Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവരത്രയും ബജരംഗബലികളായിരുന്നു, രാമകാര്യം നിര്‍വഹിക്കാന്‍ കടല്‍ ചാടിക്കടന്ന ബജരംഗബലി; കണ്ണുകളില്‍ തിളക്കവുമായി ദാബീര്‍ മുത്തശ്ശി പറയുന്നു

അയോദ്ധ്യയില്‍ രാമക്ഷേത്രം ആയോ... എന്തൊരു ഭാഗ്യമാണിത്... കണ്ണടയും മുമ്പ് എനിക്കിത് അറിയാന്‍ അവന്‍ ജീവിതം തന്നല്ലോ.... ശാലിനി ദാബീര്‍ കരഞ്ഞു. മകന്‍ വികാസ് അടുത്തിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു, ചേര്‍ത്തുപിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 02:15 pm IST
in India

ദാദര്‍(മുംബൈ): അവര്‍ ബജരംഗബലികളായിരുന്നു… രാമകാര്യം നിര്‍വഹിക്കാന്‍ കടല്‍ ചാടിക്കടന്ന ബജരംഗബലി… പറയുമ്പോള്‍ ദാബീര്‍ മുത്തശ്ശിയുടെ കണ്ണുകളില്‍ തിളക്കം. മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് അറുപത്തിമൂന്നാം വയസില്‍ ദാദറില്‍ നിന്ന് അയോദ്ധ്യയിലേക്ക് പോയ അതേ ഊര്‍ജ്ജം. ഇപ്പോള്‍ കാത് അല്പം പിറകിലേക്കാണ്. നടക്കാനും പ്രയാസമുണ്ട്. എങ്കിലും മനസ് അയോദ്ധ്യയിലാണ്… പ്രാണപ്രതിഷ്ഠയുടെ ക്ഷണപത്രം ഏറ്റുവാങ്ങുമ്പോള്‍ വിതുമ്പിക്കരയുകയായിരുന്നു തൊണ്ണൂറ്റിആറുകാരി ശാലിനി ദാബീര്‍… മക്കളേ… രാമന്‍ വന്നോ… അയോദ്ധ്യയില്‍ രാമക്ഷേത്രം ആയോ… എന്തൊരു ഭാഗ്യമാണിത്… കണ്ണടയും മുമ്പ് എനിക്കിത് അറിയാന്‍ അവന്‍ ജീവിതം തന്നല്ലോ…. ശാലിനി ദാബീര്‍ കരഞ്ഞു. മകന്‍ വികാസ് അടുത്തിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു, ചേര്‍ത്തുപിടിച്ചു.

ശാലിനി ദാബീറിന്റെ പോരാട്ടവീര്യം അനുപമമാണ്. ദാദറില്‍ നിന്ന് വനിതകളായ ഒരു കൂട്ടം കര്‍സവകരുമായാണ് ശാലിനി 1990 ഒക്‌ടോബറില്‍ അയോദ്ധ്യയിലേക്ക് പോയത്. രാജ്യമൊട്ടാകെ അന്ന് ഒരേ മന്ത്രമായിരുന്നു. മന്ദിര്‍ വഹിം ബനായേംഗെ…. ആവേശമായിരുന്നു അക്കാലം. വഴിയില്‍ പോലീസ് തടഞ്ഞു. അറസ്റ്റ് ചെയ്തു. പാര്‍പ്പിക്കാന്‍ ജയിലുകള്‍ പോരാതെ വന്നു അധികാരികള്‍ക്ക്. പള്ളിക്കൂടങ്ങളും കോളജുകളും ജയിലറകളായി.

എന്നാല്‍ ശാലിനി ദാബീര്‍ ജയിലില്‍ രാംലല്ലയുടെ പോരാട്ടത്തിനിറങ്ങിയതായിരുന്നു. പോലീസിന്റെ തടവറയില്‍ നിന്ന് അവര്‍ പുറത്തിറങ്ങി. അയോദ്ധ്യയിലേക്ക് ഇനിയും അറുപത് കിലോമീറ്ററുണ്ടെന്നറിഞ്ഞു. നൂറ് യോജന കടല്‍ ചാടിക്കടന്ന ബജരംഗബലിയുടെ വീര്യമാണ് ഓരോ രാമഭക്തനിലും. ശാലിനി ദാബീര്‍ നടന്നു. വിശപ്പ് അറിഞ്ഞില്ല, ദാഹം അറിഞ്ഞില്ല… ഒക്‌ടോബര്‍ 30ന് അയോദ്ധ്യയിലെത്തി…. ദൂരെ നിന്നെ കണ്ട കാഴ്ച മനസ് കുളിര്‍പ്പിച്ചു… തര്‍ക്കമന്ദിരത്തിന് മുകളില്‍ കാവിക്കൊടി പാറുന്നു.

പോലീസ് അക്രമാസക്തരായിരുന്നു. വെടിവച്ചും കണ്ണീര്‍വാതകം പ്രയോഗിച്ചും അവര്‍ കര്‍സേവകരെ തുരത്താന്‍ പരിശ്രമിച്ചു. എന്നാല്‍ എല്ലാവരും മുന്നോട്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുന്നത് രാമന്റെ വാനരസേന തന്നെയാണെന്ന് ശാലിനി ദാബീര്‍ പറയുന്നു. ഞാനത് കണ്ണുകൊണ്ടു കണ്ടു.. അവരാരും മനുഷ്യരായിരുന്നില്ല. രാമഭക്തിയില്‍ എല്ലാം മറന്ന രാമസേനയായിരുന്നു. ചുറ്റും വെടിയൊച്ചകള്‍… എന്നാല്‍ എല്ലാറ്റിനും മീതെ ഉയര്‍ന്നത് രാമസങ്കീര്‍ത്തനങ്ങള്‍….

ഓര്‍മ്മകള്‍ ചികഞ്ഞ് ദാബീര്‍ മുത്തശ്ശി ആ കഥകള്‍ തിളക്കത്തോടെ പറയുമ്പോള്‍ ക്ഷണപത്രം നല്കാനെത്തിയവരുടെ കണ്ണുകളും നിറയുന്നു.

Tags: History of KarsevaRam Mandir MovementAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.