Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മൂത്ത സഖാക്കള്‍’ക്ക് വോട്ടുമതി: ‘കുട്ടി സഖാക്കള്‍’ കുത്തു കൊണ്ടേയിരിക്കും

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jan 18, 2024, 03:01 pm IST
inKerala

തിരുവനന്തപുരം: പത്തു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയില്‍ വെട്ടേല്‍ക്കുകയായിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്എഫ്‌ഐയുടെ ‘ആസ്ഥാനത്തു’ കയറി വെട്ടുകയുമായിരുന്നു.

‘എസ്എഫ്‌ഐ ചെങ്കോട്ട’ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നമാണ് തുടക്കം. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനെ എസ്എഫ്‌ഐക്കാര്‍ ക്യാമ്പസിലിട്ട് തല്ലി. കോളേജിനു സമീപമുള്ള യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സെന്റര്‍ എസ്എഫ്‌ഐയുടെ താവളമാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി സ്റ്റുഡന്‍സ് സെന്ററിലേയ്‌ക്ക് ഇരച്ചുകയറി. ഭീകരാന്തരീക്ഷം സൃഷ്‌ട്രിച്ചു. ജില്ലാ സെക്രട്ടറി അന്‍സാരി, ജില്ലാ കമ്മറ്റി അംഗം ജറിന്‍ എന്നിവര്‍ക്ക് വെട്ടേറ്റു. നിരവധി പേര്‍ക്ക് തല്ലും കിട്ടി.
നേമം മണ്ഡലത്തില്‍ നിന്നുള്ളവരായിരുന്നു ആക്രമണം നടത്തിയതിലധികവും.

അന്നത്തെ സ്ഥലം എംഎല്‍എയക്ക് പോപ്പുലര്‍ ഫ്രണ്ടുകാരുടെ പിന്തുണ അത്യാവശ്യം. അതുകൊണ്ടുതന്നെ കേസ് തേഞ്ഞുമാഞ്ഞു. കാമ്പസ് ഫ്രണ്ടും പേരുമാറിയ അതിന്റെ മറ്റ് രൂപങ്ങളും യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങി എന്നത് ബാക്കി പത്രം.

അഞ്ചു വര്‍ഷത്തിനു ശേഷം എസ്എഫ്‌ഐയുടെ ‘ചെങ്കോട്ട’ എറണാകുളം മഹാരാജാസ് കോളേജിലും ക്യാമ്പസ് ഫ്രണ്ട് അക്രമണം അഴിച്ചുവിട്ടു. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു കൊല്ലപ്പെട്ടു.

നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്തില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്ന് മതിലില്‍ അഭിമന്യു എഴുതിയിരുന്നു. മുദ്രാവാക്യം ക്യാമ്പസിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പ്രകോപിതരാക്കി. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം 2018 ജൂലൈ 2 ന് പുലര്‍ച്ചെ കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി.

തുടര്‍ ഭരണം ഉറപ്പിക്കാന്‍ ഉറപ്പു നല്‍കിയവരായിരുന്നു പ്രതിസ്ഥാനത്ത് എന്നതിനാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കണ്ണടച്ചു. പ്രതികള്‍ ഏതു സംഘടനയില്‍ പെട്ടവരാണെന്ന് പറയാതിരിക്കാന്‍ സിപിഎം നേതാക്കള്‍ സൂക്ഷ്മത പുലര്‍ത്തി. ചാലക്കുടിയിലും ചാവക്കാടും ചാരൂമൂടിലും എസ്എഫ്‌ഐ നേതാക്കളെ എസ്ഡിപിഐക്കാര്‍ തല്ലിയൊതുക്കി.

അഞ്ചു വര്‍ഷത്തിനു ശേഷം മഹാരാജാസില്‍ വീണ്ടും എസ്എഫ്‌ഐ നേതാവിന്റെ രക്തം വീണിരിക്കുന്നു.. യൂണിറ്റ് സെക്രട്ടറി നാസിറിനെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കുത്തി വീഴ്‌ത്തി്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന വിഭാഗമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതോടെ അതില്‍ പ്രവര്‍ത്തിച്ചവരൊക്കെ ഫ്രറ്റേണിറ്റി ആയി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ നില്‍ക്കുന്നതിനാല്‍ അതിലേയും പ്രതികള്‍ രക്ഷപെടാന്‍ പഴുതുണ്ടാകും.

ക്യാമ്പസുകളില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് തങ്ങളുടെ മുഖംമറച്ചുവെയ്‌ക്കാനുള്ള സംഘടനയായി എസ്.എഫ്.ഐ മാറിയെന്ന് പലതവണ ആരോപണം ഉയര്‍ന്നിരുന്നു. പകല്‍ എസ്.എഫ്‌ഐ പ്രവര്‍ത്തകരായി നടക്കുന്ന പലരും രാത്രിയില്‍ എസ്.ഡി.പിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. തീവ്ര ഇസ്ലാമിസ്റ്റ് ആശയങ്ങള്‍ പടര്‍ത്തുന്ന ഇവര്‍ പലപ്പോഴും കോളേജില്‍ അരാജകത്വം അഴിച്ചുവിട്ടിട്ടുണ്ട്. എസ്എഫ്‌ഐ നേതാക്കമാരും പലപ്പോഴും ഇസ്ലാമിക ആശയങ്ങളാണ് കോളേജില്‍ പടര്‍ത്തുന്നത്. അതിന്റെ ഒക്കെ ഫലമാണ് എസ്എഫ്‌ഐ അനുഭവിക്കുന്നത്. ‘വലിയ സഖാക്കള്‍’ക്ക് വോട്ടുവേണ്ടതിനാല്‍ ‘കുട്ടി സഖാക്കള്‍’ നല്ലുകൊണ്ടേയിരിക്കും.

Tags: sdpiAbhimanuePopular FrondFraternity partyFraternity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.