Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജ്ഞാതനായ സാധു ഹനൂമാന്‍ എന്ന് രാമഭക്തര്‍, ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍സേവകര്‍ക്ക് വഴികാട്ടിയ ആ വ്യക്തി ആര്?

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന കര്‍സേവകരെ തടയാന്‍ തീവണ്ടികള്‍ കൂട്ടത്തോടെ റദ്ദാക്കി. സോമനാഥില്‍ നിന്ന് ജനകോടികളുടെ ആശീര്‍വാദത്തോടെ എല്‍.കെ. അദ്വാനി ആരംഭിച്ച രഥയാത്ര ബിഹാറിലെ സമഷ്ടിപ്പൂരില്‍ തടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 03:48 pm IST
in India
കര്‍സേവകരെ പോലീസ് വെടിവയ്ക്കുന്നു (ഫയല്‍ ഫോട്ടോ)

കര്‍സേവകരെ പോലീസ് വെടിവയ്ക്കുന്നു (ഫയല്‍ ഫോട്ടോ)

ദിശ തെറ്റി യാത്ര ചെയ്ത ഭാരതീയ ജീവിതത്തെ തനിമയിലേക്കും സ്വാഭിമാനത്തിലേക്കും വഴി തിരിച്ചുവിടുകയായിരുന്നു കര്‍സേവകര്‍. രാഷ്‌ട്രക്ഷേത്രത്തിന്റെ നിര്‍മാണമാണ് രാമജന്മഭൂമിയില്‍ നടക്കേണ്ടത് എന്ന് അവര്‍ക്ക് അറിയുമായിരുന്നു. എന്നാല്‍ രാഷ്‌ട്രവിരുദ്ധര്‍ പ്രബലരായിരുന്നു. അവര്‍ക്കായിരുന്നു അധികാരം. കര്‍സേവകര്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കില്ലെന്ന് അവര്‍ വെല്ലുവിളിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന കര്‍സേവകരെ തടയാന്‍ തീവണ്ടികള്‍ കൂട്ടത്തോടെ റദ്ദാക്കി. സോമനാഥില്‍ നിന്ന് ജനകോടികളുടെ ആശീര്‍വാദത്തോടെ എല്‍.കെ. അദ്വാനി ആരംഭിച്ച രഥയാത്ര ബിഹാറിലെ സമഷ്ടിപ്പൂരില്‍ തടഞ്ഞു.

അദ്ദേഹത്തെ ജയിലിലടച്ചു. അയോദ്ധ്യയിലെ തര്‍ക്കമന്ദിരത്തിന് ചുറ്റും കൂറ്റന്‍ ബാരിക്കേഡുകള്‍ തീര്‍ത്തു. നഗരത്തിലുടനീളം സിആര്‍പിഎഫ് ഭടന്മാരെ വിന്യസിച്ചു. ബുള്ളറ്റ് നിറച്ച തോക്കുകളുമായി പോലീസുകാരെ അണിനിരത്തി. അയോദ്ധ്യയിലേക്ക് യാത്ര പുറപ്പെട്ട ട്രെയിനുകള്‍ ഝാന്‍സിയിലും ബുലന്ദ്ഷഹറിലും തടഞ്ഞു. സംശയം തോന്നിയവരെയെല്ലാം അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരെ പോലും വെറുതെ വിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് രാമഭക്തരെ വെല്ലുവിളിച്ചു. ഒരു കിളി പോലും അയോദ്ധ്യക്ക് മുകളില്‍ പറക്കില്ലെന്ന് വീമ്പ് പറഞ്ഞു. കര്‍സേവ തടയാന്‍ പഴുതടച്ച സൈനികവിന്യാസം ഉറപ്പാക്കി….

എന്നിട്ടും 1990ലെ കര്‍സേവ ദിവസം നൂറുകണക്കിന് രാമഭക്തര്‍ ശ്രീരാമജന്മഭൂമി ലക്ഷ്യമാക്കി മുന്നേറി. ബാരിക്കേഡുകള്‍ അവര്‍ക്ക് മറി കടക്കാനാകുമായിരുന്നില്ല. പ്രതീകാത്മക കര്‍സേവയായിരുന്നു നിശ്ചയിച്ചിരുന്ന ലക്ഷ്യം. മുന്നോട്ട് പോകാനുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. എല്ലാവരുടെയും ചുണ്ടില്‍ രാമവിജയമന്ത്രം മാത്രം. ഈ ബാരിക്കേഡുകള്‍ തകര്‍ത്ത്, പോലീസ് വിന്യാസം മറികടന്ന് എങ്ങനെ മുന്നോട്ട് എന്ന ആശങ്ക… അതിനും മീതെ രാമന്‍ എന്ന ശക്തിയിലുള്ള വിശ്വാസം…

അതിനിടെയാണ് പൊടുന്നനെ ആരവങ്ങള്‍ ഉച്ചത്തിലായത്… ജനക്കൂട്ടത്തിലേക്ക്, പോലീസ് വിന്യാസത്തിനിടയിലൂടെ, ബാരിക്കേഡുകള്‍ ലക്ഷ്യമാക്കി ഒരു ട്രക്ക് പാഞ്ഞുവന്നു. അത് പോലീസ് വാഹനമായിരുന്നതിനാല്‍ സൈനികര്‍ വഴിമാറി.. ട്രക്ക് നിമിഷനേരം കൊണ്ട് ബാരിക്കേഡുകള്‍ തകര്‍ത്തു… കര്‍സേവകര്‍ ജയ്ശ്രീറാം വിളികളുമായി രാമജന്മഭൂമിയിലേക്ക് കുതിച്ചു… പിന്നെ നടന്നതെല്ലാം ചരിത്രം…

അടുത്ത ദിവസത്തെ വാര്‍ത്തകളില്‍ ആ ട്രക്ക് നിറഞ്ഞു. എങ്ങനെ ആര് അത് ചെയ്തുവെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. ആ ട്രക്ക് ഓടിച്ചിരുന്നത് ഒരു കാവി വേഷധാരിയായിരുന്നുവെന്ന് മാത്രം ഉറപ്പിച്ചു. അതിന് ശേഷമോ അതിന് മുമ്പോ അങ്ങനെയൊരാളെ ആരും കണ്ടില്ല. രാമകാര്യം വിജയിപ്പിച്ച ആ കാവിവേഷധാരി സ്വയം ബജരംഗബലി ഹനൂമാനായിരുന്നുവെന്ന് കുറേപ്പേര്‍ പറഞ്ഞു. ധീരരായ കര്‍സേവകരിലൊരാള്‍ എന്ന മറ്റ് ചിലര്‍… ഇതിഹാസം രചിച്ച ആ പോരാട്ടത്തില്‍ പേര് വരാത്ത അനേകായിരം ധര്‍മ്മഭടന്മാരുടെ ചരിത്രത്തില്‍ അങ്ങനെയുമൊരു അദ്ധ്യായം..

Tags: AyodhyasaintRam Mandir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.