Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വന്‍ അഴിമതി; ‘കരി’മണല്‍ പുരണ്ട് സിപിഎം

Janmabhumi Online by Janmabhumi Online
Jan 14, 2024, 02:15 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വന്‍ അഴിമതികള്‍ സിപിഎമ്മില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അടിക്കടി പുറത്തുവരുന്ന അഴിമതികളില്‍ അണികള്‍ക്ക് അരിശം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനി 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തുമെന്നായതോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ചങ്കിടിപ്പ് കൂടി.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ബിരിയാണി ചെമ്പ്, പിന്നാലെ കരിമണല്‍ മാസപ്പടി കൂടി വന്നതോടെ എന്തിനും ഏതിനും പിന്തുണ നല്കുന്ന സിപിഎം നേതാക്കള്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തടിതപ്പുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന നേതാക്കളില്‍ പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെടാതെ പണിപ്പെട്ട് ഒഴിഞ്ഞുമാറി.

എം.ടി. വാസുദേവന്‍നായരുടെ വിവാദ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ മോദിയെക്കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്ന് പ്രതികരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഈ വിഷയത്തില്‍ എനിക്കൊന്നും അറിഞ്ഞുകൂടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കരിമണല്‍ കമ്പനിയില്‍ നിന്നും പിണറായി വിജയന്‍ കാശ് വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനാകട്ടെ ഇന്നലെ മിണ്ടാട്ടമില്ലായിരുന്നു. ഇതൊക്കെ കുറെ കണ്ടതല്ലേയെന്ന് ഒഴുക്കന്‍മട്ടില്‍ മറുപടി നല്കി മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസും തടിയൂരി.

ഇല്ലാത്ത സേവനത്തിന് മാസപ്പടി വാങ്ങിയെന്ന ആരോപണം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി മറുപടി പറഞ്ഞത്. എല്ലാം നിയമപരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പലപ്പോഴും പ്രതിപക്ഷ എംഎല്‍എമാരുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു.

അന്ന് മുഖ്യമന്ത്രിയുടെ മറുപടിയെ നിയമസഭയ്‌ക്ക് അകത്തും പുറത്തും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും, അങ്ങനെയെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്ത സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.

പാര്‍ട്ടിക്കും സര്‍ക്കാരിനും അടിക്കടി പൊല്ലാപ്പ് വരുത്തിവയ്‌ക്കുന്ന മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിച്ചിട്ട് കാര്യമില്ലെന്നും കരുതുന്നു.

അന്വേഷണം പൂര്‍ത്തിയാക്കി കമ്പനി കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേക്കാം. എക്‌സാലോജിക്ക് കമ്പനിയുടെ എല്ലാ ഇടപാടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണം മുറുകുന്നതോടെ വിണാ വിജയന്റെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസും രാജിവയ്‌ക്കേണ്ടി വരും.

ഇതോടെ പ്രതിരോധത്തിലാകുന്നത് സിപിഎമ്മും. ഒരു കുടുംബത്തിനു വേണ്ടി പാര്‍ട്ടിയെ ബലികഴിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് നേരെ സിപിഎമ്മില്‍ നിന്നും ഉയരുന്നുണ്ട്.

കരിമണല്‍ കമ്പനിക്കും വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിക്കും ബന്ധമുള്ളതിനാല്‍ അന്വേഷണം മന്ത്രി പി. രാജീവിനും കുരുക്കായിട്ടുണ്ട്.

Tags: Pinarayi VijayanVeena VijayanChief MinisterExalogic SolutionsMassive corruption
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

Kerala

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

Kerala

വി.ഡി സതീശന്‍ പിണറായി വിജയന്റെ കവചം: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന് തിരിച്ചടി, ഡോ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് റദ്ദാക്കി

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

വന്ദേമാതരം പാടി ഇന്ത്യൻ സായുധസേനയ്‌ക്ക് ആദരവുമായി ഐപിഎൽ ഫൈനൽ ചടങ്ങ് : ആവേശത്തോടെ ദേശീയ പതാക ഉയർത്തി ജനങ്ങൾ

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം

ആ ഭീഷണി മനസിലിരിക്കട്ടെ : ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്‌ക്ക് ഗുണമേയുള്ളു : പാക്ക് ഭീഷണിക്ക് മറുപടിയുമായി ഹിമന്ത ബിശ്വ ശർമ

ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി

ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ്? എന്‍ജിഒകള്‍ ചോദ്യങ്ങളുമായി നുഴഞ്ഞുകയറുന്നു…ഹിന്ദി എന്ന് പറയാതെയുള്ള കനിമൊഴിയുടെ ഭഭബയ്‌ക്ക് കയ്യടി

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

പത്ത് ലക്ഷത്തോളം തേനീച്ചകളുമായി പോയ ട്രക്ക് മറിഞ്ഞു ; പ്രദേശത്തുനിന്ന് മാറിനിൽക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ലവ് ജിഹാദിനെതിരെ പൊരുതുന്ന കേരളത്തിലെ ക്രിസ്തീയ സംഘടനയായ കാസയുടെ ലോഗോ (വലത്ത്)

ഇന്ത്യ മുഴുവന്‍ തുര്‍ക്കിയെ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഇസ്ലാമിക സ്ഥാപനങ്ങള്‍ക്കും തുര്‍ക്കിയുമായി ബന്ധമെന്ന് കാസ

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies