Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിഞ്ഞാടുന്ന ഇടതുഫാസിസം

ഇടുക്കി ഹര്‍ത്താലിനുള്ള സിപിഎം ആഹ്വാനം വ്യാപാരികള്‍ തള്ളിക്കളഞ്ഞത് ഇക്കൂട്ടരുടെ രോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. തനിക്ക് ഒരു ഭീഷണിയുമില്ലെന്നും, കേരളത്തിലെവിടെയും താന്‍ നിര്‍ബാധം സഞ്ചരിക്കുമെന്നും പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ തൊടുപുഴ വിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2024, 05:00 am IST
inEditorial

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തിയ സിപിഎം സര്‍ക്കാരിന്റെ പിന്തുണയോടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിര്‍വാദത്തോടെയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. ഗവര്‍ണറുടെ ഔദ്യോഗിക വാഹനത്തെ വഴിയില്‍ തടഞ്ഞ് ആക്രമിക്കാനും, ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ പ്രവേശിക്കുന്നത് തടയാനും ശ്രമിച്ച് എസ്എഫ്‌ഐ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. എസ്എഫ്‌ഐയുടെ ധിക്കാരത്തെ അവഗണിച്ച് ഗവര്‍ണര്‍ ഭരണഘടനാപരമായ സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നത് സിപിഎമ്മിനെ ചൊടിപ്പിക്കുകയാണ്. തങ്ങള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത് അനുവദിക്കാനാവില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നവര്‍ അതേ ദിവസം ഗവര്‍ണര്‍ തൊടുപുഴയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ സമരവേദി അങ്ങോട്ടുമാറ്റുകയായിരുന്നു. തൊടുപുഴയില്‍ ഗവര്‍ണറുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ കാത്തുനിന്ന് അസഭ്യം വിളിച്ചുപറയുകയും ആക്രോശിക്കുകയും ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല. ഗവര്‍ണര്‍ തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കുകയും, ജനങ്ങളുമായി സംവദിച്ച് മടങ്ങിപ്പോവുകയും ചെയ്തു. ഇടുക്കി ഹര്‍ത്താലിനുള്ള സിപിഎം ആഹ്വാനം വ്യാപാരികള്‍ തള്ളിക്കളഞ്ഞത് ഇക്കൂട്ടരുടെ രോഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. തനിക്ക് ഒരു ഭീഷണിയുമില്ലെന്നും, കേരളത്തിലെവിടെയും താന്‍ നിര്‍ബാധം സഞ്ചരിക്കുമെന്നും പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ തൊടുപുഴ വിട്ടത്.

ഭൂപതിവു ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതുകൊണ്ടാണ് ഇടുക്കി ഹര്‍ത്താലെന്ന് സിപിഎം പറയുന്നത് ഒരു മറയാണ്. ബില്ലില്‍ ഒപ്പുവയ്‌ക്കാത്തത് അതിനെക്കുറിച്ച് ഉന്നയിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കാത്തതുകൊണ്ടാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലും മറ്റും സിപിഎമ്മിന്റെ സ്വന്തക്കാരെ കുത്തിനിറയ്‌ക്കാന്‍ ഗവര്‍ണര്‍ കൂട്ടുനില്‍ക്കാത്തതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെ പ്രശ്‌നം. സ്വജനപക്ഷപാതത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാല വിസിയായ ഗോപിനാഥ് രവീന്ദ്രന് സ്ഥാനമൊഴിയേണ്ടി വന്നതും, ഗവര്‍ണര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നതുമാണ് അക്രമാസക്ത സമരത്തിലേക്ക് മാറാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. നിയമത്തിനു മുന്നില്‍ തോറ്റപ്പോള്‍ നിയമവിരുദ്ധ മാര്‍ഗം അവലംബിക്കുകയായിരുന്നു. രാഷ്‌ട്രീയ പ്രതിയോഗികളെ നിഷ്‌കരുണം വേട്ടയാടുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തെയും നയമാണ്. പാര്‍ട്ടിവിട്ടുപോയ എം.വി.രാഘവനെതിരെ നടത്തിയതുപോലുള്ള സമരമാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്കെതിരെയും നടക്കുന്നത്. അന്ന് എം.വി.രാഘവന്റെ എതിര്‍പക്ഷത്ത് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയിരുന്നെങ്കില്‍, ഗവര്‍ണര്‍ക്കെതിരായ സമരത്തിന് എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ഗവര്‍ണര്‍ക്കെതിരായ അക്രമാസക്ത സമരത്തെ മുഖ്യമന്ത്രി അപലപിച്ചിട്ടില്ലെന്നു മാത്രമല്ല, അക്രമത്തെ ന്യായീകരിക്കുന്ന നിലപാടാണ് എടുക്കുന്നത്. പോലീസിനെ നിര്‍വീര്യമാക്കി സ്വന്തം പാര്‍ട്ടിക്കാരുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്ത് നിയമവാഴ്ചയെ അട്ടിമറിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണാധികാരി തന്നെയാണ്. അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.

Tags: cpmkerala governorKerala Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.