Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വീരപ്പനെ കൊല്ലുന്ന രംഗം സംതൃപ്തി നല്‍കി;ആ നാളുകള്‍ ഓര്‍ക്കാനാഗ്രഹിക്കുന്നില്ല ;അച്ഛനെക്കുറിച്ച് ശിവണ്ണ

വീരപ്പനെക്കുറിച്ച് ഓര്‍ക്കാനേ ആഗ്രഹിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2024, 10:00 pm IST
in Entertainment

കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് ശിവ രാജ്കുമാര്‍. ഈയ്യടുത്തിറങ്ങിയ രജനീകാന്ത് ചിത്രം ജയിലറിലെ ശിവ രാജ്കുമാറിന്റെ അതിഥി വേഷം വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിലൂടെ കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം വലിയ തരംഗമായി മാറാനും അദ്ദേഹത്തിന് സാധിച്ചു. ഒരു ഡയലോഗ് പോലുമില്ലാതെ വന്ന് മോഹന്‍ലാലും രജനീകാന്തുമുളള രംഗത്തില്‍ കയ്യടി നേടിയെടുക്കാന്‍ ശിവ രാജ്കുമാറിന് സാധിച്ചിരുന്നു.

കന്നഡ സിനിമയുടെ ഇതിഹാസ താരം രാജ്കുമാറിന്റെ മൂത്ത മകനാണ് ശിവ രാജ്കുമാര്‍. ഇപ്പോഴിതാ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ശിവ രാജ്കുമാര്‍. പുതിയ സിനിമയായ ക്യാപ്റ്റന്‍ മില്ലറിന്റെ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലായിരുന്നു ശിവണ്ണ മനസ് തുറന്നത്.

‘അച്ഛനെക്കുറിച്ചും അപ്പുവിനെക്കുറിച്ചും ചിന്തിക്കാത്ത ദിവസങ്ങളില്ല. എല്ലായിപ്പോഴും അവരെക്കുറിച്ചുള്ള ചിന്തകള്‍ വരും. ഒരു ദിവസം രണ്ടോ മൂന്നോ തവണ ആ ഫ്‌ളാഷ്ബാക്കുകള്‍ വന്നു പോകും. വീരപ്പനെക്കുറിച്ച് ഓര്‍ക്കാനേ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അത് വളരെ പ്രയാസകരമായിരുന്നു. ഞങ്ങള്‍ക്ക് മാത്രമായിരുന്നില്ല. ഇന്‍ഡസ്ട്രിയ്‌ക്കാകെ തന്നെ. കന്നഡ സിനിമ ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഒരുപാട് പേര്‍ ആ സമയത്ത് വിളിക്കുമായിരുന്നു. രജനി സാറും അര്‍ജുന്‍ സര്‍ജയും മുരളിയും കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ശിവാജി ഗണേശന്‍, ചിരഞ്ജീവി എല്ലാവരും വിളിച്ചിരുന്നു. അവര്‍ക്കെല്ലാം കരുതലും സ്‌നേഹവുമുണ്ടായിരുന്നു” ശിവ രാജ്കുമാര്‍ പറയുന്നു.

അവര്‍ അവരെയൊക്കെ വഴക്ക് പറയാന്‍ സാധിക്കുന്ന ബന്ധമുള്ള വ്യക്തിയായിരുന്നു. അത്ര സ്‌നേഹമായിരുന്നു. അവരുടെയൊക്കെ സ്‌നേഹവും കരുതലും കാരണമാണ് ഞങ്ങള്‍ക്ക് ആ സമയം കടന്നു പോകാനായത്. ആളുകളുടെ മാനസിക പിന്തുണ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതേസമയം അദ്ദേഹം തിരികെ വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ ആ സമയത്ത് അവര്‍ക്ക് കാല്‍ മുട്ടിന് പ്രശ്‌നമുണ്ടായിരുന്നു. ഒരുപാട് ദൂരം വീരപ്പന്‍ നടത്തിപ്പിച്ചു. അതായിരുന്നു ഞങ്ങളുടെ ആശങ്ക. ആരോഗ്യം എന്തായിരിക്കുമെന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.

തിരികെ വന്നതിന് ശേഷം അച്ഛന്‍ പറഞ്ഞത് വെളിച്ചം കാണുന്നത് ഇപ്പോഴാണെന്നാണ്. വെറും ഇരുട്ടായിരുന്നു കാട്ടില്‍. കാടിന്റെ കടും പച്ചയും. അരുവുയുണ്ടായിരുന്നു. തുറസായ സ്ഥലത്തു കൂടെ പോയിട്ടേ ഇല്ലായിരുന്നുവെന്നും പറഞ്ഞു. പക്ഷെ അച്ഛന്‍ യോഗയൊക്കെ ചെയ്തിരുന്നു. അതിനാലാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്. കില്ലിംഗ് വീരപ്പന്‍ ചെയ്യുമ്പോള്‍ റിവഞ്ച് ഫീല്‍ രാം ഗോപാല്‍ വര്‍മ്മ കൊണ്ടു വന്നിരുന്നു. ചെറിയൊരു സംതൃപ്തി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

Tags: VeerappanRaj KumarShivaraj kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “വാ വാ വീരാ” ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

Entertainment

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ട്രെയ്‌ലർ പുറത്ത്

Entertainment

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

Entertainment

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

India

വീരപ്പൻ വിഹരിച്ച കാടുകളിലൂടെ ഒരു സഞ്ചാരം; സഫാരി പദ്ധതിയൊരുക്കി കര്‍ണാടക വനം വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.