Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് ജന്മപുണ്യം; ‘അന്ന് നാടാകെ രാമലഹരിയിലായിരുന്നു’, കര്‍സേവയുടെ ഓര്‍മകള്‍ പങ്കുവച്ച് കെ.എ. പ്രഭാകരന്‍

''നാടാകെ രാമലഹരിയിലായിരുന്നു. എതിര്‍പ്പുകളും രാമക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങളും വാര്‍ത്തകളും മറുഭാഗത്തും ചൂട് പിടിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലകളുമായി ഓരോ വീട്ടിലും ഞങ്ങള്‍ കയറിയിറങ്ങി. എവിടെയും ഭക്തിയില്‍ കുതിര്‍ന്ന വരവേല്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2024, 11:43 am IST
in Kerala

കൊച്ചി: രാമസേവയ്‌ക്കായി അണിനിരന്ന ലക്ഷക്കണക്കിന് കര്‍സേവകരില്‍ ഒരാളാണ് ആലുവ കീഴ്മാട് സ്വദേശി കെ.എ. പ്രഭാകരന്‍… ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കും എന്ന് പ്രതിജ്ഞ ചെയ്തിറങ്ങിയവരില്‍ ഒരുവന്‍…. അന്ന് ആര്‍എസ്എസിന്റെ വാഴക്കുളം ഖണ്ഡ് കാര്യവാഹായിരുന്നു പ്രഭാകരന്‍… ജീവിതത്തിലെ ഏറ്റവും ഉജ്ജ്വലമായ ആ നാളുകള്‍ ജന്മഭൂമിയോട് അദ്ദേഹം പങ്ക് വച്ചതിങ്ങനെ…

”നാടാകെ രാമലഹരിയിലായിരുന്നു. എതിര്‍പ്പുകളും രാമക്ഷേത്രത്തെ സംബന്ധിച്ച വിവാദങ്ങളും വാര്‍ത്തകളും മറുഭാഗത്തും ചൂട് പിടിച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ശിലകളുമായി ഓരോ വീട്ടിലും ഞങ്ങള്‍ കയറിയിറങ്ങി. എവിടെയും ഭക്തിയില്‍ കുതിര്‍ന്ന വരവേല്പ്.

തിരിച്ചു വരില്ല എന്ന ഉറപ്പുള്ളവര്‍ മാത്രം കര്‍സേവയ്‌ക്ക് പോയാല്‍ മതിയെന്നായിരുന്നു അന്ന് കിട്ടിയ നിര്‍ദേശം. അയോദ്ധ്യയിലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ സഹോദരിമാരുടെയും ജ്യേഷ്ഠന്മാരുടെയും അച്ഛനമ്മമാരുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണുനീര്‍ ഇന്നും ഓര്‍മയിലുണ്ട്. ജയ് ശ്രീറാം വിളിച്ചാണ് അവര്‍ യാത്രയാക്കിയത്. പലരും വിതുമ്പുന്നുണ്ടായിരുന്നു.

1990 ഒക്ടോബര്‍ 26ന് ആണ് ആലുവയില്‍നിന്നും പുറപ്പെട്ടത്. അന്ന് ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആയിരുന്ന പി.ഇ.ബി. മേനോന്‍ കര്‍സേവകരെ ആശീര്‍വദിച്ച് റയില്‍വേ സ്റ്റേഷനില്‍ സംസാരിച്ചു. ഹിമസാഗര്‍ എക്സ്പ്രസില്‍ തിങ്ങിക്കൂടി യാത്ര. മൂന്ന് ദിവസം ഇരിക്കാന്‍ സീറ്റോ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല… ഝാന്‍സിയില്‍ ട്രെയിനുകള്‍ തടഞ്ഞു. പിന്നെ അയോദ്ധ്യയിലേക്ക് നടന്നു.

ഞങ്ങള്‍ എത്തുമ്പോഴേക്ക് അവിടെ കര്‍സേവകര്‍ക്കെതിരെ വെടിവയ്‌പുണ്ടായിരുന്നു.. അതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ എല്ലായിടത്തും പടര്‍ന്നു. എല്ലാ സ്ഥലങ്ങളിലും പോലീസും പട്ടാളവും… പക്ഷേ രാമസേവകരെ സഹായിക്കാന്‍ ജനങ്ങള്‍ സജ്ജരായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം നല്കി. യാത്രയ്‌ക്കിടയില്‍ ക്ഷീണമുണ്ടാകുമ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന പ്രവര്‍ത്തകന്‍ രാധാകൃഷ്ണ ഭട്ജി കഥകള്‍ പറയും. തളരാതിരിക്കാന്‍ അത് പ്രേരണയാകും.”

ശിലാപൂജയില്‍, കര്‍സേവയില്‍, ശ്രീരാമക്ഷേത്രത്തിനുള്ള നിധിസമാഹരണ യജ്ഞത്തില്‍, ഇപ്പോള്‍ പ്രാണപ്രതിഷ്ഠയുടെ സമ്പര്‍ക്കത്തില്‍… രാമകാര്യം ചെയ്യാനുള്ള അവസരം ഭഗവാന്‍ നേരിട്ട് തന്നതാണെന്ന് കെ.എ. പ്രഭാകരന്‍ പറയുന്നു. ഇപ്പോള്‍ ബിഎംഎസിന്റെ എറണാകുളം ജില്ലാ ഭാരവാഹിയാണ്. ബസ് ആന്‍ഡ് ഹെവി യൂണിയന്‍ സംസ്ഥാന ട്രഷറര്‍, അസംഘടിത യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിക്കുന്നു.

Tags: SreeRam Janmabhoomi Theertha TempleKarsevaksHistory of KarsevakeralaAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.