Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും തമ്മില്‍ ത്രികക്ഷി സമാധാന കരാര്‍ ; വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം

തൊള്ളായിരത്തിലധികം തീവ്രവാദികള്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 09:48 pm IST
in India

ന്യൂദല്‍ഹി : കേന്ദ്രവും അസം സര്‍ക്കാരും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമും (ഉള്‍ഫ) തമ്മില്‍ ചരിത്രപരമായ ത്രികക്ഷി സമാധാന കരാര്‍ ഇന്ന് ഒപ്പുവച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനാണ് കരാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.

അസമിന്റെ ഭാവിയുടെ സുവര്‍ണ ദിനമാണ് ഇന്ന് എന്നത് സന്തോഷകരമായ കാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച അമിത് ഷാ പറഞ്ഞു. അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദീര്‍ഘകാലം അക്രമത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ദല്‍ഹിയും വടക്കുകിഴക്കും തമ്മിലുള്ള അന്തരം കുറയ്‌ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തീവ്രവാദം, അക്രമം, സംഘര്‍ഷം എന്നിവയില്‍ നിന്ന് മുക്തമായ വടക്കുകിഴക്ക് എന്ന കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിച്ചതെന്ന് അമിത്ഷാ പറഞ്ഞു.

വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമാധാനവും അതിര്‍ത്തിയുമായി ബന്ധപ്പെട്ട ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. തൊള്ളായിരത്തിലധികം തീവ്രവാദികള്‍ കീഴടങ്ങി. ഈ കരാറോടെ, അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പായ ഉള്‍ഫ അക്രമത്തിന്റെ പാത ഉപേക്ഷിക്കാന്‍ സമ്മതിച്ചു.

ഉള്‍ഫ സംഘര്‍ഷത്തില്‍ ഈ രാജ്യത്തെ പൗരന്മാരായിരുന്ന 10,000ത്തോളം പേര്‍ ഇരുഭാഗത്തുനിന്നും കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇന്ന് ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അസമിന്റെ സമഗ്ര വികസനത്തിനായി വലിയ പാക്കേജും നിരവധി വലിയ പദ്ധതികളും ഏര്‍പ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. കരാറിലെ എല്ലാ വ്യവസ്ഥകളും മോദി സര്‍ക്കാര്‍ പാലിക്കും . 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അസമില്‍ അക്രമ സംഭവങ്ങള്‍ 87 ശതമാനവും മരണങ്ങള്‍ 90 ശതമാനവും തട്ടിക്കൊണ്ടുപോകല്‍ 84 ശതമാനവും കുറഞ്ഞു.

ഉള്‍ഫയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം സമയബന്ധിതമായ പരിപാടി തയാറാക്കുമെന്നും അതിന്റെ നിരീക്ഷണത്തിനായി കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

 

Tags: governmentAssamcentreulfaaccordnorth east region
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.