Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഐഎ റെയ്ഡില്‍ ഐഎസ്ഐഎസ് രഹസ്യസംഘത്തിന്റെ തലവന്‍ സക്വിബ് നാചന്‍ കുടുങ്ങി; മഹാരാഷ്‌ട്രയില്‍ വലയിലായത് 15 പേര്‍

രാജ്യത്ത് കര്‍ണ്ണാടക, മഹാരാഷ്‌ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ് ) രഹസ്യസംഘത്തലവന്‍ പിടിയില്‍. 63 വയസ്സായ ഐഎസ് നേതാവ് സക്വിബ് നാചനാണ് ഈ രഹസ്യ ഐഎസ് സംഘത്തിന്റെ തലവന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 05:51 pm IST
in India
മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും എന്‍ഐഎ റെയ്ഡില്‍ പിടിയിലായ രഹസ്യ ഐഎസ് സംഘത്തിന്‍റെ തലവന്‍ സക്വിബ് നാചന്‍ (ഇടത്ത് )

മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും എന്‍ഐഎ റെയ്ഡില്‍ പിടിയിലായ രഹസ്യ ഐഎസ് സംഘത്തിന്‍റെ തലവന്‍ സക്വിബ് നാചന്‍ (ഇടത്ത് )

മുംബൈ: രാജ്യത്ത് കര്‍ണ്ണാടക, മഹാരാഷ്‌ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ് ) രഹസ്യസംഘത്തലവന്‍ പിടിയില്‍. 63 വയസ്സായ ഐഎസ് നേതാവ് സക്വിബ് നാചനാണ് ഈ രഹസ്യ ഐഎസ് സംഘത്തിന്റെ തലവന്‍.

മഹാരാഷ്‌ട്രയിലെ താനെ കേന്ദ്രമായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. താനെയില്‍ നിന്നു സക്വിബ് നാചന്റെ സംഘത്തില്‍ നിന്നു മാത്രം 5 പേരെ അറസ്റ്റ് ചെയ്തു. ബായത്ത് എന്ന സത്യപ്രതിജ്ഞയെടുത്ത വ്യക്തിയാണ് സക്വിബ് നാചന്‍. യുവാക്കളെ ഐഎസില്‍ എത്തിച്ചോളാമെന്ന് ഐഎസ് ഐഎസിന്റെ ഖലീഫയ്‌ക്ക് സത്യപ്രതിജ്ഞയില്‍ വാക്ക് കൊടുത്തിട്ടുണ്ട്. രാജ്യത്ത് നാശം വിതയ്‌ക്കുന്ന രീതിയില്‍ ആക്രമണം നടത്താനും അക്രമം വിതയ്‌ക്കാനും സക്വീബ് നാചന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയിരുന്നു. ബായത്ത് എടുത്തുകഴിഞ്ഞാല്‍ മരണം വരെ പ്രതിജ്ഞയ്‌ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യയിലുടനീളം അക്രമം വിതയ്‌ക്കാന്‍ മഹാരാഷ്‌ട്രയിലെ പാദ് ഗ ബോറിവ്ലിയിലിരുന്നാണ് ഇവര്‍ ആസൂത്രണം ചെയ്തത്. സമുദായ ഐക്യം തകര്‍ത്ത് കേന്ദ്രസര്‍ക്കാരിനെതിരെ പട നയിക്കാമെന്ന് സക്വിബ് നാചന്റെ സംഘം തീരുമാനമെടുത്തിരുന്നു.

താനെയിലെ പാദ്ഗ ഗ്രാമത്തിനെ സ്വയംപ്രഖ്യാപിത വിമോചിത മേഖലയായാണ് സക്വിബും കൂട്ടരും കണ്ടിരുന്നത്. യുവാക്കളെ ആകര്‍ഷിച്ച് പരിശീലനം നല്‍കി തിരിച്ചയയ്‌ക്കുമ്പോള്‍ അവരുടെ ഗ്രാമത്തിലും പദ്ഗ ഗ്രാമത്തിന്റെത് പോലെ ‘വിമോചിത മേഖല’കള്‍ സൃഷ്ടിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നത്രെ. ഇതനുസരിച്ച് വിവിധ യുവാക്കള്‍ അവരുടെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

നേരത്തെ ഈ കേസ് ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അന്വേഷിച്ചത്. ഷാനവാസ് ആലം, മഹുമ്മദ് റിസ് വാന്‍ അഷ്റഫ്, മുഹമ്മദ് അര്‍ഷാദ് വാര്‍സി എന്നീ ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍ ഐഎയെ ഏല്‍പിച്ചു. ഈ കേസില്‍ പിടിയിലായ മറ്റുള്ളവര്‍ ഹസീപ് സുബെര്‍ മുല്ല, കാഷിഫ് അബ്ദുള്‍ സത്താന്‍ ബലേരെ, സെയ്ഫ് അതീഖ് നാചന്‍, റെഹാന്‍ അഷ്പാക് സുസെ, ഷഗഫ് സഫീക് ദിവ് കര്‍, ഫിറോസ് ദസ്തഗീര‍് കുവാനരി, ആദില്‍ ഇല്യാസ് ഖോത്, മുസബ് ഹസീബ് മുല്ല, റഫീല്‍ അബ്ദുള്‍ ലത്തീഫ് നാചന്‍, യഹ്യ രവീഷ് ഖോത്, റസില്‍ അബ്ദുളഞ് ലതിഫ് നാചന്‍, ഫര്‍ഹാന്‍ അന്‍സര്‍ സുസെ, മുഖ് ലിസ് മഖ്ബൂല്‍ നാചന്‍, മുന്‍സിര്‍ അബുബെക്കര്‍ കുത്ത്പീടിക എന്നിവരാണ്.

1990മതുല്‍ എന്‍ഐഎ വലവിരിച്ചിരുന്ന ഭീകരനാണ് പ്രധാന കുറ്റവാളിയായ സക്വിബ് നാചന്‍. ഒരു ഡസനോളം ഭീകരകേസുകളില്‍ പ്രതിയാണ്. രണ്ട് തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഖലിസ്ഥാനി തീവ്രവാദികള്‍ക്കൊപ്പം ഇന്ത്യയില്‍ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതിന്റെ പേരില്‍ 1990ല്‍ ഇയാളെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ട്. 2002-03ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ പ്രതിയായ ശേഷം 2016ല്‍ 10 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടു. ഈ രണ്ട് കേസിലും ശിക്ഷാവിധി പൂര്‍ത്തിയാക്കിയ ശേഷം 2017ല്‍ ജയില്‍മോചിതനായി. നേരത്തെ ഇയാളുടെ മകന്‍ ഷമില്‍ നാചെനും എന്‍ഐെ വലയില്‍ അകപ്പെട്ടിരുന്നു.

എന്‍ഐഎയുടെ ദല്‍ഹി, മഹാരാഷ്‌ട്ര, കര്‍ണ്ണാടക ടീമുകള്‍ സംയുക്തമായി 44 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.മഹാരാഷ്‌ട്രയില്‍ പാദ്ഗ ബോറിവ്ലി, കല്യാണ്‍, ഭീവണ്ടി, താനെ സിറ്റി, മിറ റോഡ്, പുനെ എന്നിവിടങ്ങളിലും കര്‍ണ്ണാടകയിലെ ബെംഗളൂരുവിലും റെയ്ഡ് നടത്തി. ഒരു പിസ്റ്റള്‍, രണ്ട എയര്‍ ഗണ്ണുകള്‍, എട്ട് വാളുകള്‍, കത്തികള്‍, രണ്ട് ലാപ് ടോപുകള്‍, ആറ് ഹാര്‍ഡ് ഡിസ്കുകള്‍, മൂന്ന് സിഡികള്‍, 38 മൊബൈല്‍ ഫോണുകള്‍, 10 മാഗസിനുകള്‍, 68 ലക്ഷം രൂപയും 51 ഹമാസ് കൊടികളും കണ്ടെടുത്തു.

വിദേശ ഏജന്‍റുകളുടെ നിര്‍ദേശപ്രകാരമാണ് കുറ്റവാളികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. നിയന്ത്രിത സ്ഫോടനത്തിനുള്ള ഉപകരണം നിര്‍മ്മിക്കുന്നതും ഇവരുടെ പ്രവര്‍ത്തനമാണ്. ഇതാണ് ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ അവര്‍ ഉപയോഗിക്കുക.

ഐഎസ്ഐഎസ് എന്ന ആഗോളഭീകരസംഘടന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പല ഭാഗങ്ങളിലും രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

 

Tags: PadgaThane raidISISmaharashtraNIAislamic stateSaquib Nachan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

India

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.