Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സുപ്രീംകോടതി അനുകൂലിച്ചതോടെ കശ്മീരില്‍ ജനാധിപത്യമില്ലെന്ന മുറവിളിയുമായി അഭിഷേക് സിംഘ് വി

സുപ്രീംകോടതി 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ പിന്തുണച്ചതോടെ ആ പിടിവള്ളിയും നഷ്ടമായ അഭിഷേക് മനു സിംഘ് വി അടുത്ത മുറവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 06:47 pm IST
in India

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാംവകുപ്പ് നീക്കിയതിനെതിരെ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുടുക്കാമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ പിന്തുണച്ചതോടെ ആ പിടിവള്ളിയും നഷ്ടമായ അഭിഷേക് മനു സിംഘ് വി അടുത്ത മുറവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

സുപ്രീംകോടതിയില്‍ എത്ര തവണ തോറ്റാലും വീണ്ടും വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ കേസുണ്ടാക്കുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുക, മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരെയും എന്‍ജിഒകളെയും കൂട്ടുപിടിച്ച് അല്‍പം നുണകളും കൂട്ടികലര്‍ത്തി മോദിയ്‌ക്കെതിരായ കഥകള്‍ ചമയ്‌ക്കുക- ഇത് സ്ഥിരം തുടര്‍കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ് അഭിഷേക് മനു സിംഘ് വിയും പി.ചിദംബരവും. ഇപ്പോഴിതാ കശ്മീരില്‍ പുതിയ കുറ്റം കണ്ടുപിടിച്ചിരിക്കുകയാണ്. 2014 മുതല്‍ അവിടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല എന്നതാണ് മോദി സര്‍ക്കാരിനെതിരായ പുതിയ കുറ്റം.

“ഓട്ടോക്രസിയല്ല, ജനാധിപത്യമാണ് കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്”- ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഭിഷേക് മനു സിംഘ് വി പറയുന്നു. എന്തായിരുന്നു കശ്മീരിലെ സ്ഥിതി എന്നു കൂടി വിലയിരുത്താതെയാണ് അഭിഷേക് മനു സിംഘ് വിയുടെ ഈ പ്രസ്താവന. കല്ലേറും തീവ്രവാദി ആക്രമണവും കൊണ്ട് പൊറുതിമുട്ടിയ കശ്മീരിനെ സമാധാന പാതയിലേക്ക് മോദി സര്‍ക്കാര്‍ എത്തിച്ചിട്ട് അധികം നാളുകളായിട്ടില്ല എന്ന് കൂടി അഭിഷേക് മനു സിംഘ് വി ഓര്‍മ്മിക്കുന്നില്ല. ലോക്കല്‍ ആളുകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ചേക്കേറുന്നത് കുറഞ്ഞു. തീവ്രവാദികള്‍ ആളുകളെ വധിക്കുന്നതിന്റെ എണ്ണവും വല്ലാതെ കുറഞ്ഞു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. താഴ്വരകളില്‍ ജനങ്ങളോടൊപ്പം ലയിച്ച് ചേര്‍ന്ന് ആക്രമണം നടത്തുന്ന കാലം കഴിഞ്ഞു. ലോക്കല്‍ ആളുകള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് താഴ് വരകളില്‍ ഇല്ലാതായതോടെ തീവ്രവാദികള്‍ ഇപ്പോള്‍ മലമുകളിലെ കാടുകളിലാണ് ഒളിച്ചുകഴിയുന്നത്. മലമുകളിലെ കാടുകളില്‍ നിന്നു യുദ്ധം ചെയ്യുന്നതില്‍ സൈന്യം തീവ്രപരിശീലനം നല്‍കിവരികയാണ്. ഇത് കൂടി കഴിഞ്ഞാല്‍ അവിടെയുള്ള തീവ്രവാദികളുടെ നീക്കങ്ങളും അവസാനിക്കും.

ഒപ്പം കശ്മീരിലേക്ക് പുതിയ വികസനങ്ങള്‍ വരികയാണ്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ഒരുങ്ങുന്നു. ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങള്‍ കശ്മീരില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കശ്മീരിന്റെ മുഖച്ഛായ മാറും.

 

Tags: terrorismarticle 370amit-shahSupreme CourtKashmirAbhishek Manu SinghviP.Chidambaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.