Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ സുപ്രീംകോടതി അനുകൂലിച്ചതോടെ കശ്മീരില്‍ ജനാധിപത്യമില്ലെന്ന മുറവിളിയുമായി അഭിഷേക് സിംഘ് വി

സുപ്രീംകോടതി 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ പിന്തുണച്ചതോടെ ആ പിടിവള്ളിയും നഷ്ടമായ അഭിഷേക് മനു സിംഘ് വി അടുത്ത മുറവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

Janmabhumi Online by Janmabhumi Online
Dec 11, 2023, 06:47 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാംവകുപ്പ് നീക്കിയതിനെതിരെ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുടുക്കാമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും പ്രതീക്ഷയോടെ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതി 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയെ പിന്തുണച്ചതോടെ ആ പിടിവള്ളിയും നഷ്ടമായ അഭിഷേക് മനു സിംഘ് വി അടുത്ത മുറവിളിയുമായി രംഗത്തെത്തിക്കഴിഞ്ഞു.

സുപ്രീംകോടതിയില്‍ എത്ര തവണ തോറ്റാലും വീണ്ടും വീണ്ടും കേന്ദ്രസര്‍ക്കാരിനെതിരെ കേസുണ്ടാക്കുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുക, മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകരെയും എന്‍ജിഒകളെയും കൂട്ടുപിടിച്ച് അല്‍പം നുണകളും കൂട്ടികലര്‍ത്തി മോദിയ്‌ക്കെതിരായ കഥകള്‍ ചമയ്‌ക്കുക- ഇത് സ്ഥിരം തുടര്‍കലാപരിപാടിയാക്കി മാറ്റിയിരിക്കുകയാണ് അഭിഷേക് മനു സിംഘ് വിയും പി.ചിദംബരവും. ഇപ്പോഴിതാ കശ്മീരില്‍ പുതിയ കുറ്റം കണ്ടുപിടിച്ചിരിക്കുകയാണ്. 2014 മുതല്‍ അവിടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല എന്നതാണ് മോദി സര്‍ക്കാരിനെതിരായ പുതിയ കുറ്റം.

“ഓട്ടോക്രസിയല്ല, ജനാധിപത്യമാണ് കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്”- ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഭിഷേക് മനു സിംഘ് വി പറയുന്നു. എന്തായിരുന്നു കശ്മീരിലെ സ്ഥിതി എന്നു കൂടി വിലയിരുത്താതെയാണ് അഭിഷേക് മനു സിംഘ് വിയുടെ ഈ പ്രസ്താവന. കല്ലേറും തീവ്രവാദി ആക്രമണവും കൊണ്ട് പൊറുതിമുട്ടിയ കശ്മീരിനെ സമാധാന പാതയിലേക്ക് മോദി സര്‍ക്കാര്‍ എത്തിച്ചിട്ട് അധികം നാളുകളായിട്ടില്ല എന്ന് കൂടി അഭിഷേക് മനു സിംഘ് വി ഓര്‍മ്മിക്കുന്നില്ല. ലോക്കല്‍ ആളുകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ചേക്കേറുന്നത് കുറഞ്ഞു. തീവ്രവാദികള്‍ ആളുകളെ വധിക്കുന്നതിന്റെ എണ്ണവും വല്ലാതെ കുറഞ്ഞു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറുന്ന തീവ്രവാദികളുടെ എണ്ണവും കുറഞ്ഞിരിക്കുന്നു. താഴ്വരകളില്‍ ജനങ്ങളോടൊപ്പം ലയിച്ച് ചേര്‍ന്ന് ആക്രമണം നടത്തുന്ന കാലം കഴിഞ്ഞു. ലോക്കല്‍ ആളുകള്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് താഴ് വരകളില്‍ ഇല്ലാതായതോടെ തീവ്രവാദികള്‍ ഇപ്പോള്‍ മലമുകളിലെ കാടുകളിലാണ് ഒളിച്ചുകഴിയുന്നത്. മലമുകളിലെ കാടുകളില്‍ നിന്നു യുദ്ധം ചെയ്യുന്നതില്‍ സൈന്യം തീവ്രപരിശീലനം നല്‍കിവരികയാണ്. ഇത് കൂടി കഴിഞ്ഞാല്‍ അവിടെയുള്ള തീവ്രവാദികളുടെ നീക്കങ്ങളും അവസാനിക്കും.

ഒപ്പം കശ്മീരിലേക്ക് പുതിയ വികസനങ്ങള്‍ വരികയാണ്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ഒരുങ്ങുന്നു. ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങള്‍ കശ്മീരില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കശ്മീരിന്റെ മുഖച്ഛായ മാറും.

 

Tags: terrorismarticle 370amit-shahSupreme CourtKashmirAbhishek Manu SinghviP.Chidambaram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

India

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

India

അന്ന് കശ്മീരിലെ ഭീകരർ അശുദ്ധമാക്കി നദിയിൽ എറിഞ്ഞു ; 35 വർഷത്തിനു ശേഷം ശ്രീനഗറിലെ ജോഗേശ്വരി ശിവക്ഷേത്രത്തിൽ ശിവലിംഗം പുനഃസ്ഥാപിച്ചു

Kerala

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

India

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies