Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നവകേരളത്തില്‍’ മന്ത്രിമാര്‍ക്കു മതിയായി; ഭരണം സ്തംഭിച്ചിട്ട് ദിവസം 20; നിത്യനിദാനച്ചെലവുകള്‍ വരെ മുടങ്ങിയ അവസ്ഥയില്‍ കേരളം

മിക്ക മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല.

അജി ബുധന്നൂര്‍ by അജി ബുധന്നൂര്‍
Dec 7, 2023, 08:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി സേവിക്കുന്ന മന്ത്രിമാര്‍ക്കു മതിയായി. മുഖ്യമന്ത്രിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറി മാറാനാകാത്ത അവര്‍ക്ക് ഇതൊന്ന് അവസാനിച്ചുകിട്ടിയാല്‍ മതിയെന്നായി. മിക്ക മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല.

നവകേരള സദസില്‍ മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. രാവിലെ മുഖ്യമന്ത്രിയുമായി പ്രാതലിനെത്തുന്നവരെ സ്വീകരിക്കുക മാത്രം. മുതലാളിമാരോട് മുഖ്യമന്ത്രി മാത്രമേ കുശലാന്വേഷണം നടത്തൂ. ധനവകുപ്പ് പ്രതിസന്ധിയിലാണ്. നിത്യനിദാന ചെലവുകള്‍ക്ക് പോലും പണമനുവദിക്കുന്നില്ല. മന്ത്രി ആന്റണി രാജു വന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മടങ്ങി. മന്ത്രി ശിവന്‍കുട്ടിയുടെ അവസ്ഥയാണ് ദയനീ
യം. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള കഴിഞ്ഞു. ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍ നടക്കുന്നു. ഇവയിലെല്ലാം മുഖ്യാതിഥിയായി ‘ഷൈന്‍’ ചെയ്യേണ്ട ശിവന്‍കുട്ടിയും നവകേരള ബസിലാണ്.

28നാണ് മന്ത്രിസഭാ പുനഃസംഘടന. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ഒഴിയണം. ഡിസംബര്‍ 23നേ നവകേരള സദസ് തിരുവനന്തപുരത്തെത്തൂ. അടുത്ത ദിവസം മുതല്‍ ഓഫീസ് അവധിയും. അതിനാല്‍ ഫയലുകളില്‍ പരിഹാരമുണ്ടാക്കുന്നത് അടുത്ത മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം 19 ദിവസമായി നിലച്ചിട്ട്. ഫയലുകള്‍ നോക്കാന്‍ മന്ത്രിമാരില്ല. വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഫയലുകള്‍ സെക്രട്ടറിമാരുടെ മേശപ്പുറത്ത് വിശ്രമത്തിലാണ്. സെക്രട്ടേറിയറ്റിലെത്തിയ പരാതികള്‍ വകുപ്പുകള്‍ക്ക് കൈമാറിയെങ്കിലും ഫയല്‍ നമ്പര്‍ പോലുമായില്ല.

സെക്രട്ടേറിയറ്റില്‍ മിക്ക സെക്രട്ടറിമാരുമില്ല. വെറുതേ വന്നിട്ടു കാര്യമില്ലാത്തതിനാല്‍ വിദേശത്തും സ്വദേശത്തുമായി ജീവനക്കാര്‍ വിനോദ സഞ്ചാരത്തിലാണ്. ആരോഗ്യ സെക്രട്ടറി വിദേശ സഞ്ചാരത്തിനു തിരിച്ചു. ചിലര്‍ പരിശീലനത്തിന്റെ പേരില്‍ ബെംഗളൂരുവിലും ദല്‍ഹിയിലും. ബയോ മെട്രിക് സംവിധാനം നടപ്പാകാത്തതിനാല്‍ ജീവനക്കാര്‍ പഞ്ച് ചെയ്ത് പോകുന്നു. കലണ്ടര്‍ വര്‍ഷത്തിലെ ബാക്കി അവധിയെടുക്കുന്ന തിരക്കിലാണ് മറ്റ് ജീവനക്കാര്‍. ക്രിസ്മസ് അവധിക്ക് ബാക്കിയുള്ള അവധിയെടുത്ത് കുടുംബ സമേതം മറ്റു സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകും.

ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ കൂടെ. നവകേരള സദസ് തലസ്ഥാനത്തെത്തുമ്പോള്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയിലായിരിക്കും. ഫലത്തില്‍ ജനുവരിയിലേ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സാധാരണ നിലയിലാകൂ.നവകേരളത്തിലെത്തുന്ന പരാതികള്‍ സംബന്ധിച്ചും മന്ത്രിമാര്‍ ആശങ്കയിലാണ്. റവന്യൂ വിഭാഗത്തിലാണ് കൂടുതല്‍ പരാതികള്‍. പിന്നാലെ കൃഷി, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലും. സമയബന്ധിതമായി പരിഹരിക്കാനാകുന്നതല്ല പരാതികള്‍. അവ പരിഹരിക്കാതെ വന്നാല്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കെതിരേ ആരോപണമുയരുകയും ചെയ്യും.

Tags: Kerala GovernmentNavakerala Sadaskerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും; അപ്പീല്‍ നല്‍കുമോയെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി

Editorial

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Kerala

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies