Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്‍ടിടിഇ പ്രഭാകരന്റെ മകള്‍ ദ്വാരകയെ കണ്ട ഓളത്തില്‍ തമിഴര്‍; ദ്വാരക മോദിയെ കാണുമെന്നും അഭ്യൂഹം; ദ്വാരക കൃത്രിമബുദ്ധിയില്‍ ഒരുക്കിയ രൂപമോ?

എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരക തമിഴര്‍ക്കിടയില്‍ ചെറിയ ചലനമല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ദ്വാരക എന്ന പെണ്‍കുട്ടി തരംഗമാണ്.

Janmabhumi Online by Janmabhumi Online
Dec 5, 2023, 05:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: എല്‍ടിടിഇ നേതാവ് കൊല്ലപ്പെട്ട പ്രഭാകരന്റെ മകള്‍ ദ്വാരക തമിഴര്‍ക്കിടയില്‍ ചെറിയ ചലനമല്ല ഉണ്ടാക്കിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ദ്വാരക എന്ന പെണ്‍കുട്ടി തരംഗമാണ്.

നവമ്പര്‍ 27നാണ് തമിഴ് പോരാളികളുടെ രക്തസാക്ഷിത്വ ദിനത്തില്‍ ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയില്‍ തമിഴ് രാജ്യം സൃഷ്ടിക്കുന്നതിനിടയില്‍ പൊരുതി മരിച്ച എല്‍ടിടിഇ യുവാക്കളുടെ രക്താസാക്ഷിത്വ ദിനമായ മാവീരര്‍ നാള്‍ കൂടിയായിരുന്നു ദ്വാരക സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട നവമ്പര്‍ 27.

14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ദ്വാരക ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. നല്ലൊരു ദിവസം തന്നെ ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ദ്വാരക പറഞ്ഞു. “നിരവധി പ്രയാസങ്ങളും ചതികളും മറികടന്നാണ് ഇവിടെ എത്തിയത്. ഒരു നാളില്‍ തമിഴ് ഈളത്തില്‍ ചെല്ലാനും അവിടുത്തെ ജനങ്ങളെ സേവിക്കാനും അവസരം ഉണ്ടാകുമെന്ന് കരുതുന്നു.”- ദ്വാരക പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും നാനാത്വത്തില്‍ ഏകത്വം എല്ലാവരും കാത്തുസൂക്ഷിക്കണമെന്നും ദ്വാരക ഈ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. “പ്രത്യേക തമിഴ് രാജ്യത്തിന് മാത്രമേ സ്വയംഭരണാധികാരവും വികസനവും ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ സാധിക്കൂ. തമിഴരുടെ പോരാട്ടം സിംഹളര്‍ക്കെതിരായല്ല, പിന്നെയോ അഴിമതി രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാരിനും എതിരാണ്.”- ദ്വാരക പറഞ്ഞു.

ദ്വാരക മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം
പ്രഭാകരന്റെ മകള്‍ ദ്വാരക പ്രധാനമന്ത്രി മോദിയെ കാണുമെന്നും സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ട്രിച്ചി വേലുസാമി രാധാകൃഷ്ണനാണ് ഇത്തരത്തിലൊരു അഭിപ്രായപ്രകടനം നടത്തിയത്. തീര്‍ച്ചയായും ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി മോദിയെ ദ്വാരക കാണുമെന്നായിരുന്നു ട്രിച്ചി വേലുസാമി രാധാകൃഷ്ണന്റെ പ്രസ്താവിച്ചത്.
14 വര്‍ഷത്തിന് ശേഷം ദ്വാരക എത്തി

2009ല്‍ ശ്രീലങ്കയിലെ മുല്ലൈത്തീവില്‍ വെച്ചാണ് യുദ്ധത്തിനിടയില്‍ ശ്രീലങ്കന്‍ സൈന്യം എല്‍ടിടിഇ നേതാവ് പ്രഭാകരനെ വധിച്ചത്. മകനും കൊല്ലപ്പെട്ടിരുന്നു. പക്ഷെ ദ്വാരക രക്ഷപ്പെട്ടു. പക്ഷെ കഴിഞ്ഞ 14 വര്‍ഷമായി ദ്വാരകയുടെ വിവരം ഇല്ലായിരുന്നു. ഇപ്പോഴാണ് വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് ദ്വാരകയല്ലെന്നും അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ച രൂപമാണ് ജനങ്ങളോട് സംസാരിച്ചതെന്നുമാണ് ശ്രീലങ്കന്‍ സൈന്യത്തിന്റെ വിശദീകരണം.

ദ്വാരക ഏതോ യൂറോപ്യന്‍ രാജ്യത്തില്‍ പഠിക്കുകയാണെന്ന് ചില വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചെന്നൈയിലെ ഒരു സംഘടനയാണ് ദ്വാരക ടിവിയില്‍ ‘മാവീരര്‍ നാളി’ല്‍ പ്രത്യക്ഷപ്പെടുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത്.

Tags: PM ModiVeluppillai PrabhakaranNarendra Modi DwarakaLTTE leader PrabhakaranTamil tigers
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം ക്യാമറകൾ പകർത്തി, അത് ആരും ബാലാകോട്ടിലെ പോലെ തെളിവ് ചോദിക്കാതിരിക്കാൻ- പ്രധാനമന്ത്രി

India

‘അവൾ രാജ്യത്തിന്റെ മകൾ ‘ ; പ്രധാനമന്ത്രിയ്‌ക്ക് പുഷ്പാര്‍ച്ചന നടത്തി കേണല്‍ സോഫിയ ഖുറേഷിയുടെ കുടുംബം

India

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

Sports

ജാവലിൻ ത്രോയി‌ൽ മികച്ച വ്യക്തിഗത നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

India

പാകിസ്താനുമായുള്ള സംഘർഷം: ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി, പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies