Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരുവന്നൂര്‍ തട്ടിപ്പ്: എ.സി. മൊയ്തീന്റെ അറസ്റ്റിനൊരുങ്ങി ഇ ഡി; എം.കെ. കണ്ണനും ഉടന്‍ അറസ്റ്റിലായേക്കും

Janmabhumi Online by Janmabhumi Online
Nov 24, 2023, 08:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് ഇ ഡി. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. കേസില്‍ ഇവര്‍ക്കെതിരേ മുന്‍ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും നല്കിയ മൊഴികള്‍ നിര്‍ണായകമാണ്.

തട്ടിപ്പിന്റെ പ്രധാന കണ്ണി എ.സി. മൊയ്തീനെന്നാണ് മൊഴികളില്‍ നിന്നു വ്യക്തമാകുന്നത്. ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ എ.സി. മൊയ്തീന്റെ പങ്കു തെളിയിക്കുന്ന രേഖകള്‍ കൈമാറിയിട്ടുണ്ട്. സുനില്‍കുമാറിനെ കേസില്‍ മാപ്പുസാക്ഷിയാക്കും. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കൂടിയാണ് സുനില്‍കുമാര്‍.

റിമാന്‍ഡിലുള്ള പി.ആര്‍. അരവിന്ദാക്ഷന്‍, മൊയ്തീനും കണ്ണനുമെതിരേ മൊഴി നല്കിയിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എ.സി. മൊയ്തീനെന്നാണ് നിഗമനം. മുഖ്യപ്രതിയെന്ന് കരുതുന്ന സതീഷ്‌കുമാര്‍ മൊയ്തീന്റെ ബിനാമി മാത്രമാണ്. തട്ടിയെടുത്ത പണം സതീഷ്‌കുമാറിന്റെ ദേവി ഫിനാന്‍സിയേഴ്സ് എന്ന കമ്പനി വഴി നൂറിനു പത്തെന്ന മാസ പലിശക്കണക്കില്‍ പാവപ്പെട്ടവര്‍ക്ക് കടം നല്കി. പലിശ പിരിച്ചെടുക്കാന്‍ ഗുണ്ടകളെയും പോലീസിനെയും പാര്‍ട്ടിയെയും ഉപയോഗിച്ചു.

ദേവി ഫിനാന്‍സിയേഴ്സില്‍ നാലു കോടി രൂപ നിക്ഷേപിച്ചെന്ന് തന്റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയതായി പ്രവാസി വ്യവസായി പി. ജയരാജന്‍ പറഞ്ഞിരുന്നു. താന്‍ പണം നിക്ഷേപിച്ചില്ല. നിക്ഷേപിച്ചതായി വ്യാജ രേഖയുണ്ടാക്കാന്‍ സമ്മതിച്ചു. എ.സി. മൊയ്തീന്റെ നിര്‍ദേശ പ്രകാരമായിരുന്നു അത്. നേരത്തേ ഇ ഡി ചോദ്യം ചെയ്യലില്‍ നാലു കോടി നിക്ഷേപിച്ചെന്നാണ് ജയരാജന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം വീണ്ടും ഇ ഡി ചോദ്യം ചെയ്തപ്പോഴാണ് നിക്ഷേപിച്ചില്ലെന്നും അങ്ങനെ പറയാന്‍ സിപിഎം നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയതാണെന്നും ജയരാജന്‍ വ്യക്തമാക്കിയത്. കരുവന്നൂരില്‍ നിന്നു തട്ടിയെടുത്ത പണം മറയ്‌ക്കാനാണ് ഇത്തരമൊരു രേഖയുണ്ടാക്കിയതെന്നാണ് നിഗമനം.

മൊയ്തീന്റെ നിര്‍ദേശ പ്രകാരം തന്നെ ഗള്‍ഫില്‍ വന്നു കണ്ട പി.ആര്‍. അരവിന്ദാക്ഷന് 77 ലക്ഷം കൈമാറിയെന്നും ജയരാജന്‍ നേരത്തേ പറഞ്ഞിരുന്നു. വ്യാപാര ആവശ്യത്തിനെന്നു പറഞ്ഞാണ് പണം വാങ്ങിയത്. സതീഷ്‌കുമാറും കൂടെയുണ്ടായിരുന്നു. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്ക് വഴി കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി ഇന്നു ഹാജരാകണം

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ അവധി ആവശ്യം ഇ ഡി തള്ളി. ഇന്നു തന്നെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഇ ഡി അറിയിച്ചു. ഹാജരാകാന്‍ അസൗകര്യമായതിനാല്‍ വര്‍ഗീസ് അവധി ചോദിച്ചിരുന്നു. ഇതാണ് ഇ ഡി നിരാകരിച്ചത്. ഈ മാസം ഏഴിനാണ് 24ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരുന്നത്. ബാങ്കില്‍ നിന്ന് കോടികളുടെ ബിനാമി വായ്പകള്‍ അനുവദിച്ചത് സംബന്ധിച്ചാണ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.

Tags: ac moideenKaruvannur ScamM K KannanED arrest
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ തട്ടിപ്പില്‍ പ്രധാന ഗുണഭോക്താവ് സിപിഎമ്മെന്ന് ഇ ഡി

Kerala

കരുവന്നൂര്‍ മോഡല്‍: മാള സര്‍വീസ് സഹകരണ ബാങ്കില്‍ 10 കോടിയുടെ വെട്ടിപ്പ്

India

കരുവന്നൂര്‍ തട്ടിപ്പ്: പാവങ്ങളുടെ പണം തിരികെ കൊടുക്കാന്‍ ശ്രമം: പ്രധാനമന്ത്രി

Kerala

കരുവന്നൂര്‍ തട്ടിപ്പ്: പി.കെ. ബിജു പ്രതിയാകും; സിപിഎം നിലപാട് ദുര്‍ബലമാകുന്നു

Kerala

കരുവന്നൂര്‍ തട്ടിപ്പ്: പണം കൈപ്പറ്റിയെന്ന് സമ്മതിച്ച് പി.കെ. ബിജു; സിപിഎം കൂടുതല്‍ പ്രതിരോധത്തില്‍

പുതിയ വാര്‍ത്തകള്‍

ചിപ്സ് പാക്കറ്റുകളില്‍ ഒളിപ്പിച്ച മൂന്ന് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂരില്‍ പിടിയില്‍

‘ഇത്രയധികം വിവാഹം കഴിച്ചത് തട്ടിപ്പിനല്ല സ്നേഹം തേടി മാത്രം’ -പതിനൊന്നാം വിവാഹത്തിനിടെ അറസ്റ്റിലായ യുവതിയുടെ വിചിത്ര വാദം

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies