Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ടല ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കള്‍ക്ക് മൗനം; നിക്ഷേപകരോട് സംസാരിക്കാനോ പ്രശ്‌നങ്ങളില്‍ ഇടപെടാനോ തയ്യാറാകാതെ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 02:43 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: 101 കോടിയിലധികം രൂപയുടെ അഴിമതിയും തിരിമറിയും കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടും പാര്‍ട്ടിക്ക് മൗനം. മിക്ക നേതാക്കളും നിയമങ്ങള്‍ കാറ്റില്‍ പറത്തി വായ്‌പയും ചിട്ടിയും കൈക്കലാക്കി തിരിച്ചടക്കാതെ വ ന്‍കുടിശ്ശിക വരുത്തി. നിയമസഭയില്‍ കണ്ടല ബാങ്കിനെതിരെ ചോദ്യം ഉന്നയിച്ചതല്ലാതെ നിക്ഷേപകരോട് സംസാരിക്കാനോ അവിടത്തെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ തയ്യാറാകാതെ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷ് ഒഴിഞ്ഞുമാറുന്നതിലും നാട്ടുകാര്‍ക്കിടയില്‍ സംശയം ജനപ്പിച്ചിട്ടുണ്ട്.

ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് ഭാസുരാംഗന്‍ പറഞ്ഞത് ഒരു ഉന്നത ഇടതുപക്ഷ നേതാവാണ് ബാങ്കിന്റെ തകര്‍ച്ചയ്‌ക്കായി പ്രവര്‍ത്തിച്ചതെന്നാണ്. ഇഡി അന്വേഷണത്തിന് എത്തുന്നതിനു മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ എംഎല്‍എ ഇടപെട്ട് യോഗം വിളിക്കണം എന്ന് ഭാസരരാംഗന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനും എംഎല്‍എക്ക് മൗനം ആയിരുന്നു.

മുന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് കോടികളുടെ ഇടപാടുകള്‍
ഇടതുപക്ഷ നേതാക്കളുടെ ബിനാമി അക്കൗണ്ടുകളും കോണ്‍ഗ്രസിലെ മുന്‍ മന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപവുമാണ് ബാങ്കില്‍ ഉള്ളത്. ബാങ്കിലെ പ്രശ്‌നങ്ങള്‍ പുറത്തുവന്നുതുടങ്ങിയപ്പോള്‍ കാട്ടാക്കടയിലെ ഒരു പ്രമുഖ നേതാവ് എണ്‍പത് ലക്ഷം രൂപയോളം പെട്ടെന്ന് പിന്‍വലിച്ചിരുന്നു. മാറനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗവും ബാങ്ക് ഭരണസമിതിയിലെ മുന്‍ അംഗവുമായിരുന്ന സിപിഎമ്മിലെ ഉന്നതന്‍ തൂങ്ങാന്‍ പാറയിലെ രണ്ടര സെന്റ് വസ്തു ഈട് നല്‍കി വിവിധ ഘട്ടങ്ങളിലായി 30 ലക്ഷത്തിലധികം രൂപയും ബന്ധുക്കളുടെ പേരില്‍ 50 ലക്ഷത്തോളം രൂപയും വായ്‌പ വാങ്ങിയിട്ടുണ്ട്. ഈട് നല്‍കിയിരിക്കുന്ന വസ്തുവിന്റെ മൂന്ന് ഇരട്ടിയിലധികം തുക എംഡിഎസ് അഡ്വാന്‍സായും ഈ അംഗം കൈപ്പറ്റി. മൂന്ന് സെന്റില്‍ താഴെയുള്ള വസ്തുക്കള്‍ ഈടായി സ്വീകരിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ നില നില്‍ക്കെയാണ് വന്‍ തുക നല്‍കിയത്. ഈ വായ്‌പകള്‍ തിരിച്ച് അടച്ചിട്ടില്ല.

ഭാസുരാംഗന്റെ സന്തതസഹചാരിയായിരുന്ന റിട്ട. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ മറ്റൊരു ഭരണ സമിതി അംഗം കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചു. വരവില്‍ കവിഞ്ഞ സമ്പാദ്യം ഇദ്ദേഹത്തിനുണ്ട്. കണ്ടല സഹകരണ ബാങ്കിലെയും സഹകരണ ആശുപത്രിയിലെയും പ്രിന്റിംഗ് പര്‍ച്ചേസ് ചുമതല വഹിച്ചിരുന്നത് ഈ അംഗമായിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ബാങ്കിലെ ഭരണ സമിതി അംഗമായി ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ ഇദ്ദേഹം ഭാസുരാംഗന്റെ വിശ്വസ്തനും സന്തതസഹചാരിയും ആയിരുന്നു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തോട് മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ സഹകരണ ആശുപത്രിയില്‍ ജോലി നല്‍കി ഇദ്ദേഹത്തെ ആശുപത്രിയിലെയും ബാങ്കിലെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള വഴിയൊരുക്കി. സ്വന്തമായി ഒരു കന്നുകാലി പോലും ഇല്ലാത്ത ഇദ്ദേഹത്തെ ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള മാറനല്ലൂര്‍ ക്ഷീരയുടെ ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത അംഗമാക്കുകയും ചെയ്തു.

Tags: cpmMLAkandala co-operative bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.