Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍ക്കാരിനെ വിശ്വസിച്ച് നിക്ഷേപിച്ച 130 കോടി ശ്രീരാമകൃഷ്ണ മിഷന് എന്ന് തിരിച്ചുകിട്ടും? കെടിഡിഎഫ് സി ആകെ നല്കാനുള്ളത് 490 കോടി

കേരള സര്‍ക്കാരിന്റെ നല്‍കിയ ഗ്യാരണ്ടിയില്‍ വിശ്വസിച്ചാണ് കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന്‍ 130 കോടി രൂപ സര്‍ക്കാിന്റെ ഭാഗമായ കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചത്. നിക്ഷേപകാലാവധി അവസാനിച്ചിട്ടും തുക മടക്കിക്കൊടുക്കാത്തതിനാല്‍ കേരള ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2023, 08:12 pm IST
in Kerala

കൊച്ചി: കേരള സര്‍ക്കാരിന്റെ നല്‍കിയ ഗ്യാരണ്ടിയില്‍ വിശ്വസിച്ചാണ് കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന്‍ 130 കോടി രൂപ സര്‍ക്കാിന്റെ ഭാഗമായ കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചത്. നിക്ഷേപകാലാവധി അവസാനിച്ചിട്ടും തുക മടക്കിക്കൊടുക്കാത്തതിനാല്‍ കേരള ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ബാങ്കിംഗ് ഇതര സ്ഥാപനമാണ് കെടിഡിഎഫ് സി. റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് ശ്രീരാമകൃഷ്ണ മിഷന്‍ തുക നിക്ഷേപിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ്. അതായത് പണം ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന് സാരം. കൊല്‍ക്കത്തയിലെ ലക്ഷ്മീനാഥ് ട്രേഡ് ലിങ്ക് ലിമിറ്റഡിന് 30 ലക്ഷം തിരിച്ചുകിട്ടാനുണ്ട്. ഇവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉറപ്പില്‍ നിക്ഷേപം നല്‍കി കാലാവധി തീര്‍ന്നപ്പോള്‍ മടക്കിക്കൊടുക്കാതിരിക്കുന്നത് നാണക്കേടാണെന്നാണ് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.

വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 490 കോടി രൂപയോളം കെടിഡിഎഫ് സി എന്ന കേരളസര്‍ക്കാരിന്റെ കീഴിലുള്ള ബാങ്കിംഗ് ഇതരസ്ഥാപനം നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. കേരളബാങ്ക് നല്ലൊരു തുക കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നു. ഇത് കേരളബാങ്കിന്റെ സാമ്പത്തിക ആരോഗ്യത്തെ ഭാവിയില്‍ ബാധിക്കച്ചേക്കുമോ എന്ന ആശങ്കയും ഉണ്ട്. കെഎസ് ആര്‍ടിസി വിവിധ ആവശ്യങ്ങള്‍ക്കായി വായ്‌പ നല്‍കാനായി രൂപീകരിച്ച സ്ഥാപനമാണ് കെടിഡിഎഫ് സി എന്ന് പറയുന്നു. അതിനാല്‍ നല്‍കിയ തുക കെഎസ്ആര്‍ടിസി
തിരിച്ചടച്ചാല്‍ പണം നല്‍കാമെന്ന നിലപാടും സര്‍ക്കാരിനുണ്ട്.

ഇതിന്റെ പേരില്‍ സര്‍ക്കാര്‍ വസ്തു പിടിച്ചെടുത്ത് വിറ്റ് പണം തിരിച്ചുകൊടുക്കാനാവുമോ? കെടിഡിഎഫ് സിയെ ലിക്വിഡേറ്റ് ചെയ്യാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ? എന്നീ കാര്യങ്ങള്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയാണ് സത്യവാങ് മൂലം ഫയല്‍ ചെയ്തത്. ഈ സത്യവാങ് മൂലത്തില്‍ നിക്ഷേപം വാങ്ങിയത് തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം കാണിക്കാത്തതിനാല്‍ മറ്റൊരു സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി.

റിസര്‍വ്വ് ബാങ്ക് കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റദ്ദാക്കിക്കഴിഞ്ഞു. കെടിഡിഎഫ് സിയില്‍ നല്ലൊരു തുക നിക്ഷേപിച്ചതിനാല്‍ കേരള ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് അടുത്ത് നിരീക്ഷിക്കുന്നുണ്ട്.കുറച്ചുനാള്‍ മുന്‍പത്തെ ഒരു സിഎജി റിപ്പോര്‍ട്ടില്‍ ധനകാര്യ മാനേജ് മെന്‍റിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് സര്‍ക്കാര്‍ ധനപ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാടിയിരുന്നു.

എന്തായാലും ഈ സംഭവത്തോടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടിയ്‌ക്ക് നിക്ഷേപകര്‍ക്കിടയില്‍ വില നഷ്ടപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

 

 

Tags: KSRTCKerala High courtKTDFCSriramakrishna missionjustice Ramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

Kerala

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ അനാസ്ഥ; സര്‍വീസിന് നല്‍കിയ റാപ്പിഡ് റിപ്പെയര്‍ വാന്‍ തിരികെ വാങ്ങാതെ അധികൃതര്‍

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

പുതിയ വാര്‍ത്തകള്‍

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.