Monday, June 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരള സര്‍ക്കാരിനെ വിശ്വസിച്ച് നിക്ഷേപിച്ച 130 കോടി ശ്രീരാമകൃഷ്ണ മിഷന് എന്ന് തിരിച്ചുകിട്ടും? കെടിഡിഎഫ് സി ആകെ നല്കാനുള്ളത് 490 കോടി

കേരള സര്‍ക്കാരിന്റെ നല്‍കിയ ഗ്യാരണ്ടിയില്‍ വിശ്വസിച്ചാണ് കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന്‍ 130 കോടി രൂപ സര്‍ക്കാിന്റെ ഭാഗമായ കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചത്. നിക്ഷേപകാലാവധി അവസാനിച്ചിട്ടും തുക മടക്കിക്കൊടുക്കാത്തതിനാല്‍ കേരള ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്

Janmabhumi Online by Janmabhumi Online
Nov 8, 2023, 08:12 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കേരള സര്‍ക്കാരിന്റെ നല്‍കിയ ഗ്യാരണ്ടിയില്‍ വിശ്വസിച്ചാണ് കൊല്‍ക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷന്‍ 130 കോടി രൂപ സര്‍ക്കാിന്റെ ഭാഗമായ കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചത്. നിക്ഷേപകാലാവധി അവസാനിച്ചിട്ടും തുക മടക്കിക്കൊടുക്കാത്തതിനാല്‍ കേരള ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ബാങ്കിംഗ് ഇതര സ്ഥാപനമാണ് കെടിഡിഎഫ് സി. റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് ശ്രീരാമകൃഷ്ണ മിഷന്‍ തുക നിക്ഷേപിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ്. അതായത് പണം ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന് സാരം. കൊല്‍ക്കത്തയിലെ ലക്ഷ്മീനാഥ് ട്രേഡ് ലിങ്ക് ലിമിറ്റഡിന് 30 ലക്ഷം തിരിച്ചുകിട്ടാനുണ്ട്. ഇവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉറപ്പില്‍ നിക്ഷേപം നല്‍കി കാലാവധി തീര്‍ന്നപ്പോള്‍ മടക്കിക്കൊടുക്കാതിരിക്കുന്നത് നാണക്കേടാണെന്നാണ് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.

വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 490 കോടി രൂപയോളം കെടിഡിഎഫ് സി എന്ന കേരളസര്‍ക്കാരിന്റെ കീഴിലുള്ള ബാങ്കിംഗ് ഇതരസ്ഥാപനം നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. കേരളബാങ്ക് നല്ലൊരു തുക കെടിഡിഎഫ് സിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നു. ഇത് കേരളബാങ്കിന്റെ സാമ്പത്തിക ആരോഗ്യത്തെ ഭാവിയില്‍ ബാധിക്കച്ചേക്കുമോ എന്ന ആശങ്കയും ഉണ്ട്. കെഎസ് ആര്‍ടിസി വിവിധ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കാനായി രൂപീകരിച്ച സ്ഥാപനമാണ് കെടിഡിഎഫ് സി എന്ന് പറയുന്നു. അതിനാല്‍ നല്‍കിയ തുക കെഎസ്ആര്‍ടിസി
തിരിച്ചടച്ചാല്‍ പണം നല്‍കാമെന്ന നിലപാടും സര്‍ക്കാരിനുണ്ട്.

ഇതിന്റെ പേരില്‍ സര്‍ക്കാര്‍ വസ്തു പിടിച്ചെടുത്ത് വിറ്റ് പണം തിരിച്ചുകൊടുക്കാനാവുമോ? കെടിഡിഎഫ് സിയെ ലിക്വിഡേറ്റ് ചെയ്യാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടോ? എന്നീ കാര്യങ്ങള്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറിയാണ് സത്യവാങ് മൂലം ഫയല്‍ ചെയ്തത്. ഈ സത്യവാങ് മൂലത്തില്‍ നിക്ഷേപം വാങ്ങിയത് തിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം കാണിക്കാത്തതിനാല്‍ മറ്റൊരു സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി.

റിസര്‍വ്വ് ബാങ്ക് കെടിഡിഎഫ് സിയുടെ ബാങ്കിംഗ് ഇതര ലൈസന്‍സ് റദ്ദാക്കിക്കഴിഞ്ഞു. കെടിഡിഎഫ് സിയില്‍ നല്ലൊരു തുക നിക്ഷേപിച്ചതിനാല്‍ കേരള ബാങ്കിനെയും റിസര്‍വ്വ് ബാങ്ക് അടുത്ത് നിരീക്ഷിക്കുന്നുണ്ട്.കുറച്ചുനാള്‍ മുന്‍പത്തെ ഒരു സിഎജി റിപ്പോര്‍ട്ടില്‍ ധനകാര്യ മാനേജ് മെന്‍റിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് സര്‍ക്കാര്‍ ധനപ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാടിയിരുന്നു.

എന്തായാലും ഈ സംഭവത്തോടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഗ്യാരണ്ടിയ്‌ക്ക് നിക്ഷേപകര്‍ക്കിടയില്‍ വില നഷ്ടപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

 

 

Tags: KSRTCKerala High courtKTDFCSriramakrishna missionjustice Ramachandran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Kerala

ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

Kerala

ഡിജിറ്റല്‍, സാങ്കേതിക വിസിമാര്‍; തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

Kerala

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

Kerala

കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുത്തില്ല: ബൈക്ക് യാത്രികന് പിഴ

പുതിയ വാര്‍ത്തകള്‍

മാഗ്നസ് കാള്‍സന്‍ (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്‍സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

തേജസ് എംകെ1എ എന്ന ആധുനിക യുദ്ധവിമാനം

ആകാശയുദ്ധത്തില്‍ ആധിപത്യം നേടാന്‍ ആദ്യ തേജസ് എംകെ1എ യുദ്ധവിമാനം ഈ ജൂണില്‍ എത്തും; പുതുതലമുറ ബ്രഹ്മോസ് രണ്ടെണ്ണം ഘടിപ്പിക്കാം

ജി 7 ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

‘ശരിയാണ്, ഡി.എം.കെയെ തോല്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല…’.സ്റ്റാലിന്‌റെ പരാമര്‍ശത്തോടു പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, ജൂണ്‍ 25 ന് ആരംഭിച്ച് 29 ന് അവസാനിക്കും

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

A car burns during a protest following federal immigration operations, in the Compton neighborhood of Los Angeles, California on June 7, 2025. US President Donald Trump deployed 2,000 troops on June 7, 2025 to handle escalating protests against immigration enforcement raids in the Los Angeles area, a move the state's governor termed "purposefully inflammatory." Federal agents clashed with angry crowds in a Los Angeles suburb as protests stretched into a second night Saturday, shooting flash-bang grenades and shutting part of a freeway amid raids on undocumented migrants, reports said. (Photo by RINGO CHIU / AFP)

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേർ പിടിയിൽ

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ചു : ദാരുണ സംഭവം പത്തനംതിട്ടയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies