Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്ന് പതിറ്റാണ്ട്; ഭരണിക്കാവിലെ കമ്മ്യൂണിറ്റി ഹാളിന് ശാപമോക്ഷമില്ല

Janmabhumi Online by Janmabhumi Online
Nov 4, 2023, 06:03 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്താംകോട്ട: പട്ടികജാതി വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ഭരണിക്കാവിലെ അംബേദ്കര്‍ സ്മാരക കമ്മ്യൂണിറ്റി ഹാള്‍ പ്രയോജനപ്പെടാതെ നശിക്കുന്നു.

ലക്ഷങ്ങള്‍ മുടക്കിമുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണിക്കാവിന് പടിഞ്ഞാറ് നാലുമുക്ക് റോഡരികില്‍ നിര്‍മിച്ച ഹാള്‍, നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നാളിതുവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹരിജന്‍ കൈത്തറി നെയ്‌ത്ത് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്തുവില്‍ നാട്ടുകാരനായ പി.കെ. രാഘവന്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. പട്ടികജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നകുടുംബങ്ങള്‍ക്ക് വിവാഹവും മറ്റ് ചടങ്ങുകളും നടത്താന്‍ സൗകര്യമൊരുക്കാനാണ് ഹാള്‍ നിര്‍മിച്ചത്. പാചകപ്പുരയും കിണറും ശുചി മുറികളും പൈപ്പും മറ്റും സ്ഥാപിച്ചു. എന്നാല്‍ ഹാളിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം കോടതി വരെ നീണ്ടതോടെ കമ്മ്യൂണിറ്റി ഹാള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.

വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തില്‍ ഹാളിന്റെ ഉടമസ്ഥതയും നടത്തിപ്പും ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന് നല്‍കി കോടതി വിധി വന്നു. തുടര്‍ന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി ഹാള്‍ മോടിപിടിപ്പിക്കുകയും ഫാനും, ലൈറ്റും, ടാപ്പുകളും സ്ഥാപിക്കുകയും ചെയ്തതോടെ ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. എന്നാല്‍ ഹാള്‍ പ്രയോജനകരമാക്കാനുള്ള നടപടികള്‍ വൈകിയതോടെ ഹാളും പരിസരവും കാട് മൂടി നശിക്കാന്‍ തുടങ്ങി. മദ്യപരും, സാമൂഹ്യ വിരുദ്ധരും താവളമാക്കിയതോടെ ഹാളിലുണ്ടായിരുന്ന ഫാനും, ലൈറ്റും, ടാപ്പുകളും എല്ലാം കടത്തി.

കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹാളും പരിസരവും വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയ സ്ഥിതിയായി. മാലിന്യ നിക്ഷേപകേന്ദ്രമായ ഇവിടം, ഇഴ ജന്തുക്കളുടെതാവളമായതോടെ പരിസരവാസികളും ബുദ്ധിമുട്ടിലായി. പഞ്ചാായത്ത് വീണ്ടും അടുത്തിടെ ഹാളിന്റെ പരിസരത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കി. എന്നാല്‍ ഹാള്‍ തുറക്കുന്ന കാര്യത്തില്‍ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഹാള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ പട്ടികജാതി സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ശാസ്താംകോട്ട പഞ്ചായത്ത് ഭരണസമിതി ഇത് മുഖവിലക്കെടുത്തിട്ടില്ല.

Tags: community hallBharanikau
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: മൂവാറ്റുപുഴ സ്വദേശിയെ എന്‍സിബി പിടികൂടി

ഇന്ത്യൻ മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ചു : പാക് ഹിന്ദുക്കളായ യുവാവും, യുവതിയും വെള്ളം ലഭിക്കാതെ മരുഭൂമിയിൽ വീണു മരിച്ചു

പാക് നടി ഹാനിയ അമീര്‍ (ഇടത്ത്) ദില്‍ജിത് ദോസാഞ്ചും ഹാനിയ അമീറും സര്‍ദാര്‍ജി 3 എന്ന സിനിമയില്‍ നിന്നും (വലത്ത്)

പാകിസ്ഥാന്‍കാരുടെ ഇന്ത്യയോടുള്ള വെറുപ്പ് കണ്ടോ? ദില്‍ജിത് ദോസാഞ്ചിന്റെ സര്‍ദാര്‍ജി 3 തകര്‍ത്തോടുന്നു

പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യമുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു : അൻസാർ അഹമ്മദ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

മെഡിക്കല്‍ കോളേജിലെ അപര്യാപ്തത തുറന്നുകാട്ടിയ ഡോ ഹാരിസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചത് മിനിട്ടുകളുടെ വ്യത്യാസത്തില്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം അനിവാര്യമമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുര്‍ക്കിയുടെ കാര്‍ഗി ഡ്രോണ്‍ (വലത്ത്)

എര്‍ദോഗാന്‍ ചതിയ്‌ക്കുന്നു; പാക് സൈനിക പിന്തുണ വര്‍ധിപ്പിച്ച് തുര്‍ക്കി; തുര്‍ക്കിയുടെ 80 കാര്‍ഗി ഡ്രോണ്‍ വാങ്ങി പാകിസ്ഥാന്‍; ജാഗ്രതയില്‍ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies