Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി വിസ ഫീസ് വേണ്ട;  ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ശ്രീലങ്കയില്‍ അടിച്ച് പൊളിക്കാം

Janmabhumi Online by Janmabhumi Online
Oct 25, 2023, 06:44 pm IST
in India, Travel
FacebookTwitterWhatsAppTelegramLinkedinEmail

കൊളംബോ: ഭാരതത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി വിസ സൗജന്യം.  ഭാരതം അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കാന്‍ ലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ 2250 രൂപയാണ് ടൂറിസ്റ്റ് വിസാ ഫീസ്. ബിസിനസ് വിസയയ്‌ക്ക് 2800 രൂപയും.

പണം അടയ്‌ക്കതെ ഓണ്‍ലൈനില്‍ അപേക്ഷ നല്കിയാല്‍ മതി. അപേക്ഷ നല്കുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് ഇത് നല്‍കാനും സൗകര്യം ഒരുക്കും. ചൈന, റഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസ സൗജന്യമാണ്. തത്ക്കാലം മാര്‍ച്ച് 31 വരെയാണ് സൗജന്യ വിസയ്‌ക്ക് അനുമതി. വേണ്ടി വന്നാല്‍ നീട്ടും.

സൗജന്യ വീസ, നിര്‍ദ്ദിഷ്ട ഇ-ടിക്കറ്റിംഗ് സംവിധാനം എന്നിവ ശ്രീലങ്കയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്‌റി പറഞ്ഞു. ശ്രീലങ്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അതിവേഗം ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ടിക്കറ്റിംഗ്. ശ്രീലങ്കയുടെ ജി.ഡി.പിയില്‍ 5 ശതമാനം പങ്കാണ് ടൂറിസം മേഖലയ്‌ക്കുള്ളത്. 2019ല്‍ 25 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ ശ്രീലങ്കയിലെത്തിയിരുന്നു. പിന്നീട് കുത്തനെ കുറഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം 50 ലക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗജന്യ വീസ അടക്കമുള്ള വാഗ്ദാനങ്ങള്‍ ശ്രീലങ്ക മുന്നോട്ടുവയ്‌ക്കുന്നത്.

ശ്രീലങ്കയിലേക്ക് ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. കണക്കുകൾ പ്രകാരം ഈ വര്‍ഷം സെപ്റ്റംബറിൽ 30,000 ഇന്ത്യക്കാരാണ് ശ്രീലങ്കയിലെത്തിയത്. മൊത്തം വിദേശ സഞ്ചാരികളുടെ 26 ശതമാനമാണിത്. 8,000 പേരുമായി ചൈനയാണ് രണ്ടാമത്.

തമിഴ്നാട്ടില്‍ നിന്ന് കഴിഞ്ഞാഴ്ച ശ്രീലങ്കയിലേക്ക് വെറും 7500 രൂപ നിരക്കില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

ഒരു ഇടവേളയ്‌ക്ക് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. ഭാരതത്തിനും ശ്രീലങ്കയ്‌ക്കുമിടയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാസഞ്ചര്‍ ഫെറി സര്‍വീസ് ഏകദേശം 12 വര്‍ഷത്തിന് ശേഷമാണ് ആരംഭിച്ചത്.

1900കളുടെ തുടക്കത്തിലെ നാവിക ബന്ധങ്ങളുടെ പുനരുജ്ജീവനമാണ് പുതിയ ഫെറി സംവിധാനം. തൂത്തുക്കുടി തുറമുഖം വഴി ചെന്നൈയ്‌ക്കും കൊളംബോയ്‌ക്കും ഇടയില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്തോ-സിലോണ്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ബോര്‍ഡ് മെയില്‍ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് 1982ലാണ് നിര്‍ത്തിവെക്കുന്നത്.

ടൂറിസം രംഗത്തും ഗതാഗതരംഗത്തും വന്‍ മാറ്റങ്ങളിലൂടെയും പുരോഗതിയിലൂടെയുമാണ് ഭാരതം കടന്നു പോകുന്നത്. ആഭ്യന്തര യാത്രകളാണെങ്കിലും അന്താരാഷ്‌ട്ര യാത്രകളാണെങ്കിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്. നീണ്ട ഇടവേളയ്‌ക്കു ശേഷം ഭാരതവും ശ്രീലങ്കയ്‌ക്കും ഇടയില്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചിരിക്കുകയാണ്. വിനോദസഞ്ചാര രംഗത്ത് മാത്രമല്ല, വാണിജ്യ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യമാകുന്ന ഒന്നാണ് ഭാരതം-ശ്രീലങ്ക കപ്പല്‍ സര്‍വീസ്. ഫ്രീ വിസകൂടി വന്നെത്തുന്നതോടെ ഇതില്‍ വന്‍ കുതിച്ചു കയറ്റമാണ് ഉണ്ടാവുക.

 


യാത്ര അടിപൊളിയാക്കാം….. മൂന്നര മണിക്കൂര്‍ യാത്ര, 7600 രൂപ, 50 കിലോ ലഗേജ്

തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് വടക്കന്‍ ശ്രീലങ്കയിലെ തലസ്ഥാനനഗരമായ ജാഫ്‌നയിലെ കന്‍കേശന്‍തുറയിലേക്കാണ് പുതിയ സര്‍വീസ്. 60 നോട്ടിക്കല്‍ മൈല്‍ ദൂരമാണുള്ളത് മൂന്ന് മണിക്കൂറാണ് യാത്രാസമയം. ഈ കപ്പലിലേക്കുള്ള ടിക്കറ്റ് നിരക്ക് 7670 രൂപയായിരിക്കും.

ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ കപ്പല്‍ സര്‍വീസിന് നേതൃത്വം നല്‍കുന്നത്. കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍നിന്ന് പുറത്ത് ഇറക്കിയ ചെറുകപ്പലാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.

ഭാരതം -ശ്രീലങ്ക കപ്പല്‍ യാത്രാ സമയം ചെറിയ പാണി കപ്പലില്‍ ഒരു യാത്രയില്‍ ആകെ 150 പേര്‍ക്ക് യാത്ര ചെയ്യാം. നിലവില്‍ ഈമാസം 13 വരെ യാത്ര ചെയ്യാനുള്ള അനുമതിയാണുണ്ടായിരുന്നത്്. കടലിലെ കാലാവസ്ഥയും കാറ്റും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് നിര്‍ത്തി വയ്‌ക്കുന്ന സര്‍വീസ് 2024 ജനുവരി മുതല്‍ സ്ഥിരം സര്‍വീസിലേക്ക് മാറും.

രാവിലെ 7 മണിക്ക് നാഗപട്ടണത്തു നിന്നും പുറപ്പെടുന്ന സര്‍വീസ് 11 മണിയോടെ കാങ്കേശന്‍തുറയിലെത്തും. മടക്ക യാത്രയില്‍ കങ്കേശന്‍ തുറയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.00 മണിയോടെ പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ നാഗപട്ടിണത്തെത്തുന്ന വിധത്തിലാണ് നിലവില്‍ സമയക്രമം.

ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് 13,000 രൂപയും നികുതിയുമാണ് നിരക്ക് വരിക. ഒരു വശത്തേയ്‌ക്കാണ് യാത്രയെങ്കില്‍ നിരക്ക് 7670 രൂപ നികുതിയടക്കം ആവുകയുള്ളൂ. കൂടാതെ യാത്രക്കാര്‍ക്ക് 50 കിലോ ഭാരം വരെ ലഗേജ് ആയി കൊണ്ടുപോവുകയും ചെയ്യാം. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് 60 നോട്ടിക്കല്‍ മൈല്‍ അഥവാ 110 കിലോമീറ്റര്‍ ദൂരമാണ് ഫെറി സഞ്ചരിക്കുന്നത്. മൂന്നര മണിക്കൂറാണ് യാത്രാ സമയമെങ്കിലും കാറ്റും കാലാവസ്ഥയും കണക്കിലെടുത്ത് ഇതില്‍ വ്യത്യാസം വന്നേക്കാം.

Tags: Free VisaindiaTourismSri Lanka
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

India

‘എന്റെ തോളിൽ എന്റെ ത്രിവർണ്ണ പതാക, ജയ് ഹിന്ദ്, ജയ് ഭാരത്’ ; ശുഭാൻഷു ശുക്ലയുടെ ആദ്യ സന്ദേശം

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.
Kerala

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

India

ഓപ്പറേഷൻ സിന്ദൂറല്ല , ഇനി അതുക്കും മേലെ : ഇന്ത്യൻ സൈന്യത്തിനായി വരുന്നത് 2000 കോടിയുടെ അപകടകാരികളായ ആയുധങ്ങൾ : ചങ്കിടിപ്പോടെ പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies