Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര; ബാഷയ്‌ക്ക് ഇടക്കാല ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 10:49 pm IST
in India

ചെന്നൈ: നിരോധിത ഭീകര സംഘടനയായ അല്‍-ഉമയുടെ സ്ഥാപകനും 1998ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികളിലൊരാളുമായ എസ്.എ. ബാഷയ്‌ക്ക് മദ്രാസ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായി മൂന്ന് മാസത്തേക്കാണ് ജസ്റ്റിസ് എസ്.എസ്. സുന്ദര്‍, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.

ചികിത്സയിലാകുന്ന സമയത്ത് ലോക്കല്‍ പോലീസില്‍ റിപ്പോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബാഷയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന അധികാരികളോട് കോടതി നിര്‍ദേശിച്ചു. ലോക്കല്‍ പോലീസില്‍ രേഖാമൂലം അറിയിക്കാതെ തമിഴ്‌നാട് വിടരുത്. പോകുന്ന സ്ഥലം, താമസം എന്നിവയെക്കുറിച്ച് അറിയിക്കണമെന്നും കോടതി ബാഷയോട് നിര്‍ദേശിച്ചു.

1998 ഫെബ്രുവരി 14ന് സ്‌ഫോടന പരമ്പരയ്‌ക്ക് തുടക്കമിടാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പതിമൂന്ന് പേരില്‍ ഒരാളാണ് ബാഷ. അന്ന് ബിജെപി അധ്യക്ഷനായിരുന്ന എല്‍.കെ. അദ്വാനി ഫെബ്രുവരി 14ന് വൈകിട്ട് മൂന്നിന് ആര്‍എസ് പുരത്ത് ഷണ്‍മുഖം റോഡില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗ വേദിയുടെ 100 മീറ്റര്‍ അകലെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.

അടുത്ത 40 മിനിറ്റിനുള്ളില്‍ വെസ്റ്റ് സംബന്ധം റോഡ്, ഉക്കടം ഗനി റൗതര്‍ സ്ട്രീസ്റ്റ്, ബിഗ് ബസാര്‍ സ്ട്രീറ്റിലെ ടെക്‌സ്റ്റൈല്‍ ഷോറൂം ഗാന്ധിപുരത്ത് പ്രധാന ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സ്, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാ
ര്‍ക്കിങ് ഏരിയ, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, വി.കെ.കെ മേനോന്‍ റോഡില്‍ ബിജെപി നേതാവിന്റെ ട്രാവല്‍ ഏജന്‍സി, ഒപ്പനക്കര സ്ട്രീറ്റിലെ ജ്വല്ലറി, ശിവാനന്ദ കോളനിക്ക് സമീപം രത്‌നപുരിയിലെ ബിജെപി തെരഞ്ഞെടുപ്പ് ഓഫീസ്, കുറിച്ചിക്കുളത്തെ ഒരു ക്ഷേത്രം എന്നിവിടങ്ങളില്‍ തുടര്‍ സ്‌ഫോടനങ്ങളുണ്ടായി.

കേസില്‍ 166 പ്രതികളില്‍ 69 പേരെ 2007 ആഗസ്തില്‍ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 2009 ഡിസംബറില്‍ 17 പേരെ ജീവപര്യന്തവും ഒരാളെ 13 വര്‍ഷവും മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചു. മതിയായ തെളിവുകളുടെ അഭാവത്തില്‍ 22 പേരെ കുറ്റവിമുക്തരാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട ഭൂരിഭാഗം പേരും അപ്പീലുമായി സുപ്രീം
കോടതിയെയും സമീപിച്ചിരുന്നു. ജീവപര്യന്തം തടവുകാരായ ചിലരുടെ ജാമ്യം അടുത്തിടെ സുപ്രീം കോടതി നിഷേധിച്ചിരുന്നു. പ്രതികള്‍ 25 വര്‍ഷമായി ജയിലില്‍ കഴിഞ്ഞെങ്കിലും സ്‌ഫോടനത്തില്‍ 58 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണമാണിതെന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.

Tags: bailMadras High CourtCoimbatore bomb blastS A Bhashaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

India

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.