Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാറക്കല്ലുകള്‍ക്കിടയില്‍ കാലുകുടുങ്ങിയാല്‍ മരണം ഉറപ്പ്; കൈനൂര്‍ ചിറ അപകടമേഖല, മുന്നറിയിപ്പുകള്‍ അവഗണിക്കുന്നു, അപകടങ്ങള്‍ നിത്യ സംഭവം

പീച്ചി ഡാമില്‍ നിന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുന്ന ഭാഗമാണ് കൈനൂര്‍ ചിറ എന്ന പേരില്‍ അറിയപ്പെടുന്നത്. ഡാമില്‍ നിന്ന് വര്‍ഷക്കാലത്തും നീരൊഴുക്കുള്ളതിനാല്‍ ഇവിടെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്.

Janmabhumi Online by Janmabhumi Online
Oct 17, 2023, 02:50 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: കൈനൂര്‍ ചിറ കണ്ണീര്‍ച്ചിറയായി. സഹപാഠികളായ നാലു വിദ്യാര്‍ത്ഥികളുടെ മുങ്ങിമരണം സൃഷ്ടിച്ച ആഘാതത്തില്‍ നാട്ടുകാരും ബന്ധുക്കളും സഹപാഠികളും.
ഇന്നലെ ഉച്ചയോടെയാണ് കൈനൂര്‍ ചിറയില്‍ നാലു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച വിവരം പുറംലോമറിയുന്നത. അപകടത്തില്‍പെട്ടവരുടെ കൂടെയുണ്ടായിരുന്നവരാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിക്കുമ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. വാര്‍ത്തയറിഞ്ഞതോടെ ഇവിടേക്ക് ജനപ്രവാഹമായിരുന്നു.

പീച്ചി ഡാമില്‍ നിന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുന്ന ഭാഗമാണ് കൈനൂര്‍ ചിറ എന്ന പേരില്‍ അറിയപ്പെടുന്നത്. ഡാമില്‍ നിന്ന് വര്‍ഷക്കാലത്തും നീരൊഴുക്കുള്ളതിനാല്‍ ഇവിടെ ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്.

വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സന്ദര്‍ശനത്തിനെത്തുന്ന ഇടം കൂടിയാണ്. അതോടൊപ്പം തന്നെ അപകട മേഖലയും.
വെള്ളത്തിനടിയില്‍ പാറക്കല്ലുകള്‍ക്കിടയില്‍ കാലുകുടുങ്ങിയാല്‍ പിന്നെ നീന്തല്‍ അറിയാവുന്നവര്‍ ക്ക് പോലും ഉയര്‍ന്നുവരാന്‍ എളുപ്പമല്ല. മരണം ഉറപ്പാണ്. കുത്തിയൊഴുകുന്ന ജലത്തിലെ ചുഴികളും അപകടക്കെണിയൊരുക്കും. നീന്തല്‍ അരിയാത്തവരും അപരിചിതരായവരും വെള്ളത്തില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശകര്‍ പലപ്പോഴും ഇതൊന്നും പാലിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മരണ വിവരമറിഞ്ഞ് വിദ്യാര്‍ത്ഥികളുടെ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെ പേരാണ് സംഭവസ്ഥലത്ത് എത്തിയത്.അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഘാതത്തില്‍ പലരും പൊട്ടിക്കരയുകയായിരുന്നു. മൃതദേഹങ്ങള്‍ എത്തിച്ച ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നിലും പൊട്ടിക്കരയുന്ന സഹപാഠികളെ കാണാമായിരുന്നു.

തൃശ്ശൂര്‍ നഗരത്തിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും ബിബിഎ വിദ്യാര്‍ത്ഥികളുമാണ് മരിച്ച നാല് പേരും. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കൈനൂര്‍ ചിറയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ പക്ഷം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനൽകി.

Tags: ThrissurTourismkainoor chira
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിൽ വച്ച് ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർക്ക് 37 വർഷം കഠിന തടവ്

Kerala

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

Kerala

കാറ്റും കടലാക്രമണ സാധ്യതയും: ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം വേണ്ട, 31 വരെ മത്സ്യബന്ധനവും വിലക്കി

Thiruvananthapuram

ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി; കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും

Kerala

വയനാട് ജില്ലയില്‍ ചുവപ്പ് ജാഗ്രത: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

‘സുപ്രീം കോടതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ല’

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

ധര്‍മ്മാര്‍ത്ഥവിചാരം

യുഎഇയില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

ഡിജിറ്റല്‍, സാങ്കേതിക വിസിമാര്‍; തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies