Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമനക്കോഴ വിവാദം: ഹരിദാസിന് ഒന്നും ഓര്‍മയില്ലെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 03:57 am IST
inKerala

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രിയുടെ നിയമന കോഴ ഇടപാടില്‍ ആരോപണം ഉന്നയിച്ച പരാതിക്കാരന്‍ ഹരിദാസിന് ഒന്നും ഓര്‍മയില്ലെന്ന് ഹരിദാസ്. ഇന്നലെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായ ഹരിദാസന്‍ ഒന്നും ഓര്‍മയില്ലെന്ന മറുപടിയാണ് പോലീസിന് നല്‍കിയത്. പോലീസിന്റെ വീണ്ടുമുള്ള ചോദ്യം ചെയ്യലില്‍ ഉരുണ്ടുകളിച്ചെന്നും ഹരിദാസന്‍ കോഴ നല്‍കിയെന്ന തന്റെ ആരോപണത്തെ ബലപ്പെടുത്തും വിധമുള്ള ഒരു മറുപടിയും നല്‍കിയില്ലെന്നും പോലീസ് പറയുന്നു. പണം നല്‍കിയെന്നത് സംബന്ധിച്ചും ഒന്നും ഓര്‍മിയില്ലെന്ന മറുപടിയാണ് ഹരിദാസന്‍ നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലില്‍ വൈകുന്നേരമായതോടെ താന്‍ അഖില്‍ മാത്യുവിന് പണം നല്‍കിയില്ലെന്നായി ഹരിദാസന്റെ മറുപടി. താന്‍ പറഞ്ഞത് നുണയാണെന്നും അഖിലിന്റെ പേര് പറഞ്ഞത് ബാസിത് പറഞ്ഞിട്ടെന്നും ഹരിദാസന്‍ സമ്മതിച്ചു. ഏപ്രില്‍ 10ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കിയെന്നായിരുന്നു ഹരിദാസന്റെ ആദ്യമൊഴി. പിന്നീട് ആളെ ഓര്‍മയില്ലെന്നായി.

വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി തിരുവനന്തപുരത്തെത്തണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹരിദാസന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഫോണിലും ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഇയാള്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിന് പണം നല്‍കിയെന്ന് ആരോപിച്ച ദിവസം നടന്ന സംഭവങ്ങളും അന്ന് കണ്ട വ്യക്തികളേയും ഓര്‍മയില്ലെന്നാണ് ഹരിദാസന്‍ ആദ്യം പറഞ്ഞത്. ഹരിദാസന്‍ ആരോപണത്തില്‍ ഉറച്ച് നില്‍ക്കാത്ത സാഹചര്യത്തില്‍ ഗൂഢാലോചനയുടെ ഭാഗമായി വ്യാജ ആരോപണം ഉന്നയിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റയീസ്, അഖില്‍ സജീവ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നും ഇത്തരത്തിലൊരു ഗൂഢാലോചനയുടെ സാധ്യത കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സിസി ടിവി പരിശോധിച്ചപ്പോഴും ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളായിരുന്നു പോലീസിന് ലഭിച്ചത്. ഹരിദാസന്റെ സുഹൃത്തും മുന്‍ എഐഎസ്എഫ് നേതാവുമായ ബാസിതിനോടും ചോദ്യം ചെയ്യലിനെത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബാസിത് ഇതുവരെ ഹാജരായില്ല. ബാസിതിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അഖില്‍ സജീവ് പോലീസിന് നല്‍കിയ മൊഴി.

ഹരിദാസന്റെ മരുമകളുടെ ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി അഖില്‍ സജീവിനും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനും പണം നല്‍കിയെന്നായിരുന്നു ആരോപണം. അഖില്‍ സജീവിന് 75,000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിച്ചത്.

നിയമനക്കോഴ വിവാദത്തില്‍ ഉള്‍പ്പെട്ടതെല്ലാം സിപിഎം നേതാക്കളും അനുഭാവികളും ആയതിനാല്‍ കേസ് എങ്ങനെയെങ്കിലും ഒതുക്കി തീര്‍ക്കുന്നതിന്റെ ഭാഗമാണ് ഹരിദാസിന് ഒന്നും ഓര്‍മയില്ലെന്ന് പറയുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Tags: haridasanRecruitment Controversy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ട് വൻ സ്‌പിരിറ്റ് വേട്ട; മുഖ്യപ്രതി സിപിഎം ലോക്കൽ സെക്രട്ടറി, കൂട്ടുപ്രതി അറസ്റ്റിൽ, ഹരിദാസനായി തെരച്ചിൽ

Kerala

നിയമന കോഴ വിവാദം: ബാസിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.