Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാര്‍ക്കര ക്ഷേത്രത്തില്‍ അഴിമതി ആരോപണം; ഭക്തര്‍ പ്രതിഷേധത്തില്‍

Janmabhumi Online by Janmabhumi Online
Oct 2, 2023, 07:11 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ചിറയിന്‍കീഴ്: ശാര്‍ക്കര ക്ഷേത്രത്തില്‍ അഴിമതി ആരോപണം. ഇതില്‍ ഭക്തര്‍ പ്രതിഷേധത്തില്‍.ക്ഷേത്ര വഴിപാടുകളില്‍ ഇടിവുണ്ടായി. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി വന്ന വനിതയുടെ വിവേകമില്ലാത്ത നടപടികളാണ് ഇതുവരെയും ശാര്‍ക്കര ദേവി ക്ഷേത്രത്തിലുണ്ടാകാത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുവാന്‍ കാരണമെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ സര്‍വതോമുഖമായ നാശത്തിന് വഴിവയ്‌ക്കുന്ന നടപടികളാണ് അരങ്ങേറുന്നതെന്നാണ് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

നിത്യപൂജകള്‍ക്ക് സ്ഥിരമായി വഴിപാടുകള്‍ നടത്തുന്നവരെയും വിശേഷാല്‍ ചിറപ്പും വിളക്കും നടത്തുന്നവരെയും അഭിഷേക വഴിപാടുകാരെയുമൊക്കെ വെറുപ്പിക്കുന്ന രീതിയില്‍ തന്നിഷ്ടപ്രകാരം ഓരോ വഴിപാടുകള്‍ക്കും ഫീസ് ഇടാക്കുന്നതായി അറിയുന്നു. ചിറപ്പിനായി 1750 രൂപ അടച്ച് വിളക്ക് നടത്തുന്നവര്‍ ഇന മേലില്‍ 12500 രൂപ അടച്ച് രസീത് വാങ്ങണമെന്നാണ് പുതിയ നിര്‍ദേശം. എഒയുടെ ഇഷ്ടത്തിന് പൂജാദ്രവ്യങ്ങള്‍ വാങ്ങി കൊടുക്കുമെന്നും കൂടുതല്‍ സാധനങ്ങള്‍ വേണമെന്ന് തോന്നുമ്പോള്‍ വഴിപാട് നടത്തുന്നവര്‍ വാങ്ങിക്കൊള്ളണമെന്നുമാണ് നിര്‍ദേശം. 600 രൂപ അടച്ചു അഭിഷേകം നടത്തുന്നവര്‍ ഇനി മുതല്‍ 3000 രൂപ കെട്ടിവച്ച് അഭിഷേകത്തിന് വന്നാല്‍ മതിയെന്നുമാണ് നിര്‍ദേശം. ഇതു സാധാരണക്കാരായ ഭക്തരെ ഒരുപോലെ വിഷമത്തിലാക്കിയിട്ടുണ്ട്. 3000 രൂപ വാങ്ങിയിട്ട്, തുച്ഛമായ രീതിയില്‍ പൂജാദ്രവങ്ങള്‍ വാങ്ങിയാണ് നല്‍കുന്നതെന്ന ആക്ഷേപവുമുണ്ട്, ഇത് ചോദ്യം ചെയ്യുന്നവരെ പോലീസിനെ വിളിച്ച് കേസെടുപ്പിക്കുമെന്ന് പറഞ്ഞ് എഒ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഐശ്വര്യപൂജ, അരവണ പ്രസാദം, മറ്റ് എല്ലാവിധ വഴിപാടുകള്‍ക്കും അമിതമായി പണം ഈടാക്കുകയും ദേവസ്വത്തില്‍ പൂജാദ്രവ്യങ്ങള്‍ വാങ്ങുന്ന പേരില്‍ പണം സ്വന്തമായി വകമാറ്റുന്നതായും ഭക്തര്‍ ആരോപിക്കുന്നു. എഒയെ ശാര്‍ക്കരയില്‍ നിന്ന് മാറ്റണമെന്ന് ആവശപ്പെട്ട് ഭക്തര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും കമ്മീഷണര്‍ക്കും ദേവസ്വം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി അഴൂര്‍ ജയന്‍, താലൂക്ക് പ്രസിഡന്റ് വക്കം ബിജു, താലൂക്ക് ജനറല്‍ സെക്രട്ടറി ആറ്റിങ്ങല്‍ സുനില്‍ ബാബു, കേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റ് ജയപാലന്‍ എന്നിവര്‍ ശാര്‍ക്കര എഒയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. ഭക്തര്‍ക്കനുകൂലമായ സാഹചര്യം ഉണ്ടായില്ലെങ്കില്‍ ഭക്തജന പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നറിയിച്ച് കത്തും നല്‍കി.

 

Tags: TrivandrumCorruptionSharkara templeDevotees protest
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിശാഗന്ധിയെ ആവേശത്തിലാഴ്‌ത്തി ശ്രുതിലയ സന്ധ്യയും എസ് എസ് ലൈവും

Thiruvananthapuram

മേളയിൽ സൗജന്യ ചികിത്സയും രക്തപരിശോധനയും

Editorial

ആ പാപത്തിന്റെ കറ മുഖ്യമന്ത്രിയുടെ മുഖത്ത്

Kerala

മെഡലുകൾ ആദ്യം നൽകേണ്ടത് വിശപ്പ് അകറ്റുന്ന കർഷകർക്ക് : എം. വിജയകുമാർ ഐഎഎസ്

Kerala

ദേവസ്വം ബോര്‍ഡ് കാരാണ്‍മ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കും

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies