Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ മേഖലയിലെ ക്രമക്കേട്: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 11:04 pm IST
in Kerala

തിരുവനന്തപുരം: കരുവന്നൂരിലുള്‍പ്പെടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി
സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളില്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് സമാനമായി ഫോറന്‍സിക് ഓഡിറ്റിംഗ് നടത്തണമെന്നും രമേശ് ആവശ്യപ്പെട്ടു.

കേരളം രാജ്യത്തെ ഏകീകൃത സോഫ്റ്റ്‌വെയറിനെ എതിര്‍ക്കുന്നത് തട്ടിപ്പ് നടത്താനാണ്. സംസ്ഥാനം തയ്യാറാക്കുമെന്ന് പറയുന്ന സോഫ്റ്റ്‌വെയറില്‍ ഒരു വര്‍ഷത്തെ ഇടപാട് വിവരം മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഇത് ക്രമക്കേടുകള്‍ മറച്ചുവയ്‌ക്കാനാണ്. നോട്ടു നിരോധന സമയത്തും അതിനുശേഷവും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സഹകരണ ബാങ്കുകളിലൂടെ നടന്നത്. ഇത് മറച്ചുവയ്‌ക്കാനാണ് ശ്രമം. അതിനാല്‍ 2016 മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ഇടപാടുകളും പരിശോധനയക്ക് വിധേയമാക്കണം. എങ്ങനെയാണ് കേരളത്തിലെ ചില സഹകരണ ബാങ്കുകളില്‍ മാത്രം കോടികളുടെ നിക്ഷേപമുണ്ടാവുന്നത്. വിദേശത്തുള്ള വന്‍കിടക്കാര്‍ അവരുടെ കള്ളപ്പണം സഹകരണ ബാങ്ക് വഴി വെളുപ്പിക്കുകയാണ്. വാര്‍ഷിക പരിശോധന നടക്കുന്ന മാര്‍ച്ച് അവസാനം പോലും കോടികളുടെ കൊടുക്കല്‍ വാങ്ങലുകളാണ് പല സഹകരണ ബാങ്കുകളിലും നടക്കുന്നത്.

കരുവന്നൂരില്‍ പണം നഷ്ടപെട്ടവരില്‍ അധികവും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. എന്നിട്ടും പണം നഷ്ടപ്പെട്ടവര്‍ക്കൊപ്പമല്ല, കൊള്ളക്കാര്‍ക്കൊപ്പമാണ് സിപിഎം. സുരേഷ് ഗോപി നാളെ നടത്തുന്ന പദയാത്രയില്‍ പണം നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഴുവന്‍ അണിനിരക്കും. അതിന്റെ ഭയപ്പാടിലാണ് സിപിഎം ബിജെപിയെ കുറ്റം പറയുന്നത്. കരുവന്നൂരിലും തൃശൂരിലും മാത്രമല്ല കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തും. ക്രമക്കേട് നടക്കുന്ന എല്ലാ ബാങ്കിലും അദാലത്ത് നടത്തും.

നേതാക്കന്മാര്‍ നടത്തിയ തട്ടിപ്പ് മറയ്‌ക്കാന്‍ സഹകരണ സംഘങ്ങളെ സര്‍ക്കാര്‍ ബലി നല്‍കുകയാണ്. ഇത് സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘത്തെയും തകര്‍ക്കുന്നു.
കേരള ബാങ്ക് കരുവന്നൂരിന് പണം നല്‍കുന്നത് ചട്ടം പാലിച്ചല്ലെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണ് കരുവന്നൂരിന്റെ ഈ അവസ്ഥക്ക് കാരണം. കരുവന്നൂരില്‍ ഇഡിയെ കൊണ്ടുവന്നത് ബിജെപിയല്ല, പണം നഷ്ടപ്പെട്ട സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. രമേശ് പറഞ്ഞു.

കെ. മുരളീധരന് അസൂയ, സ്വയം ചികിത്സിക്കണം: എം.ടി. രമേശ്

തിരുവനന്തപുരം: രണ്ടാമത്തെ വന്ദേഭാരതിന്റെ ആദ്യ യാത്രയെക്കുറിച്ച് കെ. മുരളീധരന്‍ കുറ്റം പറയുന്നത് അസൂയ കൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. രണ്ടാം വന്ദേഭാരത് യാത്രയെ കുറിച്ചുള്ള കെ.മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേഭാരത് ഏതെല്ലാം സ്റ്റേഷനില്‍ എത്രസമയം നിര്‍ത്തുമെന്ന് മുന്നേ തീരുമാനിച്ചതാണ്. വി. മുരളീധരന് നാട്ടുകാരും പ്രവര്‍ത്തകരും മാലയിട്ടതില്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിനാണ് ലീഗ് പ്രവര്‍ത്തകര്‍ മാലയിട്ടത്. അതുപോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് മാലയിടീക്കാന്‍ കെ. മുരളീധരന് കോണ്‍ഗ്രസില്‍ ആരും ഇല്ലാത്തതു കൊണ്ടാകാം. അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല, അസൂയയ്‌ക്കും കുശുമ്പിനും മരുന്നില്ല, അതിന് സ്വയം ചികിത്സ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: bjpCBIcooperation sectorKaruvannur Bank Scamr
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.