Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്ലാവരുടെയും മുകുന്ദേട്ടന്‍

Janmabhumi Online by Janmabhumi Online
Sep 14, 2023, 02:13 am IST
in BJP, Kannur
FacebookTwitterWhatsAppTelegramLinkedinEmail

കെ. സതീശന്‍

കണ്ണൂര്‍: മണത്തണയിലെ കൊളങ്ങരേത്ത് തറവാട്ടിലെ നടുവില്‍ വീട്ടിലെത്തുന്ന എല്ലവരുടെയും മുകുന്ദേട്ടനായിരുന്നു ഇന്നലെ അന്തരിച്ച പി.പി. മുകുന്ദന്‍. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പി.പി. മുകുന്ദന്റെ സാന്നിധ്യത്തില്‍ സംസാരിച്ച് പരിഹരിച്ചാല്‍ എല്ലാവരും പൂര്‍ണ്ണ തൃപ്തരായിരുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവരോടും സൗമ്യമായി സംസാരിച്ച് എല്ലാ വശവും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരുന്നു അദ്ദേഹം തീരുമാനത്തിലെത്തിയിരുന്നത്.
ധൃതിപിടിച്ച് എടുത്ത് ചാടി മുന്‍വിധിയോടെ ഒന്നും തീരുമാനിക്കില്ല. ആരുടെയും പക്ഷം ചേരാതെ എല്ലാവരെയും കേട്ട് സൗമ്യമായി തീരുമാനം പറയും. മുകുന്ദേട്ടന്‍ തീരുമാനമെടുത്താല്‍ എല്ലവര്‍ക്കും ഹിതകരമായിരുന്നു. ആരും തോറ്റ് പോകാതെ എല്ലാവര്‍ക്കും ന്യായമെന്ന രീതിയിലുള്ള തീരുമാനം എല്ലാവരെയും അല്‍ഭുതപ്പെടുത്തും. എന്നാല്‍ തെറ്റ് കണ്ടാല്‍ നിലപാടിലുറച്ച് കൃത്യമായി കാര്യങ്ങള്‍ പറയുകയും ചെയ്യും.
പ്രശ്‌നങ്ങളുമായി എത്തുന്നവര്‍ക്ക് മുകുന്ദേട്ടന്‍ ഉമ്മറത്തുണ്ടെങ്കില്‍ ആശ്വാസമാണ്. പ്രദേശവാസികള്‍ മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിലെ പല പ്രമുഖരും ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ മുകുന്ദേട്ടനെ തേടിയെത്തിയിരുന്നു. കാര്യങ്ങള്‍ വിശദമായി കേട്ട് ഇങ്ങനെ ചെയ്താല്‍ മതിയെന്ന മുകുന്ദേട്ടന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച് മുന്നോട്ട് പോയ ആരും തന്നെ പരാജയപ്പെട്ടില്ല. വിവിധ മേഖലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലയിലെ മണത്തണയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. ഏതെങ്കിലും അധികാര സ്ഥാനമില്ലെങ്കിലും പി.പി. മുകന്ദനെന്ന മനുഷ്യസ്‌നേഹിയായ നേതാവിന് തന്റെ പ്രവര്‍ത്തനത്തിന് ഒന്നും തടസ്സമായിരുന്നില്ല.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുയുടെയും വിവിധ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിക്കുമ്പോഴും മുകുന്ദേട്ടന്‍ എല്ലാവരുടെയും നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. പ്രായാധിക്യത്തിന്റെതായ അവശതകളുമായി ജീവിതത്തിന്റെ അവസാന കാലഘട്ടം മണത്തണയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും ഒരു ഇരുപതുകാരന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇടപെട്ടത്. തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റവും താന്‍ വിശ്വസിച്ച ആദര്‍ശത്തോടുള്ള പ്രതിബദ്ധതയും കാത്ത് സൂക്ഷിക്കാന്‍ ജീവിതത്തിലുടനീളം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ യാത്രയാകുന്നതും എല്ലാവരുടെയും പ്രിയപ്പെട്ട മുകുന്ദേട്ടനാണ്.

Tags: keralabjpRSSP P Mukundan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

Kerala

അഫ്രീദിയെ പോലൊരാള്‍ ക്ഷണിക്കാതെ വന്നുവെന്ന് വിശ്വസിക്കാനാകില്ല : കേട്ടുകൊണ്ടിരിക്കുന്നവരെല്ലാം തലച്ചോറ് എ.കെ.ജി സെന്‍ററില്‍ കൊണ്ട് പണയം വച്ചവരല്ല

Kerala

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies