Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

എല്ലാവരുടെയും മുകുന്ദേട്ടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 02:13 am IST
in BJP, Kannur

കെ. സതീശന്‍

കണ്ണൂര്‍: മണത്തണയിലെ കൊളങ്ങരേത്ത് തറവാട്ടിലെ നടുവില്‍ വീട്ടിലെത്തുന്ന എല്ലവരുടെയും മുകുന്ദേട്ടനായിരുന്നു ഇന്നലെ അന്തരിച്ച പി.പി. മുകുന്ദന്‍. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ പി.പി. മുകുന്ദന്റെ സാന്നിധ്യത്തില്‍ സംസാരിച്ച് പരിഹരിച്ചാല്‍ എല്ലാവരും പൂര്‍ണ്ണ തൃപ്തരായിരുന്നു. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവരോടും സൗമ്യമായി സംസാരിച്ച് എല്ലാ വശവും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരുന്നു അദ്ദേഹം തീരുമാനത്തിലെത്തിയിരുന്നത്.
ധൃതിപിടിച്ച് എടുത്ത് ചാടി മുന്‍വിധിയോടെ ഒന്നും തീരുമാനിക്കില്ല. ആരുടെയും പക്ഷം ചേരാതെ എല്ലാവരെയും കേട്ട് സൗമ്യമായി തീരുമാനം പറയും. മുകുന്ദേട്ടന്‍ തീരുമാനമെടുത്താല്‍ എല്ലവര്‍ക്കും ഹിതകരമായിരുന്നു. ആരും തോറ്റ് പോകാതെ എല്ലാവര്‍ക്കും ന്യായമെന്ന രീതിയിലുള്ള തീരുമാനം എല്ലാവരെയും അല്‍ഭുതപ്പെടുത്തും. എന്നാല്‍ തെറ്റ് കണ്ടാല്‍ നിലപാടിലുറച്ച് കൃത്യമായി കാര്യങ്ങള്‍ പറയുകയും ചെയ്യും.
പ്രശ്‌നങ്ങളുമായി എത്തുന്നവര്‍ക്ക് മുകുന്ദേട്ടന്‍ ഉമ്മറത്തുണ്ടെങ്കില്‍ ആശ്വാസമാണ്. പ്രദേശവാസികള്‍ മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന രാഷ്‌ട്രീയ, സാമൂഹ്യ മേഖലകളിലെ പല പ്രമുഖരും ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ മുകുന്ദേട്ടനെ തേടിയെത്തിയിരുന്നു. കാര്യങ്ങള്‍ വിശദമായി കേട്ട് ഇങ്ങനെ ചെയ്താല്‍ മതിയെന്ന മുകുന്ദേട്ടന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച് മുന്നോട്ട് പോയ ആരും തന്നെ പരാജയപ്പെട്ടില്ല. വിവിധ മേഖലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലയിലെ മണത്തണയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. ഏതെങ്കിലും അധികാര സ്ഥാനമില്ലെങ്കിലും പി.പി. മുകന്ദനെന്ന മനുഷ്യസ്‌നേഹിയായ നേതാവിന് തന്റെ പ്രവര്‍ത്തനത്തിന് ഒന്നും തടസ്സമായിരുന്നില്ല.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുയുടെയും വിവിധ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിക്കുമ്പോഴും മുകുന്ദേട്ടന്‍ എല്ലാവരുടെയും നേതാവായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെയാണ് എല്ലാവരും നോക്കിക്കണ്ടത്. പ്രായാധിക്യത്തിന്റെതായ അവശതകളുമായി ജീവിതത്തിന്റെ അവസാന കാലഘട്ടം മണത്തണയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും ഒരു ഇരുപതുകാരന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം എല്ലാ കാര്യങ്ങളിലും ഇടപെട്ടത്. തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റവും താന്‍ വിശ്വസിച്ച ആദര്‍ശത്തോടുള്ള പ്രതിബദ്ധതയും കാത്ത് സൂക്ഷിക്കാന്‍ ജീവിതത്തിലുടനീളം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ യാത്രയാകുന്നതും എല്ലാവരുടെയും പ്രിയപ്പെട്ട മുകുന്ദേട്ടനാണ്.

Tags: keralabjpRSSP P Mukundan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.