Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വര്‍ക്കലയില്‍ റിസോര്‍ട്ട് മാഫിയ പിടിമുറുക്കുന്നു; അനധികൃത നിര്‍മാണം ദ്രുതഗതിയില്‍

നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്‌ക്കുപോലും വില കല്‍പ്പിക്കാതെയാണ് അനധികൃത നിര്‍മാണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 10, 2023, 02:28 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വര്‍ക്കല പാപനാശം തീരത്ത് അനധികൃത നിര്‍മാണവുമായി റിസോര്‍ട്ട് മാഫിയ പിടിമുറുക്കുന്നു. സ്റ്റോപ്പ് മെമ്മോയുമായി എത്തുന്ന നഗരസഭാ അധികൃതരെപ്പോലും വെല്ലുവിളിക്കുന്ന വിധത്തില്‍ വളര്‍ന്നിരിക്കുകയാണ് മാഫിയയുടെ കരുത്ത്. നഗരസഭയുടെ സ്റ്റോപ്പ് മെമ്മോയ്‌ക്കുപോലും വില കല്‍പ്പിക്കാതെയാണ് അനധികൃത നിര്‍മാണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കനത്ത ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് അനധികൃത സ്വിമ്മിംഗ്പൂള്‍ നിര്‍മാണം നിര്‍ത്തിവയ്‌പ്പിച്ചത്.

കുന്നിടിച്ചിലും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന വര്‍ക്കലയിലെ സൗത്ത് ക്ലിഫില്‍ അനധികൃതമായി മൂന്നുനില റിസോര്‍ട്ടാണ് പണിതുയര്‍ത്തുന്നത്. രണ്ടുനിലയുടെ പണി ഏതാണ് പൂര്‍ത്തിയായി. ഇതോടൊപ്പം സ്വിമ്മിംഗ് പൂളിന്റെയും നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു. കെട്ടിടനിര്‍മാണത്തിന് നഗരസഭ അനുമതി നല്‍കിയിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. കടലില്‍ നിന്ന് പത്തുമീറ്ററോളം അകലത്തിലാണ് റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നത്. കുന്നിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലത്ത് കൂറ്റന്‍ കെട്ടിടം പണിതുയര്‍ത്തുകയും സ്വിമ്മിംഗ്പൂളിനായി വെള്ളം കെട്ടിനിര്‍ത്തുകയും ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

രണ്ടുനിലകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാകുംവരെ നഗരസഭ അനങ്ങിയിട്ടില്ലെന്നത് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ ശക്തമായ പിന്തുണ മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ നഗരസഭ കൗണ്‍സില്‍ അഡ്വ.അനില്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്.
ബില്‍ഡിംഗിന്റെ പണി നിര്‍ത്തിവയ്‌പ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ റിസോര്‍ട്ടുടമയും കൂട്ടാളികളും ചേര്‍ന്ന് ആട്ടിയിറക്കി ഗേറ്റ് പൂട്ടുകയും ചെയ്തു. ഒടുവില്‍ പോലീസ് സഹായത്തോടെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കാനും പണി തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്‌പ്പിക്കാനുമായത്. ശരിയായ രേഖകള്‍ ഹാജരാക്കുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്‌ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനുശേഷമാണ് റിസോര്‍ട്ട് മാഫിയ അയഞ്ഞത്. പതിനഞ്ചടിയോളം ഉയര്‍ത്തില്‍ മതില്‍ നിര്‍മ്മിച്ച് ഗേറ്റ് പുറത്തുനിന്ന് പൂട്ടിയായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്. റിസോര്‍ട്ടിനുള്ളില്‍ ഉണ്ടായിരുന്ന അറുപതോളം ജോലിക്കാരെയും പോലീസ് പുറത്താക്കി.

റിസോര്‍ട്ട് മാഫിയയുടെ ധാര്‍ഷ്ട്യം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലാണെന്ന് ചില ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഒരുവിഭാഗം ജീവനക്കാരുടെ മൗനാനുവാദത്തോടെയാണ് റിസോര്‍ട്ട് മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം വ്യാപകമാണ്. നഗരസഭ ശക്തമായ നടപടി സ്വീകരിക്കുകയും അനധികൃത റിസോര്‍ട്ടുകള്‍ ഇടിച്ചുനിരത്തുകയും വേണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

Tags: varkalaconstructionResort Mafiya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

India

സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം കര്‍ക്കശമായി നിരീക്ഷിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശം

Thiruvananthapuram

ഉത്സവം കഴിഞ്ഞ് മടങ്ങിയ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി വീട്ടമ്മയും മകളും മരിച്ചു

Kerala

ഭീകരവാദികള്‍ക്കും ഒളിത്താവളമൊരുക്കുന്ന ഹോം സ്‌റ്റേകള്‍; ചെറിയ ഒറ്റമുറി വീടുകള്‍ പോലും ലക്ഷങ്ങൾ നല്‍കി വാടകക്ക് എടുക്കാൻ മത്സരം

India

സിമന്‍റ് വില കൂടും…കാരണം ഒരു സുപ്രീംകോടതി വിധി; സിമന്‍റ് വില 8 മുതല്‍ 10 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

അയോദ്ധ്യ രാമക്ഷേത്രത്തില്‍ 5.5 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies