Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈവിധ്യങ്ങളുടെ നിധികുംഭമായ് ഹിമാലയം

Janmabhumi Online by Janmabhumi Online
Sep 9, 2023, 06:50 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രദേശം ദുര്‍ബലമായിത്തീരുന്നു. എന്നാല്‍ അവിടെ ഗവേഷണത്തിനുവേണ്ട വളരെയേറെ സാമഗ്രികള്‍ കണ്ടെത്താനാകും. അമേരിക്ക, ആസ്‌ത്രേലിയ, ന്യൂസിലാന്റ് മുതലായ പുതുതായി കണ്ടുപിടിക്കപ്പെട്ട സ്ഥലങ്ങളില്‍ ഭൂമിയുടെ ഫലപുഷ്ടിയും ധാതുസമ്പത്തും സമ്പുഷ്ടമായി കണ്ടെത്തുകയും തന്മൂലം ചുരുങ്ങിയ സമയം കൊണ്ട് അവിടുത്തെ നിവാസികള്‍ സമ്പന്നരാകുകയും ചെയ്തു. ഹിമാലയപ്രദേശം പുരാതനകാലത്തു തന്നെ അന്വേഷിച്ച് കണ്ടെത്തിയതാണ്.
ആ കാലത്ത് അവിടത്തെ സമൃദ്ധിയെപ്പറ്റി ചിന്തിക്കുകയോ അതില്‍ കൈകടത്തുകയോ ഉണ്ടായില്ല. തന്മൂലം ആ പ്രദേശം ഒരുതരത്തില്‍ അസ്പൃശ്യമായി തന്നെ കിടക്കുകയാണ്. സമുദ്രതീരത്തു കിടക്കുന്ന മുത്തുചിപ്പികളെ എപ്രകാരമാണോ ബാലന്മാര്‍ പെറുക്കി എടുക്കുന്നത് അതുപോലെ ഹിമാലയത്തില്‍ നിന്ന് അനായാസമായി ലഭിക്കുന്ന നേട്ടങ്ങള്‍കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ കഴിയുകയാണുണ്ടായത്. സമുദ്രത്തിന്റെ ആഴങ്ങളില്‍ ചെന്നിറങ്ങി മുത്തുകള്‍ പെറുക്കിയെടുക്കുന്ന വരെ ഉദാഹരണപ്പെടുത്തി പറയുകയാണെങ്കില്‍ ആ പ്രദേശത്തെ (ഹിമാലയം) വളരെയധികം വിഭൂതികള്‍ നിറഞ്ഞതാണെന്നു കാണാം.
മഞ്ഞുമൂടിയ പര്‍വ്വതം ഭൂമിയുടെ ഉയര്‍ന്ന തട്ടിലാണ്. അതിനു താഴെ സാധാരണ ഭൂപ്രദേശമാണ്. ഈ താഴത്തെ തലത്തില്‍ നിന്ന് ചിലപ്പോള്‍ ഊഷ്മള വാതകങ്ങള്‍ മുകള്‍വശത്തേക്ക് വരികയും വെള്ളവുമായി ചേര്‍ന്ന് തിളക്കുകയും തപ്തകുണ്ഡങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഉറവിടം അന്വേഷിക്കുകയാണെങ്കില്‍ അസാധാരണ അളവിലുള്ള ഊര്‍ജ്ജം നമുക്കു കൈപ്പറ്റുവാന്‍ സാധിക്കും. അത് അനാദികാലം തൊട്ട് സുരക്ഷിതമായതും ഇതുവരെ ഖനനം ചെയ്തിട്ടില്ലാത്തതും ആണ്. കല്ലുകളില്‍ പല ഔഷധഗുണങ്ങളും നിറഞ്ഞിട്ടുണ്ട്. അവയില്‍ വിലയേറിയ രസായനങ്ങളുടെ രൂപത്തില്‍ പുറത്തെടുക്കാവുന്ന പല മൂലകങ്ങളും നിറഞ്ഞുകിടപ്പുണ്ട്. ഇവയ്‌ക്കു അത്യധികം മഹത്വപൂര്‍ണ്ണമായ ഉപയോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശിലാജിത്ത് അവയില്‍ ഒന്നാണ്. അത് അസാമാന്യമായ ബലവര്‍ദ്ധകമായ ഔഷധമായി കണക്കാക്കപ്പെടുന്നു. ഹിമാലയത്തില്‍ നിന്ന് വരുന്ന നദികളുടെ മണലില്‍ സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിപ്പുള്ള ധാതുക്കളുടെ മിശ്രണം കണ്ടുവരുന്നു. അവയുടെ ഉദ്ഗമസ്ഥാനം കണ്ടുപിടിക്കാന്‍ കഴിഞ്ഞെങ്കില്‍ സമതലപ്രദേശങ്ങളില്‍ കണ്ടുവരുന്ന ധാതു ഖനികളെക്കാള്‍ വിലയേറിയ സമ്പത്ത് കൈവരിക്കാം. ചിലയിടങ്ങളില്‍ യുറേനിയം പോലുള്ള ധാതുക്കളുടെ മിശ്രണവും മണലില്‍ കണ്ടുവരുന്നു. ചില അരുവികളുടെ ജലത്തിന് വളരെ ഗുണം ചെയ്യുന്ന ഔഷധങ്ങള്‍ക്ക് തുല്യമായ ഗുണമുണ്ട്.
കസ്തൂരിമാന്‍ ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്നു. പന്ത്രണ്ട് കൊമ്പുള്ള മാനിന്റെ കൊമ്പ് തന്നെ ഔഷധഗുണങ്ങള്‍ നിറഞ്ഞവയാണ്. ചാമമാനിന്റെ ചാമരം പോലുള്ളവാല്‍ സുന്ദരമെന്ന് മാത്രമല്ല അത് ശരീരത്തില്‍ തലോടി പോകുമ്പോള്‍ ഉള്ളിലെ പ്രസുപ്തമായ ഊര്‍ജ്ജം ഉണരുന്നു. ഇതുപോലെ തന്നെ മറ്റു ജീവജന്തുക്കളും അസാധാരണ വിശേഷതകള്‍ നിറഞ്ഞവയാണ്. അന്തരീക്ഷത്തിന്റെ പ്രഭാവം പ്രാണികളുടെയുംമേല്‍ പതിക്കുകയും അവ മനുഷ്യന് ശാരീരികമായും മാനസികമായും പ്രയോജനം നല്‍കത്തക്ക കഴിവുള്ളവയാവുകയും ചെയ്യുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ പ്രാണികളെ സംരക്ഷിച്ചു അവയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് നന്മനേടുന്നതിനുപകരം അവയെ മാംസത്തിനുവേണ്ടി കൊന്നൊടുക്കി മഹത്വപരമായ സാദ്ധ്യതകളില്‍ നിന്ന് വഞ്ചിതരാകുകയാണ് ചെയ്യുന്നത്.
ഹിമാലയത്തിലെ വൃക്ഷങ്ങള്‍ക്ക് അവയുടെതായ വിശേഷതകള്‍ ഉണ്ട്. അവയുടെ തടിയില്‍ എണ്ണയുടെ മാത്ര വളരെയധികം ഉള്ളതുകൊണ്ട് പച്ചവിറക് കത്തിച്ച് എരിക്കുകയും ചൂടിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യാം. പൈന്‍ , ദേവതാരു തുടങ്ങിയ വൃക്ഷങ്ങളുടെ തടികളില്‍ നിന്ന് ലഭിക്കുന്ന നീര് പലതരത്തിലുള്ള ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. മറ്റു വൃക്ഷങ്ങളും അതാതിന്റേതായ പശ നല്‍കുന്നു. അവയുടെ പുഷ്പങ്ങളും ഫലങ്ങളും ഔഷധങ്ങളെപോലെ ഉപയോഗിക്കുന്നു. ഹിമാലയത്തിലെ കുന്നും കുഴിയുമായി കിടക്കുന്ന ഭൂമിയില്‍ ധാന്യങ്ങള്‍ ധാരാളമായി വിളയിക്കുക സാദ്ധ്യമല്ല. എങ്കിലും അവയുടെ കുറവ് പലതരത്തിലുള്ള കിഴങ്ങുകള്‍ നികത്തുന്നു. അവയുടെ ഗുണം അതാതിനെക്കാളും അധികമാണ്. പല ആകൃതിയിലും പ്രകൃതിയിലും ഉള്ള സസ്യങ്ങള്‍ പലയിടങ്ങളിലായി കാണപ്പെടുന്നു. അവ പച്ചക്കറികള്‍ക്ക് തുല്യമായി ഗുണകരമാണ്. ഇലകളുടെ രൂപത്തില്‍ കാണപ്പെടുന്നുവെങ്കിലും അവയിലെ പോഷകത്വം സമതലപ്രദേശങ്ങളിലെ പച്ചക്കറികളിലും ഫലങ്ങളിലും ഉള്ളതിനെക്കാള്‍ ഒട്ടും കുറവല്ല.
ഭോജപത്രം വിവിധതരം ഉപയോഗമുള്ള വൃക്ഷമാണ്. അതിന്റെ തൊലി വസ്ത്രങ്ങളുടെ രൂപത്തിലും കിടക്കയുടെ രൂപത്തിലും കുടിലുകള്‍ പണിയുവാനും ഉപയോഗിക്കുന്നു. അതിന്റെ ഇലകള്‍ കടലാസായി ഉപയോഗപ്പെട്ടുകൊണ്ടിരിക്കുന്നു. അവയില്‍ പൊങ്ങിവരുന്ന മുഴകളുടെ കഷായം ഉണ്ടാക്കി കട്ടന്‍ചായക്ക് പകരമായികുടിക്കാം.

Tags: himalayayoginatureGayathri Parivar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുപ്പറക്കുണ്ഡ്രത്തെ സിക്കന്ദര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുരുകഭക്തര്‍ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം (വലത്ത്)
India

മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ അടിക്കല്ലിളക്കാന്‍ മുരുകഭക്തര്‍; സിക്കന്ദര്‍മലയെ തടയാന്‍ യോഗിയും പവന്‍കല്യാണും മുരുകന്റെ മലയില്‍ എത്തും

Varadyam

പെയ്യേണ്ടതെങ്ങനെ….

India

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ്

India

റോഡിൽ നിസ്ക്കാരം അനുവദിക്കില്ല ; പെരുന്നാളിന്റെ പേരിൽ പശുവിനെ കശാപ്പ് ചെയ്താൽ അകത്താകുമെന്നും യോഗി

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

പുതിയ വാര്‍ത്തകള്‍

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

അയോദ്ധ്യ മാതൃകയിൽ സീതാദേവിയ്‌ക്കായി വമ്പൻ ക്ഷേത്രം ഒരുങ്ങുന്നു : പദ്ധതിയ്‌ക്ക് അംഗീകാരം നൽകി സർക്കാർ

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

ഭരണഘടനാ ഭേദഗതികളും സിപിഎമ്മിന്റെ നിലപാട് മാറ്റവും

പിടിയിലായ പ്രതികൾ

” കേരളത്തിലെത്തി ഇസ്ലാം സ്വീകരിക്കൂ, നിങ്ങൾക്ക് ആഡംബര ജീവിതം ലഭിക്കും”, ജിഹാദി ശൃംഖല ദളിത് പെൺകുട്ടിയോട് ആവശ്യപ്പെട്ടത് ഇത്ര മാത്രം ; മൊഴി നൽകി ഇര

റാഗിങ്ങിനിടമില്ലാത്ത ക്യാമ്പസുകളുണ്ടാവട്ടെ

2002 ജൂലൈയില്‍ നടന്ന ശിക്ഷാ ബച്ചാവോ പ്രക്ഷോഭം

ഇന്ന് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സ്ഥാപന ദിനം; കൈകോര്‍ക്കാം വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍

അമേരിക്കയിൽ ഇസ്കോൺ ക്ഷേത്രത്തിന് നേർക്ക് വീണ്ടും ആക്രമണം ; 30 റൗണ്ട് വെടിയുതിർത്ത് അക്രമികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies