Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന്റെ കത്തുകള്‍ തള്ളി; കോടികളുടെ ഫണ്ട് തടയുമെന്ന് താക്കീത്, അവധിക്കും വിദ്യാര്‍ഥികളുടെ വിവരശേഖരണം

വിദ്യാഭ്യാസ മന്ത്രാലയം ഒരു വര്‍ഷം കൊണ്ട് നാല് തവണയാണ് കേരളത്തിന് കത്തയച്ചത്. മറുപടിയില്ലാതെ വന്നതോടെയാണ് വാക്കാലുള്ള താക്കീത്.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Sep 2, 2023, 10:45 am IST
in Kerala

ശാസ്താംകോട്ട: സ്‌കൂള്‍ കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തുകള്‍ കേരളം അവഗണിച്ചു. ഇതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫണ്ടുകള്‍ തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ പരിഭ്രാന്തിയിലായ വിദ്യാഭ്യാസ വകുപ്പ് ഓണാവധി മാറ്റിവയ്‌പ്പിച്ച് അധ്യാപകരെക്കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഡേറ്റ അപ്
ലോഡ് ചെയ്യിപ്പിക്കുകയാണ്. സമയത്ത് ഇത് ചെയ്തില്ലെങ്കില്‍ കോടികളാണ് കേരളത്തിന് നഷ്ടമാകുന്നത്.

വിദ്യാഭ്യാസ മന്ത്രാലയം ഒരു വര്‍ഷം കൊണ്ട് നാല് തവണയാണ് കേരളത്തിന് കത്തയച്ചത്. മറുപടിയില്ലാതെ വന്നതോടെയാണ് വാക്കാലുള്ള താക്കീത്. പല സ്‌കൂളുകളിലും ഇന്നലെ വൈകിയും ജോലി തീര്‍ന്നിട്ടില്ല. വനിതാ അധ്യാപകര്‍ അടക്കമുള്ളവര്‍ക്ക് രാത്രി വൈകിയാണ് വീട്ടിലെത്താനായത്.

വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ തേടി വിദ്യാഭ്യാസ മന്ത്രാലയം ആദ്യം കത്തയച്ചത് 2022 ആഗസ്ത് 30ന്. പിന്നീട് നവംബര്‍ 16നും 2023 മാര്‍ച്ചിലും ജൂണിലും. ആഗസ്ത് 31നകം മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ നല്‍കിയില്ലെങ്കില്‍ ഗ്രാന്റുകള്‍ തടയുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് കേരള സര്‍ക്കാര്‍ ഞെട്ടിയുണര്‍ന്നത്.

അടിയന്തരമായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഒരാഴ്ച മുമ്പ് നിര്‍ദേശിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് കുഴങ്ങി. കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് തീയതി സപ്തംബര്‍ രണ്ടിലേക്ക് നീട്ടി നല്‍കി. എല്‍പി, യുപി, ഹൈസ്‌കൂള്‍ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ പോര്‍ട്ടലിലുണ്ട്. പ്രീപ്രൈമറിയും ഹയര്‍സെക്കന്‍ഡറിയും വിവരങ്ങള്‍ ശേഖരിച്ച് അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.

സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം മുതല്‍ സൂക്ഷ്മതല വിവരങ്ങള്‍ ഉള്‍പ്പെടെ 54 വിവരങ്ങള്‍ ചേര്‍ക്കണം. 2023ല്‍ കോഴ്‌സ് കഴിഞ്ഞുപോയ കുട്ടികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ഓരോരുത്തരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ 20 മിനിറ്റ് വേണം.

ഉച്ചഭക്ഷണം, എസ്‌സിഇആര്‍ട്ടി പരിശീലനം, സിലബസ് തയ്യാറാക്കല്‍, കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, എസ്എസ്‌കെ, ബിആര്‍സി വഴി നടത്തുന്ന പദ്ധതികള്‍ എല്ലാം കേന്ദ്ര ഫണ്ടാണ്. കോടികളാണ് ഇങ്ങനെ ലഭിക്കേണ്ടത്. ഇത് തടഞ്ഞാല്‍ വിദ്യാഭ്യാസ മേഖല അവതാളത്തിലാകും. സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നിര്‍മാണ ഫണ്ട് വരെ നിലയ്‌ക്കും. കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്ത് കേന്ദ്രഫണ്ട് നിലച്ചാല്‍ ഉണ്ടാകുന്ന ആപത്ത് മുന്നില്‍കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര നിര്‍ദേശം അക്ഷരംപ്രതി പാലിക്കാന്‍ വൈകി എങ്കിലും നിര്‍ബന്ധിതരായത്.

ഓണാവധിയില്‍ ആയിരുന്ന അധ്യാപകര്‍ ഇന്നലെ മുതല്‍ സ്‌കൂളില്‍ എത്തേണ്ട സ്ഥിതിയിലായി. ജോലി ഇന്ന് വൈകിട്ട് 5ന് അവസാനിപ്പിച്ച് കേന്ദ്രത്തിന് നല്‍കണം. വിദ്യാഭ്യാസ മന്ത്രാലയം ആദ്യം അയച്ച ഉത്തരവ് ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ തുടക്കത്തില്‍ തന്നെ അവഗണിച്ചു. ആവശ്യം അവഗണിക്കാന്‍ അധ്യാപക ഗ്രൂപ്പ് കൂട്ടായ്‌മകള്‍ നിര്‍ദേശം നല്‍കിയതിന്റെയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

 

Tags: Central FundingCentral GovernmentSchoolEducation Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.