Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊടുങ്കാറ്റിന്റെ ഓര്‍മകള്‍

ആര്യാലാല്‍ by ആര്യാലാല്‍
Aug 28, 2023, 03:59 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഒരു കൊടുങ്കാറ്റ് ജനിച്ച ദിവസമാണിന്ന്! അത് ഒരു വില്ലുവണ്ടിയില്‍ കയറി പഴഞ്ചന്‍ വഴികളില്‍ വിപ്ലവം വിതറി പാഞ്ഞു പോയി. ആ കാറ്റിന്റെ ഇരമ്പമാണ് ദുരിതം ചുമന്ന് കാവടി പോലെ പാടത്തും പറമ്പിലും നിന്ന ചെറുമക്കളെ നിവര്‍ന്നു നോക്കാന്‍ പ്രേരിപ്പിച്ചത്. നേടുന്നതുമാത്രമല്ല ഉപേക്ഷിക്കുന്നതും സ്വാതന്ത്ര്യമാണ് എന്നവരെ പഠിപ്പിച്ചതും അതേ ശബ്ദമായിരുന്നു. കല്ലുമാലകള്‍ വലിച്ചെറിഞ്ഞ് പൊതുനിരത്തുകളും ചന്തകളും സ്വന്തമാക്കിയതങ്ങനെയായിരുന്നു.
ചേറില്‍ നിന്നും എഴുന്നേറ്റ് പൊതുവഴികളിലൂടെ വിദ്യാലയങ്ങളിലേക്ക് അവര്‍ നടന്നത് ആ വില്ലുവണ്ടിയെ പിന്‍പറ്റിയാണ്.എരിക്കപ്പെട്ട പള്ളിക്കൂടങ്ങളുടെയൊപ്പം അസമത്വങ്ങള്‍ക്കും ആ കാറ്റ് തീപിടിപ്പിച്ചു. അതിന്റെ ചാരത്തില്‍ നിന്നുമാണ് യഥാര്‍ത്ഥ നവോത്ഥാനമുണ്ടായത്.
വയലുകള്‍ യുദ്ധക്കളമാകുന്നതങ്ങനെയാണ്. ‘മുട്ടിപ്പുല്ലിന്റെ സമര കവിത’ നവോത്ഥാനത്തിന്റെ വിപ്ലവ മുദ്രാവാക്യമാകുന്നതങ്ങനെയാണ്. ‘പഞ്ചമി’യുടെ കൈപിടിച്ചു നിന്ന് ദുരധികാര ധാര്‍ഷ്ട്യങ്ങള്‍ക്കു നേരെ ‘എന്റെ കുഞ്ഞുങ്ങളെ പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്നു പറഞ്ഞതിനപ്പുറമൊരു വിപ്ലവത്താക്കീതും കേരളം ഇതുവരെ കേട്ടിട്ടില്ല.
ജാതി പരിഷ്‌കരിക്കാനിറങ്ങിവീശിയ കാറ്റല്ല അയ്യങ്കാളി. പുലയന്‍ മനുഷ്യനാണ് എന്നായിരുന്നു ആദ്യം സ്ഥാപിക്കേണ്ടിയിരുന്നത്;പിന്നീടായിരുന്നു അവന്റെ മനുഷ്യാവകാശങ്ങള്‍.’നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍’ എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അയ്യങ്കാളിയുടെ വിപ്ലവത്തിന്റെ വില്ലുവണ്ടി പാഞ്ഞത് ആ വഴിയിലാണ്.
‘വര്‍ഗ്ഗസമര’ത്തിന്റെ സാമൂഹിക വീക്ഷണങ്ങളാണ് അയ്യങ്കാളിയെ മറച്ചു പിടിച്ച് നവോത്ഥാനത്തിന്റെ മേനി നടിക്കാന്‍ കൊതിച്ചത്. അത് സര്‍വ്വത്ര കീഴാള സമരങ്ങള്‍ക്കും തന്തയാവാന്‍ മത്സരിച്ചു. കാര്‍മണ്ണിലുയിരിട്ട ആശകള്‍ക്കു മേല്‍ അവകാശത്തിന്റെ കൊടികള്‍ നാട്ടി.
അസമത്വത്തിന്റെ കോട്ടകള്‍ തകര്‍ക്കാന്‍ കരുത്തുള്ള ആ കാറ്റ് കേരളത്തെ വീശി വിറപ്പിച്ച് കടന്നുപോയിട്ട് എണ്‍പത്തിയൊന്നു വര്‍ഷം കഴിഞ്ഞു പോയി. അതിനെ അറിയാനും അംഗീകരിക്കാനും കേരളവും.
ഭ്രാന്താലയത്തെ മനുഷ്യാലയമാക്കാന്‍ പ്രവര്‍ത്തിച്ച ധീരതയ്‌ക്ക്,തവിട്ടിലും തേടിയ ആ ‘അവിട്ട’ത്തിന് പ്രണാമങ്ങള്‍.

Tags: Renaissance leadersAyyankalikerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Kerala

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേർക്ക് കടിയേറ്റു…

പ്രഭാത ഭക്ഷണം കഴിക്കാത്തവരാണോ നിങ്ങൾ? എങ്കിൽ ഈ ഗുരുതര പ്രശ്നങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies