Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊടുങ്കാറ്റിന്റെ ഓര്‍മകള്‍

ആര്യാലാല്‍ by ആര്യാലാല്‍
Aug 28, 2023, 03:59 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഒരു കൊടുങ്കാറ്റ് ജനിച്ച ദിവസമാണിന്ന്! അത് ഒരു വില്ലുവണ്ടിയില്‍ കയറി പഴഞ്ചന്‍ വഴികളില്‍ വിപ്ലവം വിതറി പാഞ്ഞു പോയി. ആ കാറ്റിന്റെ ഇരമ്പമാണ് ദുരിതം ചുമന്ന് കാവടി പോലെ പാടത്തും പറമ്പിലും നിന്ന ചെറുമക്കളെ നിവര്‍ന്നു നോക്കാന്‍ പ്രേരിപ്പിച്ചത്. നേടുന്നതുമാത്രമല്ല ഉപേക്ഷിക്കുന്നതും സ്വാതന്ത്ര്യമാണ് എന്നവരെ പഠിപ്പിച്ചതും അതേ ശബ്ദമായിരുന്നു. കല്ലുമാലകള്‍ വലിച്ചെറിഞ്ഞ് പൊതുനിരത്തുകളും ചന്തകളും സ്വന്തമാക്കിയതങ്ങനെയായിരുന്നു.
ചേറില്‍ നിന്നും എഴുന്നേറ്റ് പൊതുവഴികളിലൂടെ വിദ്യാലയങ്ങളിലേക്ക് അവര്‍ നടന്നത് ആ വില്ലുവണ്ടിയെ പിന്‍പറ്റിയാണ്.എരിക്കപ്പെട്ട പള്ളിക്കൂടങ്ങളുടെയൊപ്പം അസമത്വങ്ങള്‍ക്കും ആ കാറ്റ് തീപിടിപ്പിച്ചു. അതിന്റെ ചാരത്തില്‍ നിന്നുമാണ് യഥാര്‍ത്ഥ നവോത്ഥാനമുണ്ടായത്.
വയലുകള്‍ യുദ്ധക്കളമാകുന്നതങ്ങനെയാണ്. ‘മുട്ടിപ്പുല്ലിന്റെ സമര കവിത’ നവോത്ഥാനത്തിന്റെ വിപ്ലവ മുദ്രാവാക്യമാകുന്നതങ്ങനെയാണ്. ‘പഞ്ചമി’യുടെ കൈപിടിച്ചു നിന്ന് ദുരധികാര ധാര്‍ഷ്ട്യങ്ങള്‍ക്കു നേരെ ‘എന്റെ കുഞ്ഞുങ്ങളെ പഠിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്നു പറഞ്ഞതിനപ്പുറമൊരു വിപ്ലവത്താക്കീതും കേരളം ഇതുവരെ കേട്ടിട്ടില്ല.
ജാതി പരിഷ്‌കരിക്കാനിറങ്ങിവീശിയ കാറ്റല്ല അയ്യങ്കാളി. പുലയന്‍ മനുഷ്യനാണ് എന്നായിരുന്നു ആദ്യം സ്ഥാപിക്കേണ്ടിയിരുന്നത്;പിന്നീടായിരുന്നു അവന്റെ മനുഷ്യാവകാശങ്ങള്‍.’നെല്ലിന്‍ ചുവട്ടില്‍ മുളയ്‌ക്കും കാട്ടുപുല്ലല്ല സാധുപുലയന്‍’ എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. അയ്യങ്കാളിയുടെ വിപ്ലവത്തിന്റെ വില്ലുവണ്ടി പാഞ്ഞത് ആ വഴിയിലാണ്.
‘വര്‍ഗ്ഗസമര’ത്തിന്റെ സാമൂഹിക വീക്ഷണങ്ങളാണ് അയ്യങ്കാളിയെ മറച്ചു പിടിച്ച് നവോത്ഥാനത്തിന്റെ മേനി നടിക്കാന്‍ കൊതിച്ചത്. അത് സര്‍വ്വത്ര കീഴാള സമരങ്ങള്‍ക്കും തന്തയാവാന്‍ മത്സരിച്ചു. കാര്‍മണ്ണിലുയിരിട്ട ആശകള്‍ക്കു മേല്‍ അവകാശത്തിന്റെ കൊടികള്‍ നാട്ടി.
അസമത്വത്തിന്റെ കോട്ടകള്‍ തകര്‍ക്കാന്‍ കരുത്തുള്ള ആ കാറ്റ് കേരളത്തെ വീശി വിറപ്പിച്ച് കടന്നുപോയിട്ട് എണ്‍പത്തിയൊന്നു വര്‍ഷം കഴിഞ്ഞു പോയി. അതിനെ അറിയാനും അംഗീകരിക്കാനും കേരളവും.
ഭ്രാന്താലയത്തെ മനുഷ്യാലയമാക്കാന്‍ പ്രവര്‍ത്തിച്ച ധീരതയ്‌ക്ക്,തവിട്ടിലും തേടിയ ആ ‘അവിട്ട’ത്തിന് പ്രണാമങ്ങള്‍.

Tags: keralaRenaissance leadersAyyankali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

India

പാകിസ്ഥാനെ പിന്തുണച്ച് , ഓപ്പറേഷൻ സിന്ദൂരിനെതിരെ പോസ്റ്റ് : മലയാളി ആക്ടിവിസ്റ്റ് റെജാസ് സിദീഖിനെ പൊക്കി നാഗ്പൂർ പൊലീസ്

Thiruvananthapuram

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

Kerala

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി, അണക്കെട്ടുകൾക്കും സുരക്ഷ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

പൊലീസ് ചമഞ്ഞ് തട്ടിപ്പ് : എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിലെ രംഗം (ഇടത്ത്) ദിലീപിന്‍റെ ദോഹയിലെ സ്റ്റേജ് ഷോയില്‍ ഡയാന ഹമീദ്, നിഖില വിമല്‍ എന്നിവരോടൊപ്പം ദിലീപ് നൃത്തം ചെയ്യുന്നു (വലത്ത്)

പ്രിന്‍സ് ആന്‍റ് ഫാമിലി….കാത്തിരിപ്പിനൊടുവില്‍ ദിലീപിന് മറ്റൊരു ഹിറ്റ്?

ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണി ആക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ അഗ്നിബാധ, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

താമരശേരിയില്‍ 2 വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies