Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്‍സിഇആര്‍ടി പാഠപുസ്തക സമിതിയിൽ സുധ മൂർത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും; സമൂഹമാധ്യമങ്ങളില്‍ പ്രശംസ

എന്‍സിഇആര്‍ടി പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായി സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. ഗായകന്‍ ശങ്കര്‍ മഹാദേവനും ഈ സമിതിയില്‍ ഉണ്ട്.

Janmabhumi Online by Janmabhumi Online
Aug 15, 2023, 04:32 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ദില്ലി: എന്‍സിഇആര്‍ടി  പാഠപുസ്തകം തയ്യാറാക്കാനുള്ള സമിതിയിൽ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായി സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. ഗായകന്‍ ശങ്കര്‍ മഹാദേവനും ഈ സമിതിയില്‍ ഉണ്ട്. ഗായകന്‍ ശങ്കര്‍ മഹാദേവന്‍, മുന്‍ ഡിജി ആയിരുന്ന ഡോ. ശേഖര്‍ മണ്ഡേ, പ്രൊഫസര്‍ സുജാതാ രാമദൊരെ, യു വിമല്‍ കുമ, മൈക്കല്‍ ദനിനോ, സുരിന രാജന്‍, ചാമു കൃഷ്ണ ശാസ്ത്രി, ഗജാനന്‍ ലോന്ധേ, രബിന്‍ ഛേത്രി, പ്രത്യുഷ കുമാര്‍ മണ്ഡല്‍, ദിനേഷ് കുമാര്‍, ക്രിതി കപൂര്‍, രഞ്ജന അറോറ എന്നിവരാണ് 19 അംഗ സമിതിയില്‍ ഇടം പിടിച്ചിട്ടുള്ളവര്‍. ബിസിനസ്, നയരൂപീകരണം, വിദ്യാഭ്യാസം, സാമൂഹ്യസേവനം, കായികം, ബ്യൂറോക്രസി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ഈ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

എന്‍സിഇആർടി. മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കാന്‍ ചുമതലയുള്ളതാണ് ഈ 19 അംഗ സമിതി.ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തിയുടെ ഭാര്യ കൂടിയാണ് സുധാമൂര്‍ത്തി. യുകെയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി റിഷി സുനാക് സുധാമൂര്‍ത്തിയുടെ മകള്‍ അക്ഷതാ മൂര്‍ത്തിയുടെ ഭര്‍ത്താവാണ്.  

ഒട്ടേറെപ്പേര്‍ സുധാമൂര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. സുധാമൂര്‍ത്തിയേ പോലെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പാഠപുസ്തക കമ്മിറ്റിയിലേക്ക് എത്താന്‍ വൈകിയെന്നാണ് പലരും പ്രതികരിച്ചത്.  

പത്മശ്രീ ലഭിച്ച സുധാമൂര്‍ത്തി എംടെക് കാരിയും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതില്‍ സമര്‍ത്ഥയുമാണ്. ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നാരായണമൂര്‍ത്തി കെട്ടിപ്പടുത്തതിന് പിന്നില്‍ സുധാമൂര്‍ത്തിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ കൂടിയുണ്ട്.  ഈയിടെ ഇംഗ്ലീഷില്‍ പുസ്തകരചനയില്‍ ശ്രദ്ധയര്‍പ്പിക്കുന്ന ഇതുവരെ 33 പുസ്തകങ്ങള്‍ രചിച്ചു. പലതും ആത്മകഥാംശമുള്ള പുസ്തകങ്ങളാണ്. അതിലെ അനുഭവങ്ങള്‍ ജീവിതത്തില്‍ വഴികാട്ടുന്നവയാണ്.

മോദിയുടെ ദുരിതാശ്വാസസഹായനിധിയായ പിഎം കെയറിലെ ബോര്‍‍ഡ് ഓഫ് ട്രസ്റ്റി കൂടിയാണ് സുധാമൂര്‍ത്തി. മോദിയുമായി അടുത്തബന്ധം പുലര്‍ത്താന്‍ തുടങ്ങിയതോടെ സുധാമൂര്‍ത്തിയ്‌ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നുതുടങ്ങി. ഇതധികവും രാഷ്‌ട്രീയ ദുഷ്ടലാക്ക് വെച്ചുള്ള കുപ്രചരണമാണ്. 

Tags: സുധാമൂര്‍ത്തിഎന്‍സിഇആര്‍ടിഎന്‍സിഇആര്‍ടി സിലബസ്ശങ്കര്‍ മഹാദേവനും;
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ട് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ശംഖും ആമവിഗ്രഹവും തിരുപ്പതിയില്‍ സമർപ്പിച്ച് ഇന്‍ഫോസിസ് നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും

India

പാഠപുസ്തകത്തില്‍ നിന്ന് ഖാലിസ്ഥാന്‍ പരാമര്‍ശം നീക്കാനൊരുങ്ങി എന്‍സിഇആര്‍ടി

Gulf

കുട്ടികളുടെ മനം കവർന്ന് സുധ മൂർത്തി; ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ കഥ പറഞ്ഞ് എഴുത്ത് മുത്തശ്ശി

Article

പ്രചരിപ്പിക്കുന്നത് അബദ്ധധാരണകള്‍

Main Article

പാഠപുസ്തക കോലാഹലവും വസ്തുതകളും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies