Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിതം സുഖദുഃഖസമ്മിശ്രം

അയോദ്ധ്യാകാണ്ഡത്തില്‍ ഗുഹസംഗമത്തില്‍ നിന്നെടുത്ത വരികളാണിവ. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ ഭാവങ്ങളെക്കുറിച്ച് എഴുത്തച്ഛനെപ്പോലെ അന്വേഷിച്ച കവികള്‍ വ്യാസനും വാല്മീകിയും കാളിദാസനും മാത്രമേയുള്ളൂ.

Janmabhumi Online by Janmabhumi Online
Aug 4, 2023, 06:32 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കല്ലറ അജയന്‍

”ദുഃഖമധ്യേസുഖമായും വരും പിന്നെ

ദുഃഖം സുഖമധ്യസംസ്ഥമായും വരും

രണ്ടുമന്യോന്യ സംയുക്തമായേവനു

മുണ്ടു ജലപങ്കമെന്ന പോലെ സഖേ

ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി

ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു

ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴും

മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും

തുഷ്ടാത്മനാ മരുവുന്നു ബുധജനം”

അയോദ്ധ്യാകാണ്ഡത്തില്‍ ഗുഹസംഗമത്തില്‍ നിന്നെടുത്ത വരികളാണിവ. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ ഭാവങ്ങളെക്കുറിച്ച് എഴുത്തച്ഛനെപ്പോലെ അന്വേഷിച്ച കവികള്‍ വ്യാസനും വാല്മീകിയും കാളിദാസനും മാത്രമേയുള്ളൂ.  

സുഖദുഃഖസമ്മിശ്രമാണ് ജീവിതം. ദുഃഖങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ പരിതപിക്കുകയും സുഖം ലഭിക്കുമ്പോള്‍ മതിമറക്കുകയും ചെയ്യും. ദുഃഖമില്ലായിരുന്നുവെങ്കില്‍ ജീവിതമെത്ര സുഖകരമായേനെയെന്നു സ്വപ്‌നം കാണും. എന്നാല്‍ തുടര്‍ച്ചയായ സുഖങ്ങള്‍ മനുഷ്യനില്‍ മടുപ്പുണ്ടാക്കും. അതിസമ്പന്നന്മാര്‍ പലരും തങ്ങളുടെ സമ്പത്തു മുഴുവന്‍ ദാനം ചെയ്ത് സംന്യാസിമാരെപ്പോലെ ജീവിക്കുന്നത് നാം കാണാറുണ്ട്. അത് ഈ മടുപ്പിന്റെ കാരണം കൊണ്ടാണ്.  

ഇടയ്‌ക്കുണ്ടാവുന്ന ദുഃഖങ്ങളാണ് സുഖത്തിന് മിഴിവ് പകരുന്നത്. ദുഃഖങ്ങളേയില്ലയെങ്കില്‍ സുഖം സന്തോഷകരമായി അനുഭവപ്പെടുകയില്ല. പകരം മടുപ്പായാണ് അനുഭവപ്പെടാറ്.  

ഭാഗവതത്തില്‍ എഴുത്തച്ഛന്‍ തന്നെ എഴുതുന്നുണ്ട,് ”സുഖവും ദുഃഖവും അനുഭവകാലം കിഴികേ സമമെന്നറിയുക നമ്മള്‍” എന്ന്. ജീവിതത്തെക്കുറിച്ച് ആലോചിച്ചാല്‍ ഇത് ഏറ്റവും അര്‍ത്ഥപൂര്‍ണമാണെന്നു മനസ്സിലാവും. ഏറ്റവും ദുഃഖകരമായ ഒരു സംഭവവും അതുപോലെ സന്തോഷകരമായ ഒരു സംഭവവും വളരെ വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളോടു മറ്റൊരാള്‍ വിവരിക്കുന്നത് പുഞ്ചിരിയോടെയായിരിക്കും. ഇതേ ആശയം തന്നെ ഇംഗ്ലീഷ് കവിയായ ആല്‍ഫ്രഡ് ടെന്നിസന്‍ തന്റെ
‘ In memoriam’ എന്ന കവിതയിലും പറയുന്നുണ്ട്.  

O sorrow, cruel felloship  

O priestess in the vaults of death

Oh sweet and bitter in breath  

what whispers from thy lying lip

ദുഃഖത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഒരേ സമയം അത് മധുരമുള്ളതും കയ്പുള്ളതുമാണെന്ന് കവി പറയുന്നു. എഴുത്തച്ഛനാണെങ്കിലോ ഋഷിത്വം ആര്‍ജിച്ച പണ്ഡിതന്മാര്‍ (ബുധജനം) രണ്ടിനേയും (സുഖത്തേയും ദുഃഖത്തേയും) സമമായി കാണുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയൊരു മനോനില ആര്‍ജിക്കാനായാല്‍ ജീവിതത്തെ ലഘുവായി നോക്കിക്കാണാനാവും.        

Tags: രാമസീതാ കഥകള്‍ഐഎസ്രാമായണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies