Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിന്മയാനന്ദ സ്വാമിയുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക: സ്വാമി ചിദാനന്ദ പുരി

അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 01:35 pm IST
in Kerala

കോഴിക്കോട്: സ്വാമി ചിന്മയാനന്ദ സ്വാമികളെപ്പോലുള്ള മഹാത്മാക്കളുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ മാതൃകയാക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് തൊണ്ടയാട് ചിന്മയാ വിദ്യാലയത്തില്‍ ചിന്മയാനന്ദസ്വാമികളുടെ സമാധി ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജ്ഞാനവും വിജ്ഞാനവും പ്രചരിപ്പിക്കാന്‍ ചിന്മയാനന്ദ സ്വാമികള്‍ ലോകമെമ്പാടും സഞ്ചരിച്ചു. ജീവിതം അതിനായി സമര്‍പ്പിച്ചു. അന്വേഷണങ്ങളിലൂടെ പരമാവിധ അറിവുകള്‍ എല്ലാറ്റിലും നേടി. വേദവും വേദാന്തവും ശാസ്ത്രവും പഠിച്ചു. അതിനെ ധര്‍മ്മ സംരക്ഷണത്തിനും സാമൂഹ്യ ക്ഷേമത്തിനും ജ്ഞാന പ്രസാരണത്തിനും വിനിയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ അത് മാതൃകയാക്കണം.  

ചിത്രശലഭങ്ങള്‍ എല്ലായിടത്തും പാറിപ്പറക്കുന്നു. അവ ആനന്ദം നല്‍കുന്നു. അവയുടെ ധര്‍മ്മം ചെയ്യുന്നു. ഈ ചിത്രശലഭങ്ങള്‍ മുട്ട,ലാര്‍വ,സമാധി എന്നീ മൂന്നു ജീവിത ഘട്ടം കടന്നാണ് ശലഭ പൂര്‍ണത പ്രാപിച്ചത്. അതില്‍ ലാര്‍വയുടെ കാലത്ത് കിട്ടാവുന്നതെല്ലാം അത് ഭക്ഷിക്കുകയായിരുന്നു. ഉറക്കവും വിശ്രമവുമില്ലാതെ തിന്നു. പിന്നെ സ്വയം ഉണ്ടാക്കിയ കവചത്തില്‍ സ്വാതന്ത്ര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഏറെക്കാലം ധ്യാനിച്ചു. അതിനുശേഷമാണ് മനോഹരമായ ശലഭമായത്. അതുപോലെയായിരുന്നു സ്വാമിജിയും. നിരന്തര അന്വേഷണമായിരുന്നു. അറിയാനുള്ള അന്വേഷണം. അത് സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളിലും പിന്നീട് തപോവനം സ്വാമികളിലുമെത്തി പൂര്‍ണതനേടി.

എന്നാല്‍ സ്വന്തം സംതൃപ്തിക്കായിരുന്നില്ല ആ അന്വേഷണം. അദ്ദേഹം ലഭിച്ച് അറിവ് അവസാന നിമിഷം വരെ ലോകത്തിന് പങ്കുവെച്ചു. മഹാരാഷ്‌ട്രയിലെ പൂനെയില്‍ തുടങ്ങിയ ഗീതാജ്ഞാനയജ്ഞം ലോകമെമ്പാടും വ്യാപിപ്പിച്ചു. ആധ്യാത്മികതയോടൊപ്പം സാമാജിക സേവനത്തിനായി ചിന്മയ മിഷന്‍ സ്ഥാപിച്ചു. എല്ലാ പ്രവര്‍ത്തനവും ധര്‍മ്മത്തില്‍ ആധാരിതമാകണമെന്ന തിരിച്ചറിവില്‍ ധര്‍മ്മ സംരക്ഷണത്തിന് വിശ്വഹിന്ദു പരിഷത്തിന് രൂപംകൊടുത്തു. സമൂഹത്തില്‍നിന്ന് താന്‍ നേടിയതൊക്കെയും തിരിച്ച് സമൂഹത്തിനും രാഷ്‌ട്രത്തിനും കൊടുക്കാന്‍ മാതൃകയാകുകയായിരുന്നു ചിന്മയാനന്ദ സ്വാമികളെന്ന് സ്വാമി ചിദാനന്ദപുരി വിശദീകരിച്ചു.

സമൂഹത്തിന്റെ പ്രകൃതിയുടെ പങ്കുപറ്റിയാണ് നമ്മുടെയെല്ലാം ജീവിതം എന്ന് ശാസ്ത്രീയമായി അന്വേഷിച്ചാല്‍ മനസ്സിലാകും. സ്വീകരിച്ചത് പ്രകൃതിക്കും സമൂഹത്തിനും തിരികെ കൊടുത്ത് കടം വീട്ടണം. അങ്ങനെ ചെയ്യാത്തവര്‍ പെരുംകൊള്ളക്കാര്‍ എന്ന അര്‍ത്ഥം വരുന്ന ‘തേനന്മാര്‍’ ആണെന്നാണ് ഭഗവദ് ഗീത പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ജീവിത്തിന് സമൂഹം, രാഷ്‌ട്രം മുടക്കുന്നത് തിരിച്ചറിയണം. അത് അവര്‍ രാഷ്‌ട്രത്തിന് തിരിച്ചു നല്‍കണം. അതിനായി അവര്‍ മഹജ്ജീവിതം നയിച്ചവരെ മാതൃകയാക്കണം. അപ്പോള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ വീഴില്ല, കൃത്യമായ ലക്ഷ്യമുണ്ടാകും സ്വാമി പറഞ്ഞു.

Tags: പ്രസംഗംkozhikodeസ്വാമി ചിന്മയാനന്ദന്‍Swami Chidananda Puri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

News

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Health

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നാല് പിജി സീറ്റുകള്‍ക്ക് കൂടി എന്‍എംസി അനുമതി നല്‍കി

Kerala

അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് തട്ടിപ്പ് ഇ ഡി സ്വത്തു കണ്ടു കെട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.