Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെ മാത്രം ഒതുങ്ങുന്നില്ല ദുരിതം. മുളയ്‌ക്കാംതുരുത്തി മുതല്‍ വാലടി വരെയുള്ള ഭാഗത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് കെണിയൊരുക്കി യാത്രക്കാരെ കാത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 02:25 pm IST
in Kottayam
ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്

ചങ്ങനാശേരി: കുണ്ടും കുഴിയും വെള്ളക്കെട്ടും ഇല്ലാത്ത റോഡിലൂടെയുള്ള സഞ്ചാരം ഇനിയും അകലെ. ഓഫ് റോഡിന് സമാനമായി തുരുത്തി മുളയ്‌ക്കാതുരുത്തി-വാലടി റോഡ്. റോഡില്‍ വള്ളം ഇറക്കേണ്ട സ്ഥിതിയാണിപ്പോള്‍. പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പ്രധാന സഞ്ചാരപാതയാണ് തുരുത്തി മുളയ്‌ക്കാംതുരുത്തി റോഡ്. ഈ റോഡിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ യാത്രയ്‌ക്കായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്. നല്ല റോഡിലൂടെയുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെ മാത്രം ഒതുങ്ങുന്നില്ല ദുരിതം. മുളയ്‌ക്കാംതുരുത്തി മുതല്‍ വാലടി വരെയുള്ള ഭാഗത്ത് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് കെണിയൊരുക്കി യാത്രക്കാരെ കാത്തിരിക്കുന്നത്. ഈ ഭാഗത്ത് പാടശേഖരങ്ങള്‍ക്കിടയിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. വാലടി, കിടങ്ങറ ഭാഗത്തും ശക്തമായ മഴയില്‍ റോഡില്‍ പലയിടങ്ങളിലായി വെള്ളക്കെട്ടും രൂപപ്പെട്ട നിലയിലാണ്. ഭാരവാഹനങ്ങള്‍ തുടര്‍ച്ചയായി സഞ്ചരിക്കുന്നതും റോഡ് തകര്‍ച്ചയ്‌ക്കും കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.

താല്‍ക്കാലിക ടാറിങ് നിലച്ചു;  നിര്‍മാണം പ്രവര്‍ത്തനം എങ്ങുമെത്തിയില്ല

തുരുത്തി മുതല്‍ മുളയ്‌ക്കാംതുരുത്തി വരെയുള്ള ഭാഗം താല്‍ക്കാലികമായി ഒരു ലെയര്‍ ടാറിങ് നടത്തി യാത്രാദുരിതം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ച്ചില്‍ താല്‍ക്കാലിക ടാറിങ് നടത്തി. ഇതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി വീഴും കുഴികള്‍ രൂപപ്പെട്ടത്. മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഈ റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെറുതും വലുതുമായ കുഴികളില്‍ വലിയ രൂപത്തിലുള്ള വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്.  

തുരുത്തി വീയപുരം റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിക്കുന്ന ജോലികള്‍ രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ചിരുന്നു. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സമയപരിധി അവസാനിച്ചിട്ടും നിര്‍മാണ പ്രവര്‍ത്തമനം എങ്ങുമെത്തിയില്ല. ഇതിനിടെ കരാറുകാരന് വിടുതല്‍ നോട്ടീസും നല്കി. പല ഭാഗങ്ങളിലും മെറ്റല്‍ നിരത്തിയും നേരത്തെ ഉണ്ടായിരുന്ന ടാറിങ് ഇളക്കിയും ഇട്ടിരുന്നതിനാല്‍ റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമായി. വേനലില്‍ പൊടിശല്യവും മഴക്കാലത്ത് വെള്ളക്കെട്ടും.  

Tags: kottayamcollapseറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.