Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുളവി ‘കുളം തോണ്ടുന്നു’ തേനീച്ച കര്‍ഷകരുടെ ജീവിതം

കൂട്ടമായെത്തുന്ന കുളവികള്‍ തേനീച്ചകളെ കൊന്നൊടുക്കുകയും മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്നതാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിളവെടുപ്പ് കാലം. ഒക്ടോബര്‍ വരെ തേനീച്ച പരിപാലന കാലമാണ്.

Janmabhumi Online by Janmabhumi Online
Jul 27, 2023, 05:57 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കുളവി ശല്യം കാരണം ജില്ലയിലെ തേനീച്ച കര്‍ഷകര്‍ ദുരിതത്തില്‍. കൂട്ടമായെത്തുന്ന കുളവികള്‍ തേനീച്ചകളെ കൊന്നൊടുക്കുകയും മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്നതാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് വിളവെടുപ്പ് കാലം. ഒക്ടോബര്‍ വരെ തേനീച്ച പരിപാലന കാലമാണ്.  

പഞ്ചസാര ലായനി നല്കിയുള്ള പരിപാലനം തന്നെ ചിലവേറിയതാണ്. ഈ സാഹചര്യത്തിലാണ് മുന്‍പെങ്ങുമില്ലാത്ത വിധം കുളവി ശല്യവും രൂക്ഷമായിരിക്കുന്നതെന്ന് തേനിച്ച കര്‍ഷകനായ ജോയിസ് ജോസഫ് ‘ജന്മഭൂമി’യോട് പറഞ്ഞു.  കുളവികളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗമില്ലെന്നതും കര്‍ഷകരെ അലട്ടുന്നു. കോട്ടയം, പാല, കറുകച്ചാല്‍, മണിമല, പാമ്പാടി, മുണ്ടക്കയം പ്രദേശങ്ങളിലാണ് തേനീച്ച കര്‍ഷകര്‍ കൂടുതലായുള്ളത്. ഈ വര്‍ഷം തേനുത്പാദനവും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണമായി വിലയിരുത്തുന്നത്.  

റബ്ബര്‍ തോട്ടങ്ങളിലാണ് തേനീച്ച കൂടുകള്‍ കൂടുതലായും സ്ഥാപിക്കാറുള്ളത്. റബ്ബര്‍ പൂക്കുന്ന സമയമാണ് തേന്‍ ഉത്പാദനത്തിന് അനുകൂലം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം റബ്ബര്‍ മരങ്ങള്‍ പൂക്കാത്തതും ഇലകള്‍ തളിരിടാത്തതും തേന്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ തേന്‍ എത്തുന്നതും തേനീച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 40 ശതമാനം പേര്‍ ഈ മേഖല ഉപേക്ഷിച്ചുവെന്നാണ് കണക്ക്.  

പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന തേനിച്ച കര്‍ഷകരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഹോര്‍ട്ടികോര്‍പ്പ്, ഖാദി ബോര്‍ഡ് മുഖേനയുള്ള തേന്‍ സംഭരണം കാര്യക്ഷമമല്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഒരു തേനീച്ച പെട്ടി സ്ഥാപിക്കുന്നതിന് തന്നെ കര്‍ഷകന് ഏകദേശം 25003000 രൂപ ചിലവുണ്ട്.  മഴക്കാലത്ത് തേനീച്ച പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിക്ക് 200 ഗ്രാം പഞ്ചസാര എന്നാണ് കണക്ക്. പഞ്ചസാര ലായനി തിളപ്പിച്ചാറിച്ച് അരിച്ചെടുത്താണ് തീറ്റ നല്കുന്നത്.  

അനുകൂല കാലവസ്ഥയാണെങ്കില്‍ ഒരു പെട്ടിയില്‍ നിന്ന് ഏകദേശം 30 കിലോ തേന്‍ ലഭ്യമാകും. ഒരു കിലോ വന്‍ തേനിന് 300, 400 രൂപയും ചെറുതേനിന്  2500, 3000 രൂപയുമെന്ന നിരക്കിലായിരുന്നു വിപണനം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സ്ഥിതിക്കും മാറ്റമുണ്ടായി. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന തേനീച്ച കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായം ലഭിച്ചെങ്കില്‍ മാത്രമേ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുവെന്ന് കര്‍ഷകര്‍ പറയുന്നു.

Tags: lifeകര്‍ഷകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

ശിക്കാരവള്ളങ്ങളുടേയും ചെറുവള്ളങ്ങളുടേയും യാത്രാ നിരോധനം പിന്‍വലിച്ചു, അഡ്വഞ്ചര്‍ ടൂറിസത്തിന് ബാധകമല്ല

പോക്‌സോ കേസ് പ്രതി വ്‌ലോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

‘തിരിച്ചടി താങ്ങില്ലെന്നു ബോധ്യപ്പെട്ടതോടെ ചര്‍ച്ചയ്‌ക്കുള്ള അഭ്യര്‍ത്ഥനയുമായി പാക് ഡിജിഎംഒ വിളിച്ചു’

പാക് പ്രധാനമന്ത്രി (വലത്ത്) ഭക്ഷണത്തിനായി ക്യൂനില്‍ക്കുന്ന പാകിസ്ഥാനികള്‍ (ഇടത്ത്)

പിച്ചച്ചട്ടിയുമായി വരില്ലെന്ന് പാക് പ്രധാനമന്ത്രി;സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ പിച്ചച്ചട്ടികളുമായി നിരവധി പേര്‍ തെരുവില്‍

അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസ് : പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

സര്‍ക്കാരിന് തിരിച്ചടി, ഡോ. ബി അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് റദ്ദാക്കി

ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് പ്രതിപക്ഷത്തെ പേടിയാണ് : ഞങ്ങളുടെ ഇന്ദിരാജി ആണെങ്കിൽ ചെയ്യേണ്ടത് ചെയ്യും ; അതാണ് അവരുടെ സ്വഭാവം ; രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies