Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാർഗിൽ വിജയം ആഘോഷിക്കാൻ യുപിഎ സർക്കാരിന് താൽപ്പര്യമില്ലായിരുന്നു: രാജീവ് ചന്ദ്രശേഖർ

കാർഗിൽ വിജയ ദിവസം ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 07:38 pm IST
in India

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ജവാൻമാരുടെ സ്മരണയ്‌ക്കായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി  രാജീവ് ചന്ദ്രശേഖർ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

നിയന്ത്രണരേഖയുടെ ഇന്ത്യൻ ഭാഗത്ത് നുഴഞ്ഞുകയറുകയും പോസ്റ്റുകൾ കൈവശപ്പെടുത്തുകയും ചെയ്ത പാക്കിസ്ഥാൻ  സേനയെ തുരത്താൻ 1999 മെയ് മാസത്തിലാണ് കാർഗിൽ യുദ്ധം നടന്നത്. 527 ഇന്ത്യൻ സൈന്യമാണ് ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്.

സായുധ സേനയുടെ കാര്യങ്ങളിൽ എപ്പോഴും മുൻനിരയിലുള്ള  ശ്രീ രാജീവ് ചന്ദ്രശേഖറിന് കാർഗിൽ യുദ്ധവുമായി അഗാധമായ ബന്ധമുണ്ട്. ജൂലൈ 26 കാർഗിൽ വിജയ് ദിവസമായി ആചരിക്കണമെന്ന ആവശ്യവുമായി ആദ്യം ശബ്ദമുയർത്തിയവരിൽ ഒരാളാണ് അദ്ദേഹം.

കാർഗിൽ വിജയം ആഘോഷിക്കാൻ യുപിഎ സർക്കാരിന് താൽപ്പര്യമില്ലായിരുന്നു. 2004 മുതൽ 2009 വരെ അവർ അങ്ങനെ ചെയ്തില്ല. കാർഗിൽ വിജയ ദിവസം ആഘോഷിക്കുന്നതിനെതിരെ ഒരു കോൺഗ്രസ് എംപി പരസ്യമായി പ്രസ്താവന നടത്തി;  ‘കാർഗിൽ യുദ്ധത്തിൽ ആഘോഷിക്കാൻ ഒന്നുമില്ല’ എന്നാണ് ആ എം പി പറഞ്ഞത്.

പാർലമെന്റിലെ ഇടപെടലുകളിലൂടെയും പുറത്തുള്ള പ്രചാരണങ്ങളിലൂടെയും നടത്തിയ എന്റെ നിരന്തര ശ്രമങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഒടുവിൽ അതിന് സമ്മതിച്ചതെന്ന് സഹമന്ത്രി പറഞ്ഞു.  2010ൽ കാർഗിൽ വിജയ ദിവസം പ്രതിരോധമന്ത്രി   എ കെ ആന്റണി ആദ്യമായി പുഷ്പചക്രം അർപ്പിച്ചു. അന്നുമുതൽ ഈ ദിനം ഔപചാരികമായി ആഘോഷിക്കുന്നു, ”രാജീവ് ചന്ദ്രശേഖർ പറഞ്ഞു, ഈ അവസരത്തിൽ യുദ്ധസ്മാരകം സന്ദർശിക്കുന്നത് അദ്ദേഹത്തിന്റെ ഒരു വാർഷിക ചടങ്ങാണ്.

യുദ്ധസമയത്ത്, ബിപിഎൽ മൊബൈലിന്റെ സിഇഒ ആയിരുന്ന രാജീവ് ചന്ദ്രശേഖർ അക്കാലത്ത് സാറ്റലൈറ്റ് ഫോണുകൾ, ട്രാൻസിസ്റ്ററുകൾ, റേഡിയോകൾ, ടിവികൾ, കോർഡ്‌ലെസ് ഫോണുകൾ എന്നിവ ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്തിരുന്നു, യുദ്ധം അവസാനിക്കുന്നതുവരെ സാറ്റലൈറ്റ് ഫോണുകളിലൂടെ ജവാന്മാർക്ക് അവരുടെ കുടുംബങ്ങളുമായി സംസാരിക്കാൻ അനുവദിക്കണമെന്നും അതിന്റെ ചെലവ് വഹിക്കാമെന്നും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു..

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ കാലിയയുടെയും 4 ജാട്ട് റെജിമെന്റിലെ അഞ്ച് ജവാൻമാരുടെയും മരണത്തിനിടയാക്കിയ പാകിസ്ഥാൻ സൈന്യത്തിന്റെ പീഡനത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അന്തരിച്ച ക്യാപ്റ്റൻ സൗരഭ് കാലിയയുടെ പിതാവ് ഡോ എൻ കെ കാലിയയ്‌ക്കൊപ്പം അന്താരാഷ്‌ട്ര മനുഷ്യാവകാശ കമ്മിഷനിൽ  അദ്ദേഹം ഒരു ഹർജിയും നൽകിയിട്ടുണ്ട്.  അദ്ദേഹം ആദ്യം ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും മന്ത്രിയായിരുന  എസ്.എം. കൃഷ്ണക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ഡൽഹിയിൽ ദേശീയ യുദ്ധസ്മാരകം നിർമിക്കുന്നതിലും രാജീവ് ചന്ദ്രശേഖർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2009 മുതൽ അദ്ദേഹം യുദ്ധസ്മാരകത്തിനായി മുറവിളി കൂട്ടിയിരുന്നെങ്കിലും യുപിഎ ഭരണകാലത്ത് അത് ബധിരകർണ്ണങ്ങളിൽ വീണു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് കാര്യങ്ങൾ നീങ്ങാൻ തുടങ്ങിയത്, ഒടുവിൽ 2019 ൽ സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു.

“രാജ്യത്തിന് അവരുടെ ധീര വീരന്മാർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം അവരുടെ സേവനത്തെയും അവരുടെ ത്യാഗത്തെയും ഓർക്കുക എന്നതാണ്. ഇക്കാര്യത്തിലും യുപിഎ പരാജയപ്പെട്ടിരുന്നു. ഇന്ന്, അവരുടെ യുദ്ധവീരന്മാരെ ബഹുമാനിക്കാൻ പോലും കഴിയാത്തവർക്ക് ഇന്ത്യ എന്ന് പേരിടാനുള്ള അവരുടെ കാപട്യം നോക്കൂ ക, ”അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കുന്ന വേദിയായ ഫ്ലാഗ്സ് ഓഫ് ഓണർ ഫൗണ്ടേഷനും മന്ത്രി സ്ഥാപിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ള  ഒരു പൊതു വേദിയാണ് ഫ്ലാഗ്സ് ഓഫ് ഓണർ. വൺ റാങ്ക് വൺ പെൻഷൻ (ഒആർഒപി) പദ്ധതി നടപ്പാക്കുന്നതിനും സൈനികരുടെയും കുടുംബങ്ങളുടെയും നിയോജക മണ്ഡലങ്ങൾക്ക് പുറത്തുള്ള വോട്ടവകാശത്തിനായുള്ള മുൻനിര പ്രചാരകരിൽ ഒരാളായിരുന്നു ഫ്ലാഗ്‌സ് ഓഫ് ഫൗണ്ടേഷൻ

Tags: Rajeev Chandrasekharയുപിഎകാര്‍ഗില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.