Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരേ ഒരു ജനകീയന്‍

നിയമസഭയ്‌ക്കകത്തും പുറത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ പകയോടെയും വിദ്വേഷത്തോടെയും കാണുന്ന ശീലമില്ല. സൗമ്യമായ പ്രതികരണം. സ്‌നേഹപൂര്‍വമായ ഇടപെടല്‍. ഒരു പത്രപ്രവര്‍ത്തകനോടുപോലും കടക്ക് പുറത്ത് എന്ന് പറയാത്ത മുഖ്യമന്ത്രി...

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 18, 2023, 10:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഒരുപോലെ. ആലങ്കാരികതയില്ല, ആര്‍ഭാടമില്ല. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന പ്രകൃതം. ജനങ്ങളെ ഒഴിവാക്കിയുള്ള ഒരു ദിവസം ഊഹിക്കാന്‍ പോലും കഴിയാത്ത പ്രവര്‍ത്തനരീതി. ബെഡ്‌റൂമില്‍ പോലും പരിഭവം പറയാനും പരാതികള്‍ കേള്‍ക്കാനും  സമയവും സന്ദര്‍ഭവും നല്‍കുന്ന അപൂര്‍വവ്യക്തിത്വം. അതാണ് ഉമ്മന്‍ചാണ്ടി. ജനനേതാക്കളെ ഒരുപാടു കണ്ടിട്ടുണ്ട്.  അര്‍ത്ഥത്തിലും അക്ഷരത്തിലും  ജനകീയന്‍… ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂഞ്ഞ്.

27-ാം വയസ്സില്‍ തുടങ്ങിയതാണ് നിയമസഭാ പ്രവര്‍ത്തനം. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവ് മറ്റൊരാളില്ല. സാധാരണ ജനങ്ങള്‍ക്കാണ് മുന്തിയ പരിഗണന എന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തനം ആവിഷ്‌ക്കരിക്കുകയും ചെയ്തു. അതിനുവേണ്ടിയാണ് ഭരണാധികാരിയായിരിക്കെ ജനസമ്പര്‍ക്ക് പരിപാടി ആവിഷ്‌ക്കരിച്ചത്. അതാണ് ‘അതിവേഗം ബഹുദൂരം’ എന്ന പേരിലറിയപ്പെട്ട പരിപാടി. ന്യായമെന്ന് തോന്നുന്ന ഒരു കാര്യവും വച്ചുതാമസിപ്പിക്കുന്ന പ്രകൃതം അദ്ദേഹത്തിനുണ്ടായിരുന്നില്ല.

നിയമസഭയ്‌ക്കകത്തും പുറത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ പകയോടെയും വിദ്വേഷത്തോടെയും കാണുന്ന ശീലമില്ല. സൗമ്യമായ പ്രതികരണം. സ്‌നേഹപൂര്‍വമായ ഇടപെടല്‍. ഒരു പത്രപ്രവര്‍ത്തകനോടുപോലും കടക്ക് പുറത്ത് എന്ന് പറയാത്ത മുഖ്യമന്ത്രി…  

കേസരിട്രസ്റ്റിന്റെ ചെയര്‍മാനും പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റുമായിരിക്കെ ഉണ്ടായ ഒരുനുഭവം. കേസരിട്രസ്റ്റിന് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ ചോദിച്ചിരുന്നു. കെ. ശങ്കരനാരായണന്‍ ധനമന്ത്രിയായിരിക്കെ സന്തോഷപൂര്‍വം അത് അംഗീകരിച്ചു. പക്ഷെ പെട്ടെന്ന് ധനമന്ത്രി മാറി. വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായി. ധനമന്ത്രിയെ സമീപിച്ചപ്പോള്‍ ‘നോക്കട്ടെ’ എന്ന മറുപടിയായിരുന്നു പലതവണ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു കാര്യം പറഞ്ഞു. ഉത്സാഹപൂര്‍വം അതേറ്റെടുത്തു കുറിപ്പും എഴുതി. ‘ഇതിന്റെ പിന്നില്‍ തന്നെ പോകണ’മെന്ന ഉപദേശവും തന്നു. പക്ഷേ ദൈവം കനിഞ്ഞാലും പൂജാരി അനുഗ്രഹിക്കാത്ത അവസ്ഥ. കാശ് കിട്ടിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ പരിശ്രമം പ്രശംസനീയം തന്നെയായിരുന്നു.

മാറാട് സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരുന്നു. മാറാട് പ്രശ്‌നം പരിഹരിക്കാന്‍ പ്രയത്‌നിച്ചതിന്റെ പേരില്‍ ഏറെ പ്രശംസ നല്‍കിയ ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മറ്റി, ഹൗസിങ് കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയും പാഠപുസ്തകവുമാണ് അദ്ദേഹത്തിന്റെ ജീവിതം. 2004ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സക്രിയപ്രവര്‍ത്തനമാണ് ഏറ്റെടുത്തത്.  

കേരളത്തെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുന്നതില്‍ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച രാഷ്‌ട്രീയക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വമനോഭാവം വളര്‍ത്തുന്നതിനും  മുന്നോട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് എല്ലാ ജില്ലകളിലും മെഡിക്കല്‍കോളജുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

Tags: മുഖ്യമന്ത്രിUmmanchandycongressകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശനം, വി ഡി സതീശന് ഏകാധിപത്യ പ്രവണത , വേറെ വഴി നോക്കേണ്ടി വരുമെന്നും ലീഗ്

India

നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയാണിത് ; കോൺഗ്രസ് നേതാക്കൾ നടത്തുന്ന വിമർശനങ്ങളെ ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ശശി തരൂർ

Kerala

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies