Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരസ്യത്തിന് കമ്മിഷന്‍: കെഎസ്ആര്‍ടിസിക്ക് കിട്ടേണ്ട പണം കീശയിലാക്കി ഉദ്യോഗസ്ഥര്‍

ബസുകളില്‍ പതിക്കുന്ന പരസ്യത്തിന്റെ കൃത്യമായ എണ്ണം രേഖപ്പെടുത്താതെ കുറച്ചുകാണിച്ച് ആ പരസ്യങ്ങളുടെ കാശ് കൈക്കലാക്കുകയാണ് ഇത്തരം ഉദ്യോഗസ്ഥര്‍. കഴിഞ്ഞദിവസം വിജിലന്‍സ് പിടിയിലായ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും വിജിലന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 10:32 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളത്തിനുവേണ്ടി ഓരോ മാസവും സമരം ചെയ്യേണ്ട ഗതികേടിലാകുമ്പോള്‍ കോര്‍പ്പറേഷന് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനം സ്വന്തം പോക്കറ്റുകളിലാക്കി സുഖലോലുപരായി വാഴുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. പരസ്യ ഇനത്തില്‍ വരുമാനമാകേണ്ട പണം കെഎസ്ആര്‍ടിസിക്ക് നല്കാതെ കൊള്ളയടിക്കുകയാണ് ഇവര്‍. ഇതിന് ഒത്താശ ചെയ്യുന്നത് വിജിലന്‍സ് പിടിയിലായ ഉദ്യോഗസ്ഥനെന്നത് കെഎസ്ആര്‍ടിസി പരസ്യഏജന്റുമാരുടെ ഇടയിലെ പരസ്യമായ രഹസ്യമാണ്.

ബസുകളില്‍ പതിക്കുന്ന പരസ്യത്തിന്റെ കൃത്യമായ എണ്ണം രേഖപ്പെടുത്താതെ കുറച്ചുകാണിച്ച് ആ പരസ്യങ്ങളുടെ കാശ് കൈക്കലാക്കുകയാണ് ഇത്തരം ഉദ്യോഗസ്ഥര്‍. കഴിഞ്ഞദിവസം വിജിലന്‍സ് പിടിയിലായ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും വിജിലന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.  

നൂറ് ബസുകളില്‍ പരസ്യം ചെയ്താല്‍ 75 എണ്ണം മാത്രമേ രേഖകളില്‍ കാണുകയുള്ളു. ബാക്കി  25 എണ്ണത്തിന്റെ തുക ഈ ഉദ്യോഗസ്ഥര്‍ കൈക്കലാക്കും. പരസ്യം പതിപ്പിച്ച വകയില്‍ ഓരോ ബസിനും  ബില്ലുമാറുമ്പോള്‍ 200 രൂപ വീതം ഉദ്യോഗസ്ഥന് കൊടുക്കണം.  10 ശതമാനം കമ്മിഷന്‍  നല്‌കേണ്ടയിടത്ത് 25 ശതമാനം  വരെ  ഈ ഉദ്യോഗസ്ഥര്‍ അനുവദിച്ചുനല്കുന്നു. 1200 ബസുകള്‍ ഉണ്ടായിരുന്ന ഒരു ഏജന്‍സിക്ക് അതില്‍ കൂടുതല്‍ അനുവദിച്ച് അവരില്‍നിന്ന് കൂടുതല്‍ കമ്മിഷന്‍ കൈപ്പറ്റി.

കൊട്ടാരക്കരയിലെ ഒരു ജുവലറിയുടെ പരസ്യം ചെയ്ത വകയില്‍ ഒരു രൂപപോലും കെഎസ്ആര്‍ടിസിക്ക് കിട്ടിയില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഒരു പ്രമുഖ വെഡിങ് മാളിന്റെ പരസ്യം ചെയ്തവകയില്‍ നൂറ് പരസ്യത്തിന് 75 പരസ്യം മാത്രമാണ് രേഖകളില്‍ ഉള്ളത്. ബാക്കി 25 എണ്ണത്തിന്റെയും മുഴുവന്‍ തുകയും വിജിലന്‍സി പിടിയിലായ ഉദ്യോഗസ്ഥന്‍ സ്വന്തമാക്കി. രണ്ട് പ്രമുഖ പരസ്യഏജന്‍സികള്‍ക്ക് കമ്മിഷന്‍ വര്‍ധിപ്പിച്ച് നല്കി അവരില്‍ നിന്നും ശതമാനം പറഞ്ഞ് കമ്മിഷന്‍ കൈപ്പറ്റിയിരുന്നതായും അനുവദിച്ച ബസുകളെക്കാള്‍ കൂടുതല്‍ ബസുകള്‍ നല്കി അതിനും കമ്മിഷന്‍ കൈപ്പറ്റിയതായും ഇയാളെക്കുറിച്ച് പരാതിയുണ്ട്.

കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന നടപടികള്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കൂട്ടമായാണ് നടത്തുന്നത്. കൂട്ടത്തിലുള്ള എല്ലാവര്‍ക്കും അതിന്റെ ഗുണവും ലഭിക്കുന്നു. ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന കമ്മിഷനുകളുടെ പങ്ക് അവര്‍ക്ക് ലഭിക്കുന്നതിനൊപ്പം പലവിധ സേവനങ്ങളായും ഇവര്‍ അനുഭവിക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഗംഭീര സത്കാരമാണ് ഒരുക്കുന്നത്. അതിന്റെ ചെലവ് പരസ്യഏജന്‍സികളെ കൊണ്ട് വഹിപ്പിക്കും.  

നേരത്തെ പറഞ്ഞുറപ്പിച്ച കമ്മീഷനുകള്‍ക്ക് പുറമെയാണിത്. പലപ്പോഴും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഏജന്‍സികളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. തങ്ങളുടെ പണം കെഎസ്ആര്‍ടിസിയില്‍ കുടുങ്ങിപ്പോയതിനാലും വീണ്ടും കരാറുകള്‍ ലഭിക്കണമെന്നതിനാലും ഉദ്യോഗസ്ഥരെ പിണക്കാതെ ഇവര്‍ ഇതിനൊക്കെ വഴങ്ങുകയാണ്.

Tags: keralaപണംകെഎസ്ആര്‍ടിസിAdvertisementCommission Agent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.