Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റീസര്‍വ്വേ അബദ്ധം; വ്യാപക പരാതി; പലരുടേയും ഭൂമി കാണാനില്ല

പത്ത് സെന്റ്സ്ഥലം ഉണ്ടായിരുന്ന ആളിന്റെ പേരില്‍ ഇപ്പോള്‍ 8 സെന്റ്സ്ഥലം. 8 സെന്റ്സ്ഥലം ഉണ്ടായിരുന്ന ആള്‍ക്ക് റീസര്‍വേ കഴിഞ്ഞപ്പോള്‍ 12 സെന്റ്. ഭാര്യയുടെ പേരിലുള്ള സ്ഥലം സര്‍വേ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പേരില്‍. ഭാര്യയുടെസ്ഥലം അപ്രത്യക്ഷമായി. അവസാനം റീസര്‍വേ പൂര്‍ത്തിയായ പുതുക്കൈ വില്ലേജിലെ അവസ്ഥയാണിത്. ഇതിന് തൊട്ടു മുന്‍പ് സര്‍വേ കഴിഞ്ഞ ബല്ല വില്ലേജിലും സ്ഥിതി മാറ്റമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 09:31 pm IST
in Kasargod

കാഞ്ഞങ്ങാട്: റീസര്‍വ്വേക്കെതിരെ വ്യാപക പരാതി.പലരുടേയും ഭൂമി കാണാനില്ല. ഓരോ വില്ലേജിലും സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. മുന്‍പ് സംഭവിച്ച അപാകതകള്‍ തിരുത്താതെ മുന്നോട്ട് പോകുന്നതാണ് പാളിച്ചകള്‍ക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്കിലെ 12 വില്ലേജുകളിലാണ് റീസര്‍വേ പൂര്‍ത്തിയായത്. അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചിത്താരി, പള്ളിക്കര, ഉദുമ, കീക്കാന്‍, പിലിക്കോട്, മാണിയാട്ട്, ചെറുവത്തൂര്‍, തുരുത്തി, ബല്ല, പുതുക്കൈ വില്ലേജുകളിലാണ് ഇതിനകം സര്‍വേപൂര്‍ത്തിയായത്. ഇതില്‍ ബല്ല, പുതുക്കൈ വില്ലേജുകളുടെ സര്‍വേക്ക് മുന്‍പായി നടത്തിയ മറ്റ് വില്ലേജുകളുടെ സര്‍വേപൂര്‍ത്തിയായിരുന്നു. ഇതില്‍ മാത്രം 30,000 പരാതികളാണ് റീസര്‍വേയുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ എത്തിയത്.  

ഇതെല്ലാം ഒരുവിധം പരിഹരിച്ചു വന്നപ്പോഴാണ് പുതിയതായി വ്യാപകമായ പരാതി വരുന്നത്. പത്ത് സെന്റ്സ്ഥലം ഉണ്ടായിരുന്ന ആളിന്റെ പേരില്‍ ഇപ്പോള്‍ 8 സെന്റ്സ്ഥലം. 8 സെന്റ്സ്ഥലം ഉണ്ടായിരുന്ന ആള്‍ക്ക് റീസര്‍വേ കഴിഞ്ഞപ്പോള്‍ 12 സെന്റ്. ഭാര്യയുടെ പേരിലുള്ള സ്ഥലം സര്‍വേ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പേരില്‍. ഭാര്യയുടെസ്ഥലം അപ്രത്യക്ഷമായി. അവസാനം റീസര്‍വേ പൂര്‍ത്തിയായ പുതുക്കൈ വില്ലേജിലെ അവസ്ഥയാണിത്. ഇതിന് തൊട്ടു മുന്‍പ് സര്‍വേ കഴിഞ്ഞ ബല്ല വില്ലേജിലും സ്ഥിതി മാറ്റമില്ല.  

പുതുക്കൈ വില്ലേജില്‍ ആകെ 2100 കുടുംബങ്ങളാണ് താമസം. ഇതില്‍ രണ്ടായിരത്തോളം പേരും റീസര്‍വേയില്‍ അപാകതയുണ്ടെന്ന് കാട്ടി പരാതി നല്‍കി കഴിഞ്ഞു. പലര്‍ക്കും നികുതി അടക്കാന്‍ പോലും കഴിയാത്തസ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. റീസര്‍വേ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് വില്ലേജ് ഓഫിസിന് മുന്‍പില്‍ ധര്‍ണ അടക്കമുള്ളസമരപരിപാടികളുമായി രംഗത്ത് വന്നു. ഇന്ന് രാവിലെ 10ന് സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വില്ലേജ് ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തും.ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെ റീസര്‍വേ നടത്തുന്നതാണ് വ്യാപകമായ അപാകതയ്‌ക്കു കാരണം.  

പുറത്ത് നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം സംബന്ധിച്ച പരിചയക്കുറവും സര്‍വേ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുറഞ്ഞ സമയമാണ് സര്‍വേ നടത്താന്‍ അനുവദിക്കുന്നത്. സമയ പരിധിക്കുള്ളില്‍ തീര്‍ക്കാന്‍ ജീവനക്കാര്‍ കാട്ടുന്ന തിടുക്കവും അപാകത കൂട്ടുന്നു. പരാതിയില്‍ പരിഹാരം കാണാനുള്ള കാലതാമസം ജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ചെറുതല്ല.  

റീസര്‍വേ പരാതി പരിഹരിക്കാന്‍ നിശ്ചിത തുക കൊടുക്കേണ്ടിവരുന്നതായും വ്യാപക പരാതിയുണ്ട്. പരാതി പരിഹരിക്കാന്‍ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് ഏജന്റുമാരും വിലസുന്നുണ്ട്. പരാതി പരിഹരിച്ചു നല്‍കാമെന്ന് പറഞ്ഞു സാധാരണക്കാരില്‍ നിന്നു ഇവര്‍ പണം തട്ടുന്നു എന്നാണ് പരാതി.  

Tags: ഐഎസ്kasargodKanhangadmissinglandറീസര്‍വേRevenue department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത ബന്ധുക്കളില്‍ നിന്ന് പീഡനത്തിന് ഇരയായെന്ന് കാണാതായ പത്താം ക്ലാസുകാരി, രണ്ടുപേര്‍ അറസ്റ്റില്‍

Local News

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

Kerala

കാസര്‍കോട് 2 യുവാക്കളെ കടലില്‍ കാണാതായി

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.