Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം വേണാ, റേറ്റ് കാര്‍ഡിലെ തുക അടച്ചാല്‍ മതി, എല്ലാം ശരിയാകും; വിശദാംശങ്ങള്‍ തന്റെ പക്കലുണ്ടെന്ന് എച്ച്.ഡി. കുമാരസ്വാമി

എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലേയും ഉദ്യോഗസ്ഥരില്‍ നിന്നും സ്ഥലം മാറ്റം നല്‍കുന്നതിനായി വാങ്ങുന്ന നിരക്കില്‍ വ്യത്യാസമുണ്ട്. ആവശ്യമുള്ളവര്‍ ഈ നിശ്ചിത തുകയുമായി ഈ കൈക്കൂലി വാങ്ങുന്നവരെ സമീപിച്ചാല്‍ മാത്രം മതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 01:44 pm IST
in India

ബെംഗളൂരു : കര്‍ണാടകയില്‍ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ആവശ്യമെങ്കില്‍ കൈക്കൂലി നല്‍കുന്നതിനായി നിശ്ചിത റേറ്റ് കാര്‍ഡ് നിലവിലുണ്ടെന്ന് ആരോപണവുമായി ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. സ്ഥലം മാറ്റത്തിനായി പണം നല്‍കുന്നതിന്റെ വിശദാംശങ്ങളും റേഡ് കാര്‍ഡും സംബന്ധിച്ച വിവരങ്ങള്‍ തന്റെ പക്കലുണ്ട്. ഇക്കാര്യം ജനങ്ങള്‍ക്ക് മുമ്പാകെ പരസ്യപ്പെടുത്തുമെന്നും കുമാരസ്വാമി അറിയിച്ചു. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.  

സ്ഥലം മാറ്റത്തിനായുള്ള കൈക്കൂലി സംബന്ധിച്ചുള്ള തെളിവുകള്‍ നിയമസഭ സ്പീക്കര്‍ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് നല്‍കാന്‍ തയ്യാറാണ്. വിഷയത്തില്‍ നടപടി സ്വീകരിക്കണോ, അല്ലെങ്കില്‍ തള്ളിക്കളയണോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.  

എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലേയും ഉദ്യോഗസ്ഥരില്‍ നിന്നും സ്ഥലം മാറ്റം നല്‍കുന്നതിനായി വാങ്ങുന്ന നിരക്കില്‍ വ്യത്യാസമുണ്ട്. ആവശ്യമുള്ളവര്‍ ഈ നിശ്ചിത തുകയുമായി ഈ കൈക്കൂലി വാങ്ങുന്നവരെ സമീപിച്ചാല്‍ മാത്രം മതി. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിലെ സ്ഥലംമാറ്റത്തിനായുള്ള ലിസ്റ്റാണ് തന്റെപക്കലുള്ളത്. ജീവനക്കാരില്‍ ഒരാള്‍ തന്നെ തനിക്കിത് നല്‍കിയതാണ് ഇത്. സ്ഥലം കൈമാറ്റ നിരക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ന് തെരുകളില്‍ പോലും ചര്‍ച്ചയാണെന്നും കുമാരസ്വാമി പറഞ്ഞു.  എന്നാല്‍ ഈ കൈക്കൂലി വാങ്ങുന്ന അധികാരിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.  

അതിനിടെ കോണ്‍ഡഗ്രസ് സര്‍ക്കാര്‍ ഭരണകാലത്ത് സോളാര്‍ പവര്‍ വാങ്ങിയത് സംബന്ധിച്ചും സിബിഐ അന്വേഷണം നടത്തണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഒരു യൂണിറ്റിന് 9.60 രൂപ എന്ന ഉയര്‍ന്ന നിരക്കിലാണ് സോളാര്‍ പവര്‍ സംസ്ഥാനം വാങ്ങിയിട്ടുള്ളത്. അതും 25 വര്‍ഷത്തേയ്‌ക്കുള്ള കരാറില്‍. 2018ല്‍ തന്നെ ഇതിനെതിരെ താന്‍ പറയുകയും ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. സംസ്ഥാനത്ത് കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭ്യമാണ്. അങ്ങിനെയിരിക്കെ എന്തിനാണ് ഇത്രയും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യകതയെന്നത് സിബിഐ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

Tags: കര്‍ണ്ണാടകകൈക്കൂലി കേസ്‌കര്‍ണ്ണാടക കോണ്‍ഗ്രസ്എച്ച്. ഡി. കുമാരസ്വാമിജനതാദള്‍ സെക്യൂലര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.