Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

ദല്‍ഹിയില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവും രോഷപ്രകടനവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 09:48 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവും രോഷപ്രകടനവും.  

യമുനാ നദിയിലെ വെള്ളം ക്രമാതതീമായി ഉയര്‍ന്നതോടെ ദല്‍ഹിയിലെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മോദിയ്‌ക്കെതിരെ വെള്ളപ്പൊക്കപ്രശ്നത്തിന് ഉടന്‍ സുപ്രീംകോടതിയില്‍ പോകാനാണ് ചിലര്‍ കെജ്രിവാളിനെ വിമര്‍ശിക്കുന്നത്. 

കോവിഡ് പ്രതിസന്ധിയുണ്ടായപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോവിഡിന് മുന്‍പ് ദല്‍ഹിയില്‍ ആവശ്യത്തിലധികം ഓക്സിജന്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന കെജ്രിവാളിന് പക്ഷെ കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ഓക്സിജന് വേണ്ടി മറ്റ് സംസ്ഥാനങ്ങളോട് ഇരക്കേണ്ടതായി വന്നിരുന്നു. ദല്‍ഹിയിലെ ഏത് പ്രതിസന്ധിയ്‌ക്കും മോദിയെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്ന കെജ്രിവാളിന്റെ തന്ത്രത്തെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്.  

ആം ആദ്മി പാര്‍ട്ടിയുടെ പൊതുമരാമത്ത് മന്ത്രി അതീഷിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി

കനത്തമഴയും ഹരിയാന ഹത്നികുണ്ഡ് തടയണയില്‍ നിന്നും വെള്ളം തുറന്നുവിട്ടതും മൂലം ദല്‍ഹിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജൂലായ് 8നും 9നും 153 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. മഴയുടെ കാര്യത്തില്‍ ദശകങ്ങളായുള്ള റെക്കോഡാണ് തകര്‍ന്നത്. വേണ്ട രീതിയില്‍ മഴയ്‌ക്ക് മുന്‍പ് ഡ്രെയിനേജുകള്‍ വൃത്തിയാക്കാതിരുന്നതിനാല്‍ കനാലുകള്‍ പ്രവര്‍ത്തിച്ചില്ല. ഈ പ്രശ്നത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പൊതുമരാമത്ത് മന്ത്രി അതീഷിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി. പെട്ടെന്ന് എല്ലായിടത്തും വെള്ളം ഉയര്‍ന്നു. എംബസികള്‍ പ്രവര്‍ത്തിക്കുന്ന ചാണക്യപുരിയില്‍ വരെ വെള്ളം ഉയര്‍ന്നു. കൊണോട്ട് പ്ലേസില്‍ മുട്ടിനൊപ്പം വെള്ളമാണ്. സ്കൂളുകള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കുകയാണ്. ദല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരുന്നു. നദിയില്ലാത്ത ദല്‍ഹിയില്‍ നിറയെ നദിയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ഇപ്പോള്‍ ഹരിയാന സര്‍ക്കാര്‍ വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് ദല്‍ഹിയില്‍ വെള്ളപ്പൊക്കമെന്ന ന്യായമാണ് അരവിന്ദ് കെജ്രിവാള്‍ നിരത്തുന്നത്.  

41,000 പേരെ ഒഴിപ്പിച്ചു. യമുനാനദിയുടെ ജലനിരപ്പ് അപകടനിലയായ 205 മീറ്റര്‍ കവിഞ്ഞിരുന്നു.  

Tags: അതിഷി ആപ്delhiആം ആദ്മി പാര്‍ട്ടിkejriwalഅരവിന്ദ് കെജ്‌രിവാള്‍ട്രോളിങ്Social MediaTrollഅതിഷി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

കോതമംഗലത്ത് കോളേജില്‍ മോഷണം: ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായി

എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്‍പ് ടെലഗ്രാമിനെ പൂട്ടുന്നു?

“അസിം മുനീർ, വഴി തുറക്കൂ, അല്ലെങ്കിൽ ഞങ്ങൾ ഇന്ത്യയുമായി വ്യാപാരം നടത്തും,”: പാക് സൈന്യത്തിന് പരസ്യമായി മുന്നറിയിപ്പ് നൽകി പി‌ഒ‌കെ നേതാവ് 

സംസ്ഥാനത്ത് വൈകുന്നേരം 6നും രാത്രി 12നുമിടയില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

” രാഹുൽ നിങ്ങൾ എല്ലാ അർത്ഥത്തിലും പരാജയമാണ് , പഠിത്തത്തിലും ജോലിയിലും നേതാവെന്ന നിലയിലും തോറ്റു, ഇനി വിദ്യാത്ഥികളുടെ ഭാവി കൂടി കളയരുത് “

തൃണമൂലിന് പിന്നാലെ താക്കറേ വിഭാഗവും തകർച്ചയിലേയ്‌ക്ക് : യുപിയിൽ സമാജ് വാദി പാർട്ടിയിലും വിള്ളൽ ; ബിജെപിയിൽ ചേരാൻ നേതാക്കൾ ; അമിത് ഷായ്‌ക്ക് കത്ത്

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.