Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പദ്ധതിയുടെ മറവില്‍ അഴിമതിയെന്ന് ആക്ഷേപം; പ്രളയ രഹിത കോട്ടയം പദ്ധതി വിവാദത്തില്‍

മഴക്കാലത്ത് സാധാരണ രണ്ടാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ വെള്ളം ഉയരാറുള്ളത്. കുമരകം, തിരുവാര്‍പ്പ്, അയ്‌മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനിന്ന മഴയില്‍ വെള്ളക്കെട്ടിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 03:39 pm IST
in Kottayam

കോട്ടയം: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കാന്‍ തുടങ്ങിയ മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതി സംശയത്തിന്റെ നിഴലില്‍. രണ്ട് ദിവസം നീണ്ട മഴയില്‍ തന്നെ കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതാണ് സംശയം ജനിപ്പിക്കുന്നത്. പ്രളയ രഹിത കോട്ടയം പദ്ധതി കടലാസില്‍ മാത്രമാണെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.

മഴക്കാലത്ത് സാധാരണ രണ്ടാഴ്ച കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ വെള്ളം ഉയരാറുള്ളത്. കുമരകം, തിരുവാര്‍പ്പ്, അയ്‌മനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭകളിലെ താഴ്ന്ന പ്രദേശങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനിന്ന മഴയില്‍ വെള്ളക്കെട്ടിലായത്. പ്രളയം രൂക്ഷമായി ബാധിച്ച കോട്ടയത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് രക്ഷിക്കുന്നതിനായാണ് പ്രളയ രഹിത കോട്ടയം പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ ഇതിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പദ്ധതിയുടെ ഭാഗമായി ചെളിയും എക്കലും നീക്കം ചെയ്യുന്നതിന്റെ  മറവില്‍ നദികളില്‍ നിന്ന് വന്‍തോതില്‍ മണല്‍ കടത്തുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം.  

നട്ടാശ്ശേരി മൈലപ്പള്ളി കടവിന് സമീപം ലോഡ് കണക്കിന് മണല്‍ വാരി വില്‍പ്പന നടത്തുന്നതിനുള്ള ഊര്‍ജ്ജിത നീക്കം നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രളയം ഒഴിവാക്കാനെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപ സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ചെങ്കിലും ഇതിന്റെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നീരൊഴുക്ക് ശക്തിപ്പെടുത്താനെന്ന പേരില്‍ മീനച്ചില്‍ ആറ്റില്‍ നിന്ന് മണ്ണ് നീക്കം ചെയ്തത് ഏറ്റവും വീതിയും ആഴവുമുള്ള സ്ഥലങ്ങളില്‍ നിന്നാണ്.  

2019ല്‍ രജിസ്റ്റര്‍ ചെയ്ത മീനച്ചിലാര്‍- മീനന്തലയാര്‍ കൊടൂരാര്‍ നദീ പുനര്‍ സംയോജന പദ്ധതിയെന്ന പേരില്‍ രൂപീകരിച്ച സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വേറേ അക്കൗണ്ട് വഴിയാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് സൊസൈറ്റിയുടെ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.  

Tags: kottayamfloodപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.