Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ആറാംനിലയില്‍ നിന്ന് ചുമന്നിറക്കി; ലിഫ്റ്റ് കേടായിട്ട് മൂന്ന് മാസം

കേടായി മൂന്നു മാസമായിട്ടും ലിഫ്റ്റ് ശരിയാക്കാത്തതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ മൃതദേഹം ആറാം നിലയില്‍ നിന്നിറക്കിയത് തോളില്‍ ചുമന്ന്. ആരോഗ്യരംഗത്തു മുന്‍നിരയിലെന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ആശുപത്രിയിലാണ് സംഭവം.

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Jun 16, 2023, 12:03 am IST
in Kerala

കാസര്‍കോട്: കേടായി മൂന്നു മാസമായിട്ടും ലിഫ്റ്റ് ശരിയാക്കാത്തതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ മൃതദേഹം ആറാം നിലയില്‍ നിന്നിറക്കിയത് തോളില്‍ ചുമന്ന്. ആരോഗ്യരംഗത്തു മുന്‍നിരയിലെന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ആശുപത്രിയിലാണ് സംഭവം.  

ഇന്നലെ രാവിലെ മരിച്ച ബേക്കല്‍ സ്വദേശി രമേശന്റെ (44) മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് ആറാം നിലയിലുള്ള ഐസിയുവില്‍ നിന്നു ചുമന്നിറക്കിയത്. മത്സ്യത്തൊഴിലാളിയാണ് രമേശന്‍. കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.  

ഇതേ ആശുപത്രിയില്‍ ഇതു രണ്ടാം തവണയാണ് ഈ ഗതികേട്. അന്ന് ചികിത്സ തേടിയ ബന്തിയോട് സ്വദേശിയെ ആറാം നിലയിലെത്തിക്കാന്‍ ബിഎംഎസ് ചുമട്ടുതൊഴിലാളികള്‍ എത്തേണ്ടി വന്നു. ആ സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിനുത്തരവിട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഓപ്പറേഷന്‍ തിയേറ്റര്‍, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്.  

ആശുപത്രിയില്‍ റാമ്പില്ലാത്തതിനാല്‍ രോഗികളെയെത്തിക്കുന്നതും മാറ്റുന്നതുമെല്ലാം പടിക്കെട്ടിലൂടെ ചുമന്നാണ്. ലിഫ്റ്റ് കേടായതില്‍ അധികൃതരില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജില്ലാ സബ് ജഡ്ജ് ബി. കരുണാകരനാണ് അന്വേഷിച്ചത്.  

പെട്ടെന്നു പരിഹരിക്കാമായിരുന്ന വിഷയത്തില്‍ താമസമുണ്ടായതായും പകരം സംവിധാനമൊരുക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആശുപത്രി സൂപ്രണ്ടിന്റെ അലംഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നല്കിയിരുന്നു.  

എന്നാല്‍, ആരോഗ്യവകുപ്പ് സൂപ്രണ്ടിനെ സംരക്ഷിക്കുകയായിരുന്നെന്ന ആരോപണം ശക്തമായിരുന്നു. ജില്ലാ സബ് ജഡ്ജിനു പുറമേ ആരോഗ്യവിഭാഗവും അന്വേഷണം നടത്തി. തുടര്‍ന്ന് ലിഫ്റ്റ് സ്ഥാപിക്കുന്നതിന് 14 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനുള്ള സാമഗ്രികള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.  

എറണാകുളത്തുള്ള കമ്പനിക്കാണ് പുതിയ ലിഫ്റ്റിന്റെ നിര്‍മാണച്ചുമതല. ഇനിയും ഒരു മാസം വേണം നിര്‍മാണം പൂര്‍ത്തിയാകാനെന്ന് അധികൃതര്‍ പറയുന്നു.

Tags: ശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നൃത്തവും ബോഡി ബില്‍ഡിംഗും നിര്‍ത്തൂ, അഭിനയത്തില്‍ ശ്രദ്ധിക്കൂ- പുതുതലമുറ അഭിനേതാക്കളോട് സണ്ണി ഡിയോള്‍

Alappuzha

കായംകുളത്ത് നിന്ന്  കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന മൊഴി: മൃതദേഹത്തിനായി പോലീസ് കുഴിച്ചപ്പോള്‍ നഷ്ടപ്പെട്ട് ബിജുകുമാറിന്റെ കിടപ്പാടം

അന്‍സല്‍, സിദ്ദിക്ക്, ഭാര്യ നൗഫി
Kerala

പള്ളിക്കൽ പുഴയിൽ നവ ദമ്പതികളെ കാണാതായി, ബന്ധുവിന്റെ മൃതദേഹം കണ്ടെടുത്തു; അപകടം ഫോട്ടോ എടുക്കുന്നതിനിടെയെന്ന് സംശയം

Kerala

കാണാതായ ചാന്ദ്‌നിയുടെ മൃതദേഹം ആലുവയില്‍ നിന്ന് കണ്ടെത്തി; ക്രൂരമായ കൊലപാതകം; കുട്ടിയുടെ ശരീരം ഒടിച്ചുമടക്കി ചാക്കില്‍ കെട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.