Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് 10 പേര്‍ക്കെന്ന വിജ്ഞാപനം തിരുത്തി 15 ആക്കിയശേഷം; സര്‍വ്വകലാശാലയ്‌ക്ക് അയച്ച കത്തും പുറത്ത്

വ്യാജരേഖാ കേസില്‍ വിദ്യയ്‌ക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പോലീസിന് പരാതി നല്‍കി. ലാലിമോളിന്റെ സംശയമാണ് വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ കാരണമായത്.

Janmabhumi Online by Janmabhumi Online
Jun 9, 2023, 11:42 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി : മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം നേടിയത് വിജ്ഞാപനം തിരുത്തിയെന്ന് കണ്ടെത്തല്‍. 10 സീറ്റാണ് കാലടി സര്‍വ്വകലാശാലയുടെ ആദ്യ വിജ്ഞാപനത്തില്‍ പിഎച്ച്ഡിക്കായി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പിന്നീട് തിരുത്തി വിദ്യ ഉള്‍പ്പടെ 15 പേര്‍ക്ക് പ്രവേശനം നല്‍കുകയായിരുന്നു.

ആദ്യ വിജ്ഞാപനത്തില്‍ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചതിനെതിരെ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ കാലടി സര്‍വകലാശാലയ്‌ക്ക് നല്‍കിയ കത്തും പുറത്തുവന്നിട്ടുണ്ട്. ജെആര്‍എഫ് അടക്കം മറ്റ് അധിക യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനായി സര്‍വ്വകലാശാല പ്രവേശന പരീക്ഷ നടത്തിയിരുന്നു. തുടന്ന് കാലടി സര്‍വ്വകലാശാല പുറത്തുവിട്ട ലിസ്റ്റില്‍ വിദ്യയുടെ പേര് ഉണ്ടായിരുന്നില്ല.  

ലിസ്റ്റില്‍ പേരില്ലാതായതോടെ വിദ്യ എഴുത്ത് പരീക്ഷയ്‌ക്ക് തനിക്ക് ഒന്നാം റാങ്കുണ്ടെന്നും അത് അഭിമുഖത്തില്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയ്‌ക്ക് കത്ത് നല്‍കുകയായിരുന്നു. റിസര്‍ച്ച് കമ്മിറ്റി താനടക്കം 15 പേരെ അഡ്മിഷന് നിര്‍ദ്ദേശിച്ചെങ്കിലും 10 പേരുടെ ലിസ്റ്റാണ് സര്‍വകലാശാല പുറത്തുവിട്ടത്. എഴുത്ത് പരീക്ഷയ്‌ക്ക് ലഭിച്ച മാര്‍ക്ക് കൂടി പരിഗണിച്ച് അഡ്മിഷന്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.  

തുടര്‍ന്ന് ഈ കത്ത് പരിഗണനയ്‌ക്ക് എടുത്താണ് വിദ്യ ഉള്‍പ്പടെ 15 പേര്‍ക്ക് പ്രവേശനം ലഭിച്ചത്. നിയമപരമല്ലാതെ വിജ്ഞാപനം ഇതിനായി തിരുത്തുകയും ചെയ്തിട്ടുണ്ട്. ‘ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധം മലയാള സാഹിത്യ ജനുസുകളില്‍: ഇന്ത്യന്‍ ഭരണഘടനയുടെ 19ാം അനുച്ഛേദം ആസ്പദമാക്കിയുള്ള പഠനം’, എന്നാണ് മലയാള വിഭാഗ ഗവേണത്തിനായി വിദ്യ തെരഞ്ഞെടുത്തത്. ഈ വിഷയത്തില്‍ ഡോ. ബിച്ചു എക്സ്. മലയില്‍ ഗൈഡായി പ്രവര്‍ത്തിക്കാമെന്ന് തനിക്ക് വാഗ്ദാനം ചെയ്തതായും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം വിവാദമായതോടെ ബിച്ചു എക്സ് മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറി.

അതിനിടെ വ്യാജരേഖാ കേസില്‍ വിദ്യയ്‌ക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പോലീസിന് പരാതി നല്‍കി. ലാലിമോളിന്റെ സംശയമാണ് വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ കാരണമായത്. ഇതിനെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും എഫ്‌ഐആറും എറണാകുളം സെന്‍ട്രല്‍ പോലീസ് അഗളി പോലീസിന് കൈമാറി.  

Tags: SFIകെ. വിദ്യകാലടി സംസ്കൃത സര്‍വ്വകലാശാല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

Kerala

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

Kerala

സിപിഎമ്മിനെ നയിക്കുന്നത് ഒരു പവർ സിൻഡിക്കേറ്റ്; എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ

Kerala

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

Kerala

പാക് അനുകൂല വിവാദ സെമിനാര്‍: തീവ്രവാദികള്‍ക്ക് എസ്എഫ്‌ഐ കുട പിടിക്കുന്നു- എബിവിപി

പുതിയ വാര്‍ത്തകള്‍

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദര്‍ശിക്കാന്‍ പതിനായിരങ്ങള്‍

അധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊല്ലത്തെ ഒഴിഞ്ഞുകിടക്കുന്ന സുനാമി ഫ്ളാറ്റുകള്‍ ഭൂരഹിതര്‍ക്ക് നല്‍കുന്നു; രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച അവസരം

കൊച്ചി മെട്രോയും റിഫൈനറിയും ഉള്‍പ്പെടെ പ്രമുഖ സഥാപനങ്ങളില്‍ അപ്രന്റീസ് ട്രെയിനിംഗിന് അവസരം

ബി2 സ്റ്റെല്‍ത്ത് ജെറ്റ് (ഇടത്ത്) ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ബങ്കര്‍ ബസ്റ്റര്‍ ബോംബുമായി അമേരിക്കയുടെ സ്റ്റെല്‍ത്ത് യുദ്ധജെറ്റുകള്‍ പുറപ്പെട്ടു; ലക്ഷ്യം ഇറാനോ? ആശങ്കയുടെ മുള്‍മുനയില്‍ ലോകം

സ്‌കൂള്‍ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies