Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നടന്‍ കൊല്ലം സുധിയെ ഒരു നോക്കുകാണാനുള്ള അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സുരേഷ് ഗോപി; എല്ലാം കഴിഞ്ഞ് കണ്ണീരോടെ അന്ത്യാഞ്ജലിയും

അമ്മയ്‌ക്ക് നടന്‍ കൊല്ലം സുധിയെ ഒരു നോക്കു കാണണം എന്നത് അവസാനത്തെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ചുകൊടുക്കാനായതിന്റെ നിറവോടെയാണ് നടന്‍ സുരേഷ് ഗോപി. "വാശിയുടെ കാര്യമല്ല. ഇലിടെ കൊണ്ടുവന്നിട്ട് അവൻ പൊയ്‌ക്കോട്ടേ. അവിടേക്ക് (കോട്ടയത്തേക്ക്) അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ്" - കൊല്ലം സുധിയുടെ അമ്മയുടെ ഈ പ്രതികരണം സുരേഷ് ഗോപിയുടെ ഉള്ളുലച്ചിരുന്നു.

Janmabhumi Online by Janmabhumi Online
Jun 8, 2023, 08:05 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അമ്മയ്‌ക്ക് നടന്‍ കൊല്ലം സുധിയെ ഒരു നോക്കു കാണണം എന്നത് അവസാനത്തെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ചുകൊടുക്കാനായതിന്റെ നിറവോടെയാണ് നടന്‍ സുരേഷ് ഗോപി. “വാശിയുടെ കാര്യമല്ല. ഇലിടെ കൊണ്ടുവന്നിട്ട് അവൻ പൊയ്‌ക്കോട്ടേ. അവിടേക്ക് (കോട്ടയത്തേക്ക്) അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ്” – കൊല്ലം സുധിയുടെ അമ്മയുടെ ഈ പ്രതികരണം സുരേഷ് ഗോപിയുടെ ഉള്ളുലച്ചിരുന്നു.  

അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. “എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം. അത് എന്റെ അവകാശമാണ്” ഇതായിരുന്നു സുധിയുടെ അമ്മ പറഞ്ഞത്. കൊല്ലത്തേക്ക് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു സുധിയുടെ അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടത്. “എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, കോട്ടയം വരെ യാത്ര പറ്റില്ല, പിന്നെ അവൻ ജനിച്ചു വളർന്ന വീടാണ് ഇത് അവനെ ഇവിടെ കൊണ്ട് വരണം” – അമ്മ വാശിയിലായിരുന്നു. വിവാഹശേഷം ഭാര്യ രേഷ്മയുടെ നാടായ കോട്ടയം വാകത്താനത്താണ് സുധി അഞ്ച് വര്‍ഷമായി താമസിക്കുന്നത്. 

ഇതോടെ അമ്മയുടെ ആ അവസാന ആഗ്രഹം സാധിച്ചുകൊടുക്കണം എന്ന വാശിയോടെ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു. ഒടുവില്‍ രാത്രി വൈകിയാണെങ്കിലും കൊല്ലത്തേക്ക് സുധിയുടെ മൃതദേഹം എത്തി. അമ്മ ആവോളം മകനെ കണ്ടു. ആ ആഗ്രഹം സഫലീകരിച്ചതിന്റെ തൃപ്തിയിലായിരുന്നു സുരേഷ് ഗോപി. രാത്രി ഏറെ വൈകിയിട്ടും താരത്തെ കാണാൻ ജനസാഗരം ആയിരുന്നു കൊല്ലത്ത്.

കാക്കനാട് നടന്ന പൊതുദർശനത്തിൽ നടൻ കൊല്ലം സുധിയ്‌ക്ക് സുരേഷ് ഗോപി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ണീരോടെയായിരുന്നു സുരേഷ് ഗോപിയുടെ അന്ത്യാഞ്ജലി. നടൻ ഹരിശ്രീ ആശോകനും സുരേഷ് ഗോപിയുടെ ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.

“എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു. സുധീടെ കൂടെയുള്ളവരെയും ഇഷ്ടമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നേരങ്ങളിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവരുടെ തമാശകൾ കാണാറുണ്ട്.  സുധിയുടെ വിയോഗം തീരനഷ്ടമാണ്”- സുരേഷ് ഗോപി പറഞ്ഞു.  

Tags: actormotherസുരേഷ് ഗോപിശരീരംkollamനടന്‍ സുരേഷ് ഗോപിKollam Sudhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മാനേജറുടെ പരാതി

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kerala

‘ചാര്‍ലി’യിലൂടെ ശ്രദ്‌ധേയനായ നടനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചാക്യാട്ട് അന്തരിച്ചു

Kerala

4 വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊന്ന അമ്മയ്‌ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് പൊലീസ്

Kerala

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മകന്‍ നഷ്ടപ്പെട്ട അമ്മയ്‌ക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

‘അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയം, സുപ്രീം കോടതിയെ അവഹേളിക്കാന്‍ അനുവദിക്കില്ല’

സംന്യാസിമാര്‍ നയിക്കുന്ന യാത്രയ്‌ക്ക് അമ്മയുടെ ആശീര്‍വാദം

ധര്‍മ്മാര്‍ത്ഥവിചാരം

യുഎഇയില്‍ മാധ്യമങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍

ഡിജിറ്റല്‍, സാങ്കേതിക വിസിമാര്‍; തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി

ഒഡിഷയില്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ പിടിയില്‍; റെയ്ഡില്‍ നിന്ന് രക്ഷനേടാന്‍ നോട്ടുകെട്ടുകള്‍ ജനലിലൂടെ പുറത്തേക്ക്

ഇന്ത്യന്‍ നയതന്ത്രവിജയം: പാകിസ്ഥാനോട് അനുശോചിച്ച മുന്‍ പ്രസ്താവന കൊളംബിയ പിന്‍വലിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന് മാറ്റുകൂട്ടി ‘ദില്‍റോ’

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies