Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 288 ആയി ഉയര്‍ന്നു; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും വെളിവായിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2023, 12:06 am IST
in India

ന്യൂദല്‍ഹി: ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ 288 ആയി. 803 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 56 പേര്‍ക്ക് ഗുരുതരമാണ്, 747 പേര്‍ക്ക് നിസാരപരിക്കാണ്. അതിനിടെ, ദുരന്ത കാരണം മാനുഷികമായ വീഴ്ചയാണെന്നും ഷാലിമാര്‍ ചെന്നൈ-കൊറോമാന്‍ഡല്‍ എക്സ്പ്രസ് പാളം മാറിക്കയറുകയായിരുന്നെന്നും വെളിവായിട്ടുണ്ട്.  

അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി, ഉന്നതതല അന്വേഷണത്തിനു തീരുമാനിച്ചു. റെയില്‍വെ തെക്കുകിഴക്കന്‍ സര്‍ക്കിള്‍ സുരക്ഷാ കമ്മിഷണര്‍ എം.എം. ചൗധരിയുടെ നേതൃത്വത്തില്‍ അടിയന്തര അന്വേഷണം നടത്തുമെന്ന് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം വീതവും ചെറിയ പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും റെയില്‍വെ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്കും.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഒഡീഷ ബാലാസോറിലെ ബഹനാഗ ബാസാര്‍ സ്റ്റേഷനിലാണ് രാജ്യത്തെ നടുക്കിയ ദുരന്തം. ചെന്നൈക്കു വരികയായിരുന്ന 12841 കൊറോമാന്‍ഡല്‍ എക്സ്പ്രസ് ട്രാക്ക് മാറിക്കയറി ചരക്കുവണ്ടിയുടെ പിന്നിലിടിച്ച്  മറിയുകയായിരുന്നു. 22 കോച്ചുകളില്‍ 12 എണ്ണവും പാളം തെറ്റി. ഇവ, ബെംഗളൂരുവില്‍ നിന്ന് ഹൗറയ്‌ക്കു പോകുകയായിരുന്ന 12864 ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ അവസാനത്തെ രണ്ട് ജനറല്‍ കോച്ചുകളിലേക്കാണ് മറിഞ്ഞത്. ഈ രണ്ടു കോച്ചുകളും പാളം തെറ്റി. രണ്ടു ട്രെയിനുകളുടെയുമായി 14 കോച്ചുകളാണ് പാളംതെറ്റി മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ കോച്ചുകള്‍ തകര്‍ന്ന് നാമാവശേഷമായി. സ്ഥലത്തെ ട്രാക്കുകളും തകര്‍ന്നു.  

അപകടം നടന്നയുടന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കുകയും ദുരന്ത നിവാരണ സേനയെ അയയ്‌ക്കുകയും അവരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതിനാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാനും പരിക്കേറ്റവരെ അടിയന്തരമായി ബാലാസോര്‍ ജില്ലാ ആശുപത്രിയിലും കട്ടക്ക് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച് ചികിത്സിക്കാനുമായി. ഇന്നലെ ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, ട്രാക്കുകള്‍ പൂര്‍വ സ്ഥിതിയിലാക്കാനും ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് 45 ട്രെയിനുകള്‍ റദ്ദാക്കി, 39 എണ്ണം വഴിതിരിച്ചുവിട്ടു.ഒഡിഷ ട്രെയിന്‍ ദുരന്തം: മരണസംഖ്യ വീണ്ടും ഉയര്‍ന്നു, 288 ആയി; ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്‌

Tags: indiaതീവണ്ടിഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.