Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസ് കരയോഗം പ്രസിഡന്റിന്റെ ആത്മഹത്യ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാറനല്ലൂര്‍ പോലീസിനെതിരെയും ക്രൈംബ്രാഞ്ച് പോലീസുകാരനെതിരെയും ഗുരുതര ആരോപണവുമായ ബന്ധുക്കള്‍. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍. ക്രൈംബ്രാഞ്ചിലെ പോലീസുകാരന്‍ സന്ദീപിന്റെ പേര് അജയകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 07:03 pm IST
in Kerala

തിരുവനന്തപുരം: മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാറനല്ലൂര്‍ പോലീസിനെതിരെയും ക്രൈംബ്രാഞ്ച് പോലീസുകാരനെതിരെയും ഗുരുതര ആരോപണവുമായ ബന്ധുക്കള്‍. അജയകുമാറിനെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍. ക്രൈംബ്രാഞ്ചിലെ പോലീസുകാരന്‍ സന്ദീപിന്റെ പേര് അജയകുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.  

ഇക്കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത റസ്സല്‍പുരം വേട്ടമംഗലം ശ്രുതിയില്‍  അജയകുമാറിനെ വസ്തു തര്‍ക്കത്തിന്റെ പേരില്‍ പോലീസുകാരനായ സന്ദീപും, പിതാവ് മണിയനും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ മര്‍ദിച്ചുവെന്നാണ് ആരോപണം. ഭാര്യ ചിത്രയുടെ മുന്നില്‍വച്ചാണ് സന്ദീപും പിതാവും ചേര്‍ന്ന് അജയ കുമാറിനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ അജയകുമാര്‍ മാറനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി വാങ്ങി വച്ചതല്ലാതെ കേസ് രജിസ്ടര്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം അജയകുമാര്‍ വിവരാവകാശ നിയമ പ്രകാരം കേസിന്റെ വിശദാംശങ്ങള്‍ രേഖാമൂലം ചോദിച്ചു. എന്നാല്‍ രേഖകള്‍ നല്‍കാതെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് രസീത് നല്‍കി. പോലീസുകാരനായ സന്ദീപിനെ ഒഴിവാക്കിയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.  

നവംബറില്‍ അജയകുമാറും പോലീസുകാരന്റെ പിതാവുമായുളള തര്‍ക്കത്തില്‍ അജയകുമാറിന്റെ പേരില്‍ മോഷണം, പീഡനം, വധ ശ്രമമുള്‍പ്പെടെ ഇവര്‍ പരാതി നല്‍കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുമെടുത്തു. മോഷണതുമ്പ് തേടി പോലീസ് അജയകുമാറിന്റെ വീട്ടില്‍ എത്തുകയും വീടാകെ പരിശോധന നടത്തി. പത്തുദിവസം നാട്ടില്‍ നിന്ന് മാറി നിന്ന അജയകുമാര്‍ ജാമ്യം നേടിയശേഷം കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും, മുനുഷ്യാവകാശ കമ്മിഷനും, പോലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നല്‍കി. അന്വേഷണത്തില്‍ മോഷണം, പീഡനം എന്നീ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു. ഈ വകുപ്പുകള്‍ കുറവ് ചെയ്തതായി കാണിച്ച് കാട്ടാക്കട ഡിവൈഎസ്പി റിപ്പോര്‍ട്ടും നല്‍കി. കള്ളകേസാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലുംപൊതു സമൂഹത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു അജയകുമാര്‍.  

പോലീസുകാരന്‍ സന്ദീപ് വീണ്ടും അജയകുമാറിനെ നിരന്തരം ശല്യം ചെയ്തതായി ഭാര്യ വി.എം. ചിത്ര പറഞ്ഞു. തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സന്ദീപിന്റെ പേരെഴുതി വച്ചു കരയോഗം കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. പോലീസുകാരന് വേണ്ടി പോലീസ് തങ്ങള്‍ക്ക് നീതിനിഷേധിച്ചതിനെ തുടര്‍ന്നാണ് അജയകുമാര്‍ ആത്മഹത്യ ചെയ്തതെന്നും ചിത്ര പറഞ്ഞു. ഭര്‍ത്താവിന്റെ ആത്മഹത്യക്ക് കാരണമായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും നിയമപ്രകാരമുള്ള ശിക്ഷ നല്‍കണമെന്നും ചിത്ര പറയുന്നു. എന്നാല്‍ മാറനല്ലൂര്‍ പോലീസ് ബന്ധുക്കളുടെ ആരോപണത്തെ തള്ളിയിരിക്കുകയാണ്.

Tags: തിരുവനന്തപുരംsuicidenssRelatives
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; മനംനൊന്ത് വധു കുമ്പള സ്വദേശി ജീവനൊടുക്കി

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.