Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇടതും വലതും മാറിവന്നു, ചെങ്കലിലെ ലക്ഷംവീട് നിവാസികളുടെ ദുരിത ജീവിതത്തിന് മാത്രം മാറ്റമില്ല

ചെങ്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് നവീകരണപദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി. തകര്‍ന്നുവീഴാറായ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ് കോളനിനിവാസികള്‍. വര്‍ഷങ്ങള്‍ പഴക്കം ചെന്ന വീടുകളില്‍ മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പോലും പുറത്തു പോകില്ല. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് പല വീടുകളുമെന്ന് കോളനിനിവാസികള്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Jun 2, 2023, 06:50 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ഹരി പെരുങ്കടവിള

അമരവിള: ചെങ്കല്‍ പഞ്ചായത്തിലെ ലക്ഷംവീട് നവീകരണപദ്ധതി  ചുവപ്പുനാടയില്‍ കുടുങ്ങി. തകര്‍ന്നുവീഴാറായ വീടുകള്‍ക്കുള്ളില്‍ ഭീതിയോടെ കഴിയുകയാണ് കോളനിനിവാസികള്‍. വര്‍ഷങ്ങള്‍ പഴക്കം ചെന്ന വീടുകളില്‍ മഴപെയ്താല്‍ ഒരുതുള്ളി വെള്ളം പോലും പുറത്തു പോകില്ല. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ് പല വീടുകളുമെന്ന് കോളനിനിവാസികള്‍ പറയുന്നു.

കൊച്ചുകുട്ടികള്‍ അടക്കം താമസിക്കുന്ന 36 വീടുകളാണ് ഇവിടെ ഉള്ളത്. മഴക്കാലം ആകുന്നതോടെ വീടുകളുടെ ബലക്കുറവും ചോര്‍ച്ചയും കാരണം ഇവര്‍ ഭീതിയിലാണ്. 18 വര്‍ഷം മുമ്പ് ലക്ഷംവീട് കോളനികള്‍ ഒറ്റ വീടായി മാറിത്തുടങ്ങിയത് മുതലാണ് കഷ്ടകാലങ്ങളുടെ തുടക്കമായതെന്ന് കോളനി നിവാസികള്‍ പറയുന്നു. അന്ന് 36,000 രൂപയ്‌ക്കാണ് വീടുകള്‍ നിര്‍മിച്ചത്. ശേഷം നാളിതുവരെയും മാറി വരുന്ന പഞ്ചായത്തു ഭരണസമിതികള്‍ അറ്റകുറ്റപ്പണിക്കായി നയാപൈസ അനുവദിക്കാത്തതും വീടുകളുടെ ശോചനീയാവസ്ഥയ്‌ക്ക് കാരണമായി. പല വീടുകളുടെയും അകത്തളങ്ങളും മേല്‍ക്കൂരകളും തകര്‍ന്നു. സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളാണ് ലക്ഷംവീടുകളെ ആശ്രയിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ വീടിനകത്ത് തന്നെ കക്കൂസ് നിര്‍മിക്കാന്‍ നിര്‍ഭയ സംഭവത്തിനുശേഷം ആ പേരില്‍ തന്നെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതുമാണ്. പക്ഷേ  അതൊന്നും ഈ ലക്ഷംവീട് കോളനിക്ക് ഇനിയും ലഭിച്ചിട്ടില്ല.

ലക്ഷംവീട് കോളനികള്‍ നവീകരിക്കുന്നതിലേക്ക് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പ്ലാന്‍ ഫണ്ട് അടക്കമുള്ളവ പഞ്ചായത്തധികൃതര്‍ വഴിമാറ്റി ചെലവഴിക്കുന്നതായാണ് ആരോപണം ഉയരുന്നത്. യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് കോളനി നിവാസികള്‍ ഇവിടെ കഴിയുന്നത്. കുടിവെള്ളം രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പൈപ്പുകളില്‍ നിന്ന് ലഭിക്കാറുള്ളൂ. കുടിവെള്ളക്ഷാമം നേരിടുന്ന കോളനികള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജലജീവന്‍ പദ്ധതി നിര്‍ബന്ധമായും നടപ്പാക്കണമെന്ന പദ്ധതിയും ചെങ്കല്‍ പഞ്ചായത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. അഞ്ചു കോടിരൂപ അനുവദിച്ചിട്ട് ഒരുവര്‍ഷമായെങ്കിലും ഇതിനെപ്പറ്റിയുള്ള യാതൊരുവിധ പ്രോജക്ടുകളും തയ്യാറാക്കാന്‍ ഈ ഭരണസമിതിക്കായിട്ടില്ല. കോളനി നിവാസികളായ തങ്ങളുടെ ജീവിതം വോട്ട് ചെയ്യാന്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണെന്ന് കോളനി നിവാസികള്‍ പ്രതികരിക്കുന്നു. രാത്രികാലത്ത് വേണ്ടത്ര വെളിച്ചമില്ലായ്മയും കോളനി നിവാസികളെ ദുരിതത്തിലാക്കുന്നു. 36 ഓളം കുടുംബങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഈ കോളനിയില്‍ ഇന്നും പട്ടയം പോലും ലഭിക്കാത്ത പല കുടുംബങ്ങളുമുണ്ട്. സാധാരണക്കാരായ ഇവര്‍ക്കിടയില്‍ വിധവകളും രോഗികളും താമസിച്ചുവരുന്നു. അധികാരികള്‍ കോളനി സന്ദര്‍ശിച്ച് അപകടാവസ്ഥയിലുള്ള വീടുകള്‍ പുനര്‍നിര്‍മിച്ച് നിലവിലുള്ള ഭീതി അകറ്റാന്‍ തയ്യാറാകണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നു.

Tags: 'ചെങ്കല്‍'lifeതിരുവനന്തപുരംLife mission
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

5 ലക്ഷത്തിലേറെ രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

നിയമന തട്ടിപ്പുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യവുമായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഷെയര്‍ ട്രേഡിംഗിന്‌റെ മറവില്‍ കോട്ടയം സ്വദേശിയില്‍ നിന്ന് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി റെയിൽവേ

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies