Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബാങ്കിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സപ്ലൈകോ

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് പണം നല്‍കാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന കേരള ബാങ്കിന്റെ ആരോപണത്തിന് മറുപടിയുമായി സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍. കുറഞ്ഞ പലിശ നിരക്ക് അനുവദിക്കാന്‍ കേരള ബാങ്ക് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്‌പയെടുക്കേണ്ടി വന്നതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2023, 05:00 am IST
in Kerala

കൊച്ചി: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് പണം നല്‍കാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന കേരള ബാങ്കിന്റെ ആരോപണത്തിന് മറുപടിയുമായി സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍. കുറഞ്ഞ പലിശ നിരക്ക് അനുവദിക്കാന്‍ കേരള ബാങ്ക് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്‌പയെടുക്കേണ്ടി വന്നതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

പിആര്‍എസ് (പാഡി രസീത് സ്ലിപ്)  വായ്‌പ്പാ പദ്ധതി സുഗമമായി നടന്നു വരുമ്പോള്‍ കേരളാ ബാങ്കിനെ ഒഴിവാക്കുന്നതിനു വേണ്ടി ബോധപൂര്‍വമായി സപ്ലൈകോ ശ്രമിച്ചുവെന്നത് അടിസ്ഥാനരഹിതമാണ്. 11 വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് പിആര്‍എസ് വായ്‌പ്പാ പദ്ധതി സപ്ലൈകോ നടത്തിവന്നിരുന്നത്.  

എസ്ബിഐ അടക്കമുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യം 6.9 ശതമാനം നിരക്കില്‍ വായ്‌പ നല്‍കാമെന്ന് സമ്മതിച്ചപ്പോഴും അതേ പലിശ നിരക്ക് അംഗീകരിക്കാന്‍ കേരള ബാങ്ക് തയ്യാറായിരുന്നില്ല. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതും സര്‍ക്കാരുകളില്‍ നിന്ന് തുക ലഭിക്കുന്നതും തമ്മിലുണ്ടാകുന്ന കാലതാമസം മൂലം നെല്ല് സംഭരണ പദ്ധതിക്ക് ചിലവഴിക്കേണ്ട തുക മുന്‍കൂറായി സപ്ലൈകോ കണ്ടെത്തേണ്ടതുണ്ട്. ഈ തുക കണ്ടെത്തുന്നതിനായാണ് 11 ബാങ്കുകളുടെ സഹകരണത്തോടെ പിആര്‍എസ് വായ്‌പാ പദ്ധതി നടപ്പാക്കിയത്.

2023  ഫെബ്രുവരി എട്ടിനാണ് 200 കോടി രൂപ പിആര്‍എസ് ലോണ്‍ ലഭിക്കുന്നതിനായി കേരള ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അന്നു തന്നെ കര്‍ഷകരുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കേരള ബാങ്കിന് നല്‍കിയിരുന്നു.  

അതിനാല്‍ സപ്ലൈകോ കര്‍ഷകരുടെ ലിസ്റ്റ് നല്‍കിയില്ലെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. എന്നാല്‍ വായ്‌പയ്‌ക്കായി സമീപിച്ച കര്‍ഷകരില്‍ നിന്നും തങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുകളില്‍ നിന്നും തുക തിരിച്ചുപിടിക്കാമെന്ന ഒരു അധിക സത്യവാങ്മൂലം ആവശ്യപ്പെട്ടതിനാല്‍ കേരള ബാങ്കില്‍ നിന്നും വായ്‌പ എടുക്കാന്‍ തയ്യാറാകാതെ കുറെ കര്‍ഷകര്‍ മാറി നിന്നു. അതിനാലാണ് ഏകദേശം 7.6 കോടി രൂപ കേരള ബാങ്കിന് കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിക്കാതിരുന്നതെന്നും ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

Tags: ദാരിദ്ര്യംsriram venkataramanകേരള ബാങ്ക്‌നെല്‍കര്‍ഷകര്‍Supplyco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.