Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രദ്ധ മോഡല്‍ കൊലപാതകം: വീട്ടുടമ നഴ്‌സിന്റെ മൃതദേഹം ആറ് കഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

മോസി നദിയുടെ തീരത്തു നിന്ന് രണ്ടാഴ്ച പഴക്കമുള്ള, സ്ത്രീയുടെ ശിരസ് കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം പുറംലോകമറിയുന്നത്. ചന്ദ്ര മോഹന്‍ അനുരാധയെ കുത്തിക്കൊന്ന ശേഷം ആറുകഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 25, 2023, 09:40 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഹൈദരാബാദ്: ദല്‍ഹിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായി ഹൈദരാബാദില്‍ നഴ്‌സിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യെറാം അനുരാധ റെഡ്ഡിയാണ് (55) മരിച്ചത്. സംഭവത്തില്‍ ഇവര്‍ വാടകയ്‌ക്ക് താമസിച്ച വീടിന്റെ ഉടമ ചന്ദ്ര മോഹനെ (48) പോലീസ് അറസ്റ്റു ചെയ്തു.  

മോസി നദിയുടെ തീരത്തു നിന്ന് രണ്ടാഴ്ച പഴക്കമുള്ള, സ്ത്രീയുടെ ശിരസ് കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം പുറംലോകമറിയുന്നത്. ചന്ദ്ര മോഹന്‍ അനുരാധയെ കുത്തിക്കൊന്ന ശേഷം ആറുകഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി ഇവ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതറിയാതിരിക്കാന്‍ ഇയാള്‍ നിരന്തരം റൂം ഫ്രഷ്‌നറും മറ്റും ഉപയോഗിച്ചിരുന്നതായും പോലീസ് അറിയിച്ചു.

കുറേ കാലമായി അനുരാധ ചന്ദ്ര മോഹന്റെ വീട്ടിലായിരുന്നു വാടകയ്‌ക്ക് താമസിച്ചിരുന്നത്. 2018 മുതല്‍ പലപ്പോഴായി ചന്ദ്ര മോഹന്‍ അനുരാധയുടെ കൈയില്‍ നിന്ന് ഏഴ് ലക്ഷം രൂപ കടം വാങ്ങി. അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിച്ചു. കൊവിഡായതോടെ പണം നഷ്ടമായി. കടം വാങ്ങിയ തുക അനുരാധയ്‌ക്ക് മടക്കി നല്കാന്‍ കഴിഞ്ഞില്ല. അടുത്തിടെയായി അനുരാധ നിരന്തരം പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുരാധയെ കൊല്ലാന്‍ ഇയാള്‍ പദ്ധതി തയാറാക്കുകയായിരുന്നു.

അനുരാധയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഫ്രിഡ്ജില്‍ നിന്ന് അവരുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. വലിയതോതില്‍ റൂം ഫ്രഷ്‌നറുകളും വീട് ശുചിയാക്കാനുള്ള ഫിനോയില്‍ പോലുള്ള ലോഷനുകളും അവിടെ സൂക്ഷിച്ചിരുന്നു. കൂടാതെ അനുരാധയെ കൊല്ലാനുപയോഗിച്ച കത്തി, കല്ല് പൊട്ടിക്കുന്ന രണ്ട് കട്ടറുകള്‍ തുടങ്ങിയവയും കണ്ടെടുത്തു.  

തല വേര്‍പെടുത്തിയ നിലയിലുള്ള ഉടല്‍ ഉപേക്ഷിക്കാനായി പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല ചെയ്യുന്ന രീതിയെക്കുറിച്ചും അതിനുപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും ചന്ദ്ര മോഹന്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. ഒപ്പം താമസിച്ചിരുന്ന അമ്മയ്‌ക്കോ അയല്‍ക്കാര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു മോഹന്റെ പെരുമാറ്റം. കൂടാതെ അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി അവരുടെ ഫോണില്‍ നിന്ന് ചന്ദ്ര മോഹന്‍ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളയക്കാറുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Tags: ശരീരംഹൈദരാബാദ്nurseകൊലപാതകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

Kerala

സൗദിയിലെ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ യുവതിയും യുവാവും മരിച്ചത് വിവാഹം നടക്കാനിരിക്കെ

Kerala

കോട്ടയം മെഡി. കോളേജിലെ ആ നേഴ്‌സിനോടാണ് പറയാനുള്ളത് : മാലാഖയെന്നാണ് വിളിപ്പേര് , അതു മറക്കരുത്!

Kerala

യമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഇറാന്‍

India

രോഗിയുടെ മുറിവില്‍ സ്റ്റിച്ചിന് പകരം ഫെവിക്വിക്ക് പുരട്ടി; നഴ്‌സിന് സസ്‌പെന്‍ഷന്‍, വര്‍ഷങ്ങളായി താൻ ഇങ്ങനെയാണ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies