Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാട്ടിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ കാരണം; അധിനിവേശ സസ്യങ്ങളും ജലലഭ്യതക്കുറവും പ്രശ്‌നങ്ങള്‍

സംസ്ഥാനത്തെ വനങ്ങളിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇത് പലയിടത്തും മുറിഞ്ഞുപോയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് വയനാടും ചിന്നക്കനാലും. സഞ്ചാരപാതകള്‍ നഷ്ടപ്പെട്ടതോടെയാണ് പലയിടത്തും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 20, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ വനങ്ങളിലേക്ക് അധിനിവേശ സസ്യങ്ങള്‍ (കുറ്റിച്ചെടികള്‍, വള്ളികള്‍, പുല്ലുവര്‍ഗ്ഗങ്ങളില്‍പെട്ടവ) കടന്നു വന്നത് പ്രതിസന്ധിയായി.  മറ്റു രാജ്യങ്ങളിലെ ആവാസ വ്യവസ്ഥയിലുള്ള ഇത്തരം സസ്യങ്ങള്‍ ഭക്ഷിക്കുന്ന ജീവികള്‍   ഇവിടുത്തെ വനങ്ങളിലില്ല. അധിനിവേശ സസ്യങ്ങള്‍ പെരുകിയതോടെ നാട്ടുസസ്യങ്ങള്‍ കുറഞ്ഞു. ഇത് മൃഗങ്ങളുടെ ഭക്ഷണലഭ്യതയും കുറച്ചു.

മൃഗങ്ങളുടെ എണ്ണം പെരുകിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല.  

സംസ്ഥാനത്തെ വനങ്ങളിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇത് പലയിടത്തും മുറിഞ്ഞുപോയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് വയനാടും ചിന്നക്കനാലും. സഞ്ചാരപാതകള്‍ നഷ്ടപ്പെട്ടതോടെയാണ് പലയിടത്തും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.  

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹരിയാന മുറപ്പോത്തുകളെ വലിയ തോതില്‍ വളര്‍ത്തുന്നത് വ്യാപകമായി. ഇവയെ മിക്കയിടങ്ങളിലും വനങ്ങളിലേക്ക് കയറ്റിവിട്ട് തീറ്റിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതുമൂലം കാട്ടിലെ മൃഗങ്ങള്‍ക്ക് ലഭിക്കേണ്ട ഭക്ഷണം കുറഞ്ഞു.

മൃഗങ്ങള്‍ക്ക് ഉപ്പിനോട് താല്പര്യം കൂടുതലാണ്. പല സ്ഥലങ്ങളിലും വനാതിര്‍ത്തികളില്‍ ഭക്ഷണാവശിഷ്ടം തള്ളുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അംശം ധാരാളമാണ്. ആന, പോത്ത്, പന്നി തുടങ്ങിയ മൃഗങ്ങള്‍ക്ക് ഉപ്പ് ചേര്‍ന്ന ഭക്ഷണത്തോട് താത്പര്യം കൂടുതലാണ്.

കാടുമായി ബന്ധപ്പെട്ട് ധാരാളം ശുദ്ധജലപദ്ധതികള്‍ ഉണ്ട്. ഈ പദ്ധതികളെല്ലാം ആശ്രയിക്കുന്നത് കാട്ടിലെ നീരുറവകളെയാണ്. പൈപ്പുകള്‍ ഉപയോഗിച്ച് വെള്ളം ധാരാളമായി ചോര്‍ത്തിക്കൊണ്ടുപോകുന്നു. ഇതുമൂലം വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്ക് വെള്ളത്തിന്റെ ലഭ്യതയില്‍ കുറവ് വന്നു.

പല റബര്‍ തോട്ടങ്ങളും പണിയില്ലാതെ കാടുപിടിച്ചു കിടക്കുന്നതും പ്രശ്‌നമാണ്.

( ജന്മഭൂമിയോട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ )

Tags: കേരള സര്‍ക്കാര്‍CountrywaterWild AnimalPlants
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാതി സെന്‍സസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് എന്‍എസ്എസ്

Kerala

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

Automobile

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

Vicharam

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

India

രാജ്യത്തെ സെന്‍സസ് പ്രക്രിയ 2027 മാര്‍ച്ച് 1 ന് ആരംഭിക്കും, ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി ബാലികയെ ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

മുതലപ്പൊഴി : സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍, ഡ്രഡ്ജിംഗിലെ അനിശ്ചിതത്വം നീക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരും,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, 9 ജില്ലകളില്‍ മഞ്ഞ ജാഗ്രത

നിജ്ജാര്‍വധം: നിയമം നിയമത്തിന്‌റെ വഴിക്ക്, കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഇന്ത്യ -കാനഡ ബന്ധങ്ങളില്‍ ശുഭ സൂചനങ്ങള്‍, നയതന്ത്ര പ്രതിനിധികളെ പുനസ്ഥാപിക്കാന്‍ തീരുമാനം

സ്വരാജിന്‍റെ ഭാര്യ സരിത (ഇടത്ത്) സ്വരാജ് (വലത്ത്)

സ്വരാജിന്റെ ഭാര്യക്ക് നിയമവിരുദ്ധമായി പിഎച്ച് ഡി നല്‍കിയെന്ന് റദ്ദാക്കണമെന്ന്; ഗവര്‍ണര്‍ക്ക് പരാതി

ഇറാനെ അറിയുന്നവരാരും ഭീഷണി ഉയർത്തില്ല : ഇസ്രായേലിന് മാപ്പ് നൽകില്ല ; യുഎസ് ഇടപെടുന്നത് അവരുടെ നാശത്തിന് ; ഖൊമേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies