Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാടിറങ്ങി വന്യമൃഗങ്ങള്‍; ഭീതിയോടെ നാട്

കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടുക്കിയില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ശ്രീജിത്ത് കെ.സി. by ശ്രീജിത്ത് കെ.സി.
May 20, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കോട്ടയം, ഇടുക്കി  പത്തനംതിട്ട. കൊല്ലം പാലക്കാട്, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളുടെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം ഇപ്പോള്‍ പതിവായി. കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഇടുക്കിയില്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ഏക്കറുകണക്കിന് കൃഷിയിടം ഇതിനോടകം നശിപ്പിച്ചു. കാട്ടാനയെ പേടിച്ച് രാത്രികാലത്ത് വീടുവിട്ടു പോകേണ്ട സ്ഥിതിയാണ്. ഇതോടൊപ്പമാണ് മലയണ്ണാനും മയിലും പാമ്പും അടക്കമുള്ളവയുടെ ശല്യം. കാപ്പിക്കുരുവും ചക്കയും ഓമക്ക(പപ്പായ) യുമെല്ലാം മലയണ്ണാന്‍ തിന്നുകയാണ്.  

ഒന്നര വര്‍ഷത്തിനിടെ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത് പതിനഞ്ചോളം പേര്‍ക്കാണ്. വന്യമൃഗങ്ങളുടെ ആക്രമണം ഇല്ലാതാക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയും ഉണ്ടാകുന്നില്ല. കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരം തുച്ഛവും. ഇതു ലഭിക്കണമെങ്കില്‍ നാളുകള്‍ പിടിക്കും. കൃഷിയിടങ്ങളില്‍ വച്ച് വന്യമൃഗങ്ങള്‍ക്ക് അപായം ഉണ്ടായാല്‍ കര്‍ഷകന്‍ പെട്ടുപോകും. പിന്നെ കേസില്‍ പെട്ട് ഭൂമി തന്നെ ഉപേക്ഷിച്ച് നാടുവിടേണ്ട അവസ്ഥയിലാകും.

എരുമേലിയില്‍ വനമേഖലയുടെ ഭാഗമായ കോയിക്കക്കാവ് ആശാന്‍കോളനി ഭാഗത്ത്  കഴിഞ്ഞ ദിവസം പുലര്‍ച്ചെ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വളര്‍ത്തുനായയും ആടും ചത്തു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. പുലിയോ കടുവയോ ആയിരിക്കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇവയൊന്നുമില്ലെന്നാണ് വനപാലകര്‍ പറയുന്നത്. പമ്പാവാലി, എയ്ഞ്ചല്‍വാലി, മൂക്കന്‍പെട്ടി, കണമല തുടങ്ങി സ്ഥലങ്ങളിലും വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. വളര്‍ത്തുനായ്‌ക്കള്‍, ആട്, മുയല്‍ എന്നിവയാണ് ആക്രമിക്കപ്പെടുന്നത്.  

ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ രണ്ട് മാസം മുമ്പ് ആനക്കൂട്ടം ദിവസങ്ങളോളം കഴിഞ്ഞത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എസ്റ്റേറ്റിലെ മണിക്കല്‍ ഡിവിഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒമ്പത് പശുക്കള്‍, അമ്പതോളം വളര്‍ത്തുനായ്‌ക്കള്‍ എന്നിവ ചത്തു. ഇത് പുലിയുടെ ആക്രമണത്താലാണെന്ന് സംശയം ഉയര്‍ന്നിരുന്നു. വനത്തിനുള്ളില്‍ മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചതും ആവാസ മേഖലയുടെ വ്യാപ്തിയില്‍ കുറവ് വന്നതും ഇവയൊക്കെ നാട്ടിലേക്ക് ഇറങ്ങാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Tags: keralaforകേരള സര്‍ക്കാര്‍Countryകാട്ടുപോത്ത്വന്യജീവി സംരക്ഷണ നിയമം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Kerala

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

Career

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

പുതിയ വാര്‍ത്തകള്‍

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies