Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കണ്ടെത്തിയത് 14.5 കോടിയുടെ തട്ടിപ്പ്

സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പാര്‍ട്ടി സഖാക്കള്‍. സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 14.5 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത് ബാങ്ക് ഉന്നതാധികൃതരേയും അഴിമതിക്ക് ഒത്താശ ചെയ്ത പാര്‍ട്ടി നേതാക്കളേയും കുടുക്കി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 12:28 am IST
in Kerala

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പാര്‍ട്ടി സഖാക്കള്‍. സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 14.5 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത് ബാങ്ക് ഉന്നതാധികൃതരേയും അഴിമതിക്ക് ഒത്താശ ചെയ്ത പാര്‍ട്ടി നേതാക്കളേയും കുടുക്കി.  

ബാങ്ക് ചട്ടങ്ങള്‍ പാടെ അട്ടിമറിച്ചാണ് ക്രമക്കേട് നടത്തിയതെന്ന വിവരമാണ് പുറത്ത് വരുന്നത്. വായ്‌പകള്‍, ചിട്ടി തുടങ്ങി സ്വര്‍ണം പണയം വെയ്‌ക്കുന്നതില്‍ വരെ ബാങ്ക് രേഖകളില്‍ കൃത്രിമം വരുത്തിയാണ് സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ പണം തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരുടെ ഇഷ്ടക്കാര്‍ക്ക് ഈടില്ലാതെ വന്‍ തുക വായ്‌പയായി നല്‍കിയാണ് പണം പുറത്ത് കടത്തുന്നത്. മുമ്പ് ബാങ്ക് സെക്രട്ടറിയുടെ ഭര്‍ത്താവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യാനായി വായ്‌പയായി ലക്ഷങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് വായ്‌പ നല്‍കി. ഏതെങ്കിലും വ്യക്തി ഈട് വെച്ച് വായ്‌പയ്‌ക്ക് അപേക്ഷിക്കുകയാണെങ്കില്‍ ആ ഈടിന്റെ രേഖകള്‍ ഈടില്ലാതെ നല്‍കുന്ന വായ്‌പകളിലും ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.  

ബാങ്ക് വ്യവസ്ഥയനുസരിച്ച് അഞ്ച് ലക്ഷം വരെ മാത്രമേ വായ്‌പ നല്‍കാന്‍ പാടുള്ളൂവെന്നിരിക്കേ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് അരക്കോടിയിലേറെ രൂപയാണ് കൈമാറിയത്. വിഹിതം കൃത്യമായി അനുവദിച്ച് കൊടുക്കുന്ന ജീവനക്കാരുടെ പോക്കറ്റിലെത്തുമെന്ന ഉറപ്പുള്ളതുകൊണ്ട് ബാങ്ക് നടപടികള്‍ വേഗത്തിലാണെന്നും പറയുന്നു. വായ്‌പകള്‍ക്ക് 13 ശതമാനമാണ് പലിശ. എന്നാല്‍ ഇത്തരക്കാര്‍ക്ക് 10 ശതമാനം പലിശ ഈടാക്കിയാണ് വായ്‌പകള്‍ നല്‍കുന്നത്. സ്വര്‍ണം പണയം വെയ്‌ക്കുമ്പോള്‍ പണയം വെയ്‌ക്കുന്ന വ്യക്തി ബാങ്കില്‍ അടയ്‌ക്കുന്ന പലിശയെക്കാള്‍ കുറവാണ് രേഖകളില്‍ കാണിക്കുന്നത്. ഇത്തരത്തില്‍ നിയമാനുസൃതമുള്ള ഇടപാടുകാര്‍ അറിയാതെ അവരുടെ പേരില്‍ ലക്ഷങ്ങള്‍ മറിക്കുന്നുവെന്നാണ് ആരോപണം. ബാങ്ക് എ ക്ലാസ്സ് മെമ്പര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു രജിസ്ട്രാറുടെ പരിശോധന നടന്നത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയിട്ടും പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും നടപടിയെടുക്കാതെ ക്രമക്കേടിന് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ശക്തമാണ്.

Tags: തിരുവനന്തപുരംസഹകരണ ബാങ്ക്സര്‍വീസ് സഹകരണ സൊസൈറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.